വിവാദങ്ങൾ ഒഴിഞ്ഞ് ഇ പി ജയരാജൻ മന്ത്രികസേരയിലേക്ക് എത്തുമ്പോൾ കണ്ണൂർ സിപിഎം വീണ്ടും ശക്തിപ്രകടിപ്പിക്കുന്നു; ജാഗ്രത കുറവ് തിരുത്തി ഇ പി മന്ത്രിക്കസേരയിലേക്ക് എത്തുന്നത് പൂർവ്വാധികം കരുത്തോടെ; മന്ത്രിസഭയിലെ രണ്ടാമനായി മുഖ്യമന്ത്രിയുടെ തൊട്ടരികിലായി തന്നെ ഇരിക്കും; അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവിന്റെ രണ്ടാം വരവ് ആഘോഷിക്കാൻ അണികളും
രഞ്ജിത്ത് ബാബു
കണ്ണൂർ: വിവാദങ്ങളുടെ കാലം കഴിഞ്ഞു ഇപി ജയരാജൻ പൂർവ്വാധികം ശക്തിയോടെ ഇടതു മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. ഇപിയുടെ വരവ് സിപിഎമ്മിനുള്ളിലെ കണ്ണൂർ നേതാക്കളുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ പദവി വിട്ടൊഴിയുമ്പോൾ ഏതൊക്കെ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത് അതേ വകുപ്പുകളുമായി തന്നൊണ് ഇപി മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനായി തന്നെ അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുമ്പോൾ ഇപി ജയരാജനെ അനുകൂലിക്കുന്നവർക്ക് അത് സന്തോഷം പകരുന്നു.
ഇ പിക്ക് മന്ത്രിസ്ഥാനം നഷ്ടമായതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചില വിവാദങ്ങൾ പുകഞ്ഞിരുന്നു. ഈ വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കുമുള്ള അന്ത്യം കൂടിയാണ് ഇപിയുടെ രണ്ടാം വരവ്. ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. കേസ് ഒഴിവായപ്പോൾ അദ്ദേഹം തിരികെ മന്ത്രിസഭയിലും എത്തുകയായിരുന്നു. ഇപിരക്ക് ഒരു ജാഗ്രത കുറവ് ഉണ്ടായി എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ആ ജാഗ്രതക്കുറവിന് രണ്ടു വർഷക്കാലത്തെ മന്ത്രിക്കസേര നഷ്ടം കൊണ്ട് അവസാനിച്ചു. തിരിച്ചുവരവോടെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിലുള്ള പഴയ കസേരയിൽ ജയരാജൻ ഇരിക്കും. ഒട്ടും ശക്തി ചോരാതെ തന്നെ.
അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവായിരുന്നു ഇ.പി.ജയരാജൻ. വിവാദങ്ങൾക്ക് തിരികൊളുത്തുന്നതിലും ജയരാജൻ മുന്നിലാണ്. 1975 അടിയന്തിരാവസ്ഥ കാലം. അടിയന്തിരാവസ്ഥയുടെ ക്രൂരതക്കെതിരെ യുവജനരോഷം ആളിക്കത്തിച്ചത് ജയരാജനായിരുന്നു. കണ്ണൂരിലെ ഈ സംഭവം അക്കാലത്ത് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.
ജയരാജൻ കൊടീയ മർദ്ദനമേറ്റത് കണ്ണൂർ റയിൽവേ സ്റ്റേഷന് മുന്നിൽ വച്ചാണ്. അടിയന്തിരാവസ്ഥക്കെതിരെ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ച് ജയരാജൻ റയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. ഉന്നത പൊലീസ് ഉദ്യാഗസ്ഥർ പോലും ഭീതിയോടെ കാണുന്ന പുലിക്കോടൻ നാരായണൻ എന്ന എസ്ഐ. ജയരാജനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി റെയിൽവേ സ്റ്റേഷന്റെ മുന്നിലായി നിന്നിരുന്നു. പ്രകടനക്കാർ അതിര് ഭേദിക്കും മുമ്പ് തന്നെ ചാടിക്കയറി ഒപ്പം പൊലീസുകാരും. പ്രകടനം നയിച്ചെത്തിയ ജയരാജനെ പുലിക്കോടന് അത്ര പിടിച്ചില്ല. അന്ന് കണ്ണൂരിനെ വിറപ്പിച്ച പൊലീസ് സിഐ. ആയിരുന്നു പുലിക്കോടൻ.
പുലിക്കോടൻ പോകുന്ന വഴി എല്ലാവരും മാറി നിൽക്കുന്ന കാലം. എന്നാൽ അതൊന്നും കൂസാതെ ജയരാജൻ പ്രകടനം നയിക്കുന്നു. തനിക്കു മുമ്പിലും പതറാത്ത ഒരുവനോ ജയരാജനെ പിടിക്കാനായിരുന്നു പുലിക്കോടന്റെ നിർദ്ദേശം. പൊലീസുകാർക്ക് ആജ്ഞ നൽകി പുലിക്കോടൻ മീശപിരിച്ചു നിന്നു. എന്നാൽ ജയരാജനുണ്ടോ വഴങ്ങുന്നു. ഒടുവിൽ പുലിക്കോടൻ തന്നെ എത്തി. പൊലീസുകാർ പിടിച്ചു നിർത്തിയ ജയരാജനുമേൽ തലങ്ങും വിലങ്ങും ലാത്തി അടി തുടങ്ങി. കൈ കഴയുന്നതു വരേയും ലാത്തിയടിച്ച പുലിക്കോടൻ ഒടുവിൽ നിർത്തി. ഒരു തുള്ളി കണ്ണീർ പോലും വീഴാതെ ജയരാജൻ പിടിച്ചു നിന്നു. ലാത്തിയടിയേറ്റ് ശരീരം മുഴുവൻ ചുവന്നെങ്കിലും ജയരാജന് മാറ്റമൊന്നുമില്ല. ഒടുവിൽ പൊലീസ് വണ്ടിയിൽ ജയരാജനെ കൊണ്ടു പോവുകയായിരുന്നു.
അച്ഛൻ തന്നെ അദ്ധ്യാപകനായ ചെറുകുന്ന് സ്ക്കൂളിൽ പഠിക്കുന്ന കാലം. പ്രധാന അദ്ധ്യാപകനെതിരെ ജയരാജൻ സമര മുഖത്ത് നിലകൊണ്ടു. വീട്ടിലെത്തിയാൽ സംഗതി കുഴപ്പമാകുമെന്ന് കരുതി പാത്തും പതുങ്ങിയുമാണ് എത്തിയത്. അച്ഛൻ കൈയോടെ പിടിച്ചു. പിന്നീട് ഒരു ഉപദേശവും. രാഷ്ട്രീയമൊക്കെ ആവാം. പക്ഷേ പേരുദോഷമുണ്ടാക്കരുത്. അച്ഛന്റെ അനുവാദം ലഭിച്ചതോടെ ജയരാജൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുൻ നിരയിലെത്തി. ഒടുവിൽ ഡി.വൈ.എഫ്. ഐ. രൂപീകരിക്കപ്പെട്ടപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായി. അതോടെ ജയരാജൻ പ്രസംഗവേദിയിൽ നിറഞ്ഞു നിന്നു. അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന പ്രസംഗമായതു കൊണ്ടു തന്നെ ജയരാജനു വേണ്ടി വേദികൾ ഒരുങ്ങുകയായിരുന്നു. പ്രസംഗത്തിൽ വേറിട്ട ശൈലി ജയരാജന്റെ സ്വന്തം.
1995 ഏപ്രിൽ മാസം 15 ാം പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ ക്വട്ടേഷൻ സംഘം ജയരാജനെ വെടി വെച്ചു. വാടക കൊലയാളികളുടെ വെടിയേറ്റ് കഴുത്തിനു പരിക്കേറ്റ ജയരാജൻ ഏറെക്കാലം രോഗഗ്രസ്ഥനായി കഴിയേണ്ടി വന്നു. ഇന്നും അതിന്റെ അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്. രാഷ്ട്രീയ തിരക്കിനിടയിൽ വൃദ്ധ ജന പാലനത്തിനായി സൊളൈസ് എന്ന വൃദ്ധ സദനം ജയരാജന്റെ നേതൃത്വത്തിൽ നടത്തി പോന്നുണ്ട്. അന്തേവാസികളുമായി സംവദിക്കാനും ജയരാജൻ അവിടെ ഇടക്കിടെ എത്താറുമുണ്ട്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വെക്കാനുള്ള പണം സ്വീകരിച്ചതും. വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തി മധുരം വിളമ്പാനും ജയരാജൻ തയ്യാറാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍