വിദ്യാർത്ഥികളുടെ മുഖത്ത് ഇവർ ഇനി എങ്ങനെ നോക്കും? ഒരു ഭൂലോക ഫ്രോഡ് ആയിരുന്നു തങ്ങളെ പഠിപ്പിച്ചിരുന്നത് എന്നറിയുന്ന അന്തംകമ്മികളല്ലാത്ത വിദ്യാർത്ഥികളുടെ മാനസികാവസ്ഥ എന്തായിരിക്കും? പക്ഷെ നിങ്ങൾ അദ്ധ്യാപിക കുപ്പായം ഇനിയും അണിഞ്ഞ് ദീപയടിക്കരുത്, കുട്ടികളെ വഴിതെറ്റിക്കരുത്; കലേഷേ, ഇത്തവണത്തെ ഓടക്കുഴൽ അവാർഡാണ് താങ്കൾ സഖാത്തിയിൽ നിന്നും തട്ടിപ്പറിച്ചത്: ജിതിൻ കെ ജേക്കബ് എഴുതുന്നു
ജിതിൻ കെ ജേക്കബ്
ഒറ്റവാക്യത്തിൽ ഉത്തരമെഴുതാൻ പറഞ്ഞാൽ 5 പേജ് പുളിച്ച സാഹിത്യം വാരിവിതറും. കള്ളത്തരം കയ്യോടെ പിടിക്കപെടുമ്പോഴും, ഉത്തരം മുട്ടുമ്പോഴും സഖാക്കൾ ഇങ്ങനെയാണ്. സാധാരണ ആ വിശദീകരണ കുറിമാനത്തിൽ അമേരിക്കയും, കുത്തകകളും, ബൂർഷ്വാകളും, ആഗോളവൽക്കരണവും, സംഘ്പരിവാറുമൊക്കെ ഇടം പിടിക്കും. നീ ദീപയടിച്ചതല്ലേ എന്ന് ചോദിക്കുമ്പോൾ കലേഷ് നല്ലൊരു കവിയാണ്, കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ല എന്ന് പറയും. 5 പേജ് കുറിമാനത്തിൽ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ആലങ്കാരികമായി മാപ്പ് പറയും.
ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധി തനിക്കുണ്ടെന്ന് ഭവതി സമർഥിക്കുന്നു. മിനിമം ബുദ്ധിയല്ല, കമ്മ്യൂണിസ്റ്റ് ക്രിമിനൽ ബുദ്ധിയാണ് ഭവതിക്കുള്ളത് എന്ന് സാമാന്യബോധമുള്ളവർ പറയും. അല്ലെങ്കിൽ മോഷണം കയ്യോടെ പിടിച്ചിട്ടും ഇത്രയും ഉളുപ്പില്ലാതെ 5 പേജ് സാഹിത്യം വാരി വിതറുമോ? ഇത്രയും ലജ്ജയില്ലാതെ ഈ കവിത എഴുതിയ ആളെ സംശയത്തിന്റെ നിഴലിൽ നിർത്തുമോ?
ഈ മഹതി എഴുതി സുഡാപ്പികളും സഖാക്കളും കൂടി ഹിറ്റാക്കിയ പൈങ്കിളി പുസ്തകത്തിലെ കഥകൾ പോലും ദീപയടിച്ചതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇപ്പോഴും മനസിലാകാത്ത കാര്യം ഈ മോഷണത്തിന്റെ ചേതോവികാരം വെളിപ്പെടുത്താനാകില്ല എന്ന കാര്യമാണ്. ഇതെന്താണ് ആണവ രഹസ്യമോ മറ്റോ ആണോ വെളിപ്പെടുത്താതിരിക്കാൻ? (ഈ ആണവരഹസ്യം എന്നത് ഞാൻ ദീപയടിച്ചതാണ്).
ഞാൻ ഒരു അബദ്ധം കാണിച്ചു. പറ്റിപ്പോയി, മാപ്പാക്കണം എന്നുപറഞ്ഞിരുന്നെകിൽ അതാകുമായിരുന്നു ഏറ്റവും ഉദാത്തമായ പ്രവർത്തി.
സംഘ്പരിവാറുകാർക്ക് എഴുത്തിനെ ഭയമാണെന്നും പുരോഗമന ചിന്തയില്ലാത്തവരാണെന്നും ആരോപിക്കുന്ന സഖാക്കൾ തന്നെയാണ് ആരെങ്കിലും എഴുതിവെക്കുന്നത് ദീപയടിക്കുന്നതും, ഭൂതകാലഘട്ടത്തിൽ ഉണ്ടായിരുന്ന ജാതിചിന്തകളെ ഉയർത്തികൊണ്ടുവരുന്നതും.
ദീപ സഖാവാണെങ്കിലും, ശ്രീചിത്രൻ സഖാവാണെങ്കിലും, സുനിൽ സഖാവാണെങ്കിലും, സുനിതാ സഖാവാണെങ്കിലും എല്ലാം ഒരേ അച്ചിൽ വാർത്തവരാണ്. എല്ലാവരും ഒന്നാന്തരം ദീപയടിക്കാർ. തെളിവുസഹിതം പിടികൂടിയാൽ ആത്മഹത്യചെയ്യും എന്നുവരെ കരഞ്ഞുകൂവും. (കാനഡയിൽ നിന്നുള്ള ആത്മഹത്യാ ഭീഷണി ഇവിടെ കേരളത്തിൽ വരെ കേൾക്കാം). അല്ലെങ്കിൽ 5 പേജ് പുളിച്ച സാഹിത്യം വാരി വിതറും.
നിർദോഷമായ ഒരു ഫേസ്ബുക് കമന്റ്ന്റെ പേരിൽ IIM ബിരുദധാരിയും, ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നിന്റെ ഡയറക്ടർ പോലുമായിരുന്ന ഒരു മനുഷ്യനെതിരെ കേസ് കൊടുക്കുകയും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്ത ഏറ്റവും വലിയ അസഹിഷ്ണുതാവാദിയാണ് ഈ മഹതി.
സമൂഹത്തിലെ എഡ്യൂക്കേറ്റഡ് ഫ്രോഡുകൾ ആണ് ഇവറ്റകൾ. അധാർമികമായ ഒരു ഇടപെടൽ തെളിവുസഹിതം പിടികൂടിയിട്ടും അത് അംഗീകരിക്കാതെ ഒളിച്ചുകളിക്കുകയും, സത്യസന്ധമായി ജീവിക്കുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്ത ഈ ദീപ എന്ന സഖാത്തി ഒരു അദ്ധ്യാപിക കൂടിയാണ് എന്നോർക്കണം. ഈ മഹതി അംഗമായ അന്തംകമ്മി അദ്ധ്യാപക ഗ്രൂപ്പിൽ ഇവരെ ന്യായീകരിക്കുകയാണ് കൂടെയുള്ള അന്തംകമ്മി അദ്ധ്യാപകർ ചെയ്തത്.
അദ്ധ്യാപകർ എന്നുപറഞ്ഞുനടക്കുന്ന ഇവരുടെയൊക്കെ ഇന്റെഗ്രിറ്റി എത്രത്തോളം ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കണം. തനി ഫ്രോഡുകൾ ആണിവർ. ഇതുകൊണ്ടൊന്നും ഇവർ ഉൾവലിയും എന്നാരും ചിന്തിക്കേണ്ട. നാണം, മാനം, സത്യസന്ധത എന്നൊന്നും ഇല്ലാത്ത ഇക്കൂട്ടർ ഇനിയും വന്ന് മൂല്യബോധത്തെകുറിച്ചും, പുരോഗമനത്തെയും, സ്വാതന്ത്ര്യത്തെയും, സ്ത്രീസമത്വത്തെയും, ജനാധിപത്യത്തെകുറിച്ചുമൊക്കെ പ്രസംഗിക്കും. ഫാസിസത്തിനെതിരെ എന്നപേരിൽ തെരുവുകളിൽ തുണിപറിക്കും. അപ്പോഴും ഇവരെ വാഴ്ത്തിപ്പാടൻ പൊട്ടകിണറ്റിൽ അന്തംകമ്മി തവളകളും, സുഡാപ്പികളും ഉണ്ടാകും.
എന്ത് തൊട്ടിത്തരാം കാണിച്ചാലും പാർട്ടിയും സുഡാപ്പികളും തങ്ങളെ സംരക്ഷിക്കും എന്നും, പ്രതിരോധം തീർക്കുമെന്നും ഇവർക്കറിയാം.
ഇവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ ഏത് നിലവാരത്തിൽ എത്തും എന്ന് ആലോചിക്കുമ്പോൾ ഭയം തോന്നുന്നു. വിദ്യാർത്ഥികളുടെ മുഖത്ത് ഇവർ ഇനി എങ്ങനെ നോക്കും? ഒരു ഭൂലോക ഫ്രോഡ് ആയിരുന്നു തങ്ങളെ പഠിപ്പിച്ചിരുന്നത് എന്നറിയുന്ന അന്തംകമ്മികളല്ലാത്ത വിദ്യാർത്ഥികളുടെ മാനസികാവസ്ഥ എന്തായിരിക്കും?
അറിഞ്ഞും അറിയാതെയും തെറ്റുകൾ എല്ലാവര്ക്കും പറ്റും. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് അംഗീകരിക്കുകയാണ് വേണ്ടത്. ശ്രീചിത്രനെപ്പോലുള്ള അന്തംകമ്മികളിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഒരു അദ്ധ്യാപിക ഇങ്ങനെ അധഃപതിക്കരുതായിരുന്നു. 24 മണിക്കൂറുകൾക്കിടെ എത്രതവണ മലക്കം മറിഞ്ഞു? ഒരു അദ്ധ്യാപിക എന്ന പദവിയിൽ തുടരാൻ നിങ്ങള്‍ക്ക് അർഹതയില്ല. എത്രനാൾ നിങ്ങൾ അദ്ധ്യാപിക ആയാലും നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ്
ഫ്രോഡുത്തരം എല്ലാം പുറത്ത് വരും.
പാർട്ടിയോട് പറഞ്ഞാൽ വല്ല അണ്ടി കമ്പനി കോർപറേഷൻ എംഡി യോ വല്ലതും ആക്കും. അല്ലെങ്കിൽ വല്ല പാർട്ടി ചാനലിന്റെ തലപ്പത്തോ വല്ലതും കൊണ്ടിരുത്തും. അവിടെയിരുന്ന് എത്രവേണമെങ്കിലും ദീപയടിച്ചോളൂ. ആർക്കും ഒരു പ്രശ്നവുമില്ല .
പക്ഷെ നിങ്ങൾ അദ്ധ്യാപിക കുപ്പായം ഇനിയും അണിഞ്ഞ് ദീപയടിക്കരുത്, കുട്ടികളെ വഴിതെറ്റിക്കരുത്. പാവപ്പെട്ടവന്റെ മക്കളൊക്കെയാണ് ആ കോളേജിൽ പഠിക്കുന്നത്. അവരുടെ മാതാപിതാക്കൾക്ക് അവരെക്കുറിച്ചു വലിയ പ്രതീക്ഷകളൊക്കെ ഉണ്ടാകും. നിങ്ങളെപ്പോലുള്ള ഗജ ഫ്രോഡുകൾ ആ പ്രതീക്ഷകളെ തല്ലികെടുത്തരുത്.
എന്തായാലും Mr. കലേഷേ, ഇത്തവണത്തെ ഓടക്കുഴൽ അവാർഡാണ് താങ്കൾ സഖാത്തിയിൽ നിന്നും തട്ടിപ്പറിച്ചു കളഞ്ഞത്. സഖാക്കൾ ഇന്ത്യ ഭരിക്കുന്ന കാലത്ത് ദീപയടി നിയമപരമാക്കും. അന്ന് ഇതിനെല്ലാം മറുപടി കിട്ടും കേട്ടോ.?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍