വീട്ടിലുള്ളവരുടെ വയറു നിറയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് കഠിനമായ ലൈംഗിക ചൂഷണം ! ഉത്തര കൊറിയൻ മാർക്കറ്റുകളിലെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥിരം 'വേട്ടക്കാർ'; തന്റെ ഭാര്യ ഉദ്യോഗസ്ഥരുടെ നിർബന്ധങ്ങൾക്ക് വഴങ്ങുന്നതായി അറിയാമെന്നും എന്നാൽ മിണ്ടാതിരിക്കുന്നതാണെന്നും ഭർത്താവ് ; നാലു വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന 20കാരിയുടെ വെളിപ്പെടുത്തൽ ഉൾപ്പെട്ട യുഎൻ സർവേ ഞെട്ടിക്കുന്നത്
മറുനാടൻ ഡെസ്ക്
കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ സ്വേച്ഛാധിപതിയുടെ കീഴിൽ ഒരു ജനത മുഴുവൻ നീറി ജീവിക്കുന്ന കാഴ്ച്ച ലോകം മുഴുവൻ കാണുന്ന ഒന്നാണ്. അതിനിടയിലാണ് ഒരു ചാൺ വയറ് നിറയ്ക്കാനായി ഉത്തര കൊറിയൻ മാർക്കറ്റുകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ പറ്റി ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. ഇവിടെ അധികൃതർ സ്ത്രീകളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്നതിനിടയിലും അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ ലഭ്യമാകുന്നതിനായി സ്ത്രീകളുടെ ശരീരം അധികൃതർ ആവശ്യപ്പെടുന്നതായും ഇവരെ രൂക്ഷമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും യുഎൻ നടത്തിയ സർവേയിലൂടെ വ്യക്തമാകുകയാണ്.
2011ൽ കിം ജോങ് ഉൻ ഉത്തര കൊറിയൻ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാർക്കറ്റിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. എന്നിരുന്നാലും സ്വയം സമ്പാദിച്ച് ജീവിക്കുന്നവർക്ക് പോലും മാർക്കറ്റിലെ ഉദ്യോഗസ്ഥരെ സഹിക്കേണ്ടി വരികയും ലൈംഗിക ചൂഷണം അടക്കമുള്ള പീഡനങ്ങളിൽ വലയുകയും ചെയ്യേണ്ടി വന്നിരുന്നു. ശരീരത്ത് സ്പർശിച്ചാൽ കൂടി ഇവർ നിശബ്ദമായി നിൽക്കുക മാത്രമാണ് ചെയ്യേണ്ടി വരിക. സാധനങ്ങൾ ലഭ്യമാകണമെങ്കിൽ ശരീരം കൈക്കൂലിയായി നൽകേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ വളരെ വേദനയോടെയാണ് ലോകം കേൾക്കുന്നത്.
ഈ വർഷം ഹ്യൂമന്റൈറ്റ് വാച്ച് പുറത്ത് വിട്ട റിപ്പോർട്ട് ഞെട്ടിക്കുന്ന ഒന്നായിരുന്നു. ദൈനം ദിന ഉപജീവനം സാധ്യമാകണമെങ്കിൽ അധികാരികൾക്ക് വഴങ്ങുകയോ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും തൊടാൻ അവരെ അനുവദിക്കുകയോ വേണമെന്നാണ് 20 കളിൽ ലൈംഗികചൂഷണത്തിന് ഇരയായിരുന്ന ഒരു യുവതി തുറന്ന് പറഞ്ഞത്. 1990കളിൽ രാജ്യം വളരെ വലിയ ക്ഷാമം അനുഭവിച്ച സമയമാണ്. അന്ന് 32000 വടക്കാൻ കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്തിരുന്നു. സ്വന്തം രാജ്യത്ത് തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് സ്ത്രീകൾ തുറന്ന് പറഞ്ഞതാണ് മുഖ്യ കാരണം.
2014 ലെ സർവേയിൽ 1,125 വടക്കൻ കൊറിയക്കാരിൽ 38 ശതമാനവും പറഞ്ഞത് ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും ഇത്തരം സൗകര്യങ്ങളിൽ പതിവാണെന്നായിരുന്നു. 33 പേരും തങ്ങൾ ഇരകളാണെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയയിൽ ക്ഷാമം ഉണ്ടായ കാലത്ത് വീടിന്റെ അത്താണി കുടുംബനാഥകൾ ആയിരുന്നു. പുതിയതായി തുറന്ന മാർക്കറ്റുകളിൽ സാധനങ്ങൾ വിറ്റും പണത്തിനും ഭക്ഷണത്തിനുമായി ചൈനയിലേക്ക് കുടിയേറിയുമൊക്കയാണ് അവർ ജീവിച്ചത്.
ദൂരെ വീട്ടിൽ അടുപ്പു പുകയുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ഗാർഡുകളും ട്രെയിനിലെ ഇൻസ്പെക്ടർമാരും നടത്തുന്ന ചൂഷണങ്ങളെല്ലാം ഇവർ സഹിക്കുകയായിരുന്നു. 2010 മുതൽ അനേകം തവണ താൻ പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളതായി ഒരു 20 കാരി പറയുന്നു. ചൂഷണം പതിവായതോടെ പിന്നീട് കുടിയേറിയ വടക്കൻ കൊറിയയിൽ നിന്നും ഇവർ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെട്ടു. കുടുംബത്തിന്റെ അത്താണിയും വരുമാനമാർഗ്ഗവുമായ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് എല്ലാവരും എല്ലാറ്റിനും സമ്മതിക്കുന്നത്.
സ്ത്രീകളുടെ യാത്രയും വിൽപ്പനയും നിയമരഹിതമാണെന്നോ വിൽക്കുന്ന സാധനങ്ങൾ ഗുണനിലവാരം ഇല്ലാത്തതാണെന്നോ ഉദ്യോഗസ്ഥർ പറഞ്ഞാൽ അതോടെ തീർന്നെന്ന് ഇവർ ഭയക്കുന്നു. ജീവിക്കണമെങ്കിൽ അവരുടെ കാരുണ്യം വേണം. അതുകൊണ്ട് മാർക്കറ്റിലെ ഗാർഡുകളും പൊലീസുകാരും പിന്നിലുള്ള ആരുമില്ലാത്ത മുറിയിലേക്കോ മറ്റോ വരാൻ പറഞ്ഞാൽ അനുസരിക്കുകയേ രക്ഷയുള്ളൂ. ഞങ്ങളെ പാവകളെപോലെയാണ് കരുതുന്നത്. മാനസീകമായി കൂടി അവർ തകർത്തുകളയും. രാത്രിയിൽ നിങ്ങൾ കരയുന്നത് ഒരു പക്ഷേ ആരും കാണാറില്ല. എന്തിനാണെന്നും അറിയണമെന്നില്ല.ഒരു യുവതി പറയുന്നു.
ഉദ്യോഗസ്ഥർ തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ഒരിക്കലും ചിന്തിക്കാറില്ല. തങ്ങളുടെ ഗതികേട് മൂലം തിരിച്ച് പ്രതികരിക്കാൻ കഴിയാത്ത അവ്സഥയിലാണ് ഇവിടത്തെ സ്ത്രീകൾ. അതുകൊണ്ട് തന്നെ അത്തരം പെരുമാറ്റങ്ങൾ പ്രതിഷേധിക്കാതെ സ്വീകരിക്കുകയും ചെയ്യും. അധികാരം കയ്യിലില്ലാത്തവർ അഴിമതി സഹിക്കേണ്ടിവരും അത് സാധാരണയാണ് 40 കാരിയായ കച്ചവടക്കാരിയുടെ ഭർത്താവും സമ്മതിക്കുന്നു. തന്റെ ഭാര്യയെ പോലെയുള്ള ചന്തയുടെ ഒരു ഭാഗം ആൾക്കാർ ഉഭയ ലൈംഗികതയ്ക്ക് സമ്മതിക്കുന്നത് സാധാരണമാണ്. ജീവിക്കണമെങ്കിൽ അതേ മാർഗ്ഗമുള്ളൂ. എല്ലാം അറിയാമെങ്കിലും പരസ്പരം ഇക്കാര്യം പറയാറില്ലെന്നും ഇയാൾ പറയുന്നു.
ചിലർ സാധനങ്ങൾ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവർ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവർ താൽക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്. എല്ലാ രാത്രികളിലും ചില സ്ത്രീകൾ ഗാർഡിനൊപ്പം പോകേണ്ടിവരും. അവർ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോൾഡിങ് സെന്ററിൽ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ജയിൽ മുറി തുറക്കുന്നതിന്റെ സെല്ലിന്റെ താഴിൽ താക്കോൽ തിരിയുന്ന ശബ്ദം എപ്പോഴും കേൾക്കാറുണ്ടായിരുന്നെന്നും ഇവർ പറയുന്നു. ലൈംഗിക പീഡനങ്ങൾ തെറ്റായ കാര്യമാണ്. എന്നാൽ അത് തന്റെ കുറ്റമല്ലെന്നും വടക്കൻ കൊറിയയിൽ താമസിക്കുമ്പോൾ സ്വയം സംരക്ഷണം ഒരു നടക്കാത്ത കാര്യമാണെന്നും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍