ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്ന് എട്ടിന്റെ പണിയായ മറുപടി നൽകിയത് വടകരയിലെ മെഹറുന്നീസ; ഭാര്യ വേണം, ഒപ്പം അവിഹിതം കൂടി വേണം, അതൊന്നു ഒപ്പിച്ച് നൽകണം എന്ന ആവശ്യത്തിൽ ആദ്യം അമ്പരന്നെങ്കിലും മറുപടി നൽകിയത് തന്ത്രപരമായി; സോഷ്യൽ മീഡിയയിൽ വൈറലായത് സുഹൃത്തിന് അയച്ചു നൽകിയ ശബ്ദസന്ദേശമെന്ന് മെഹറുന്നീസ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായ മെഹറുന്നീസ. ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്നു എട്ടിന്റെ പണിയായ മറുപടി നൽകിയത് ഈ മെഹറുന്നീസയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മെഹറുന്നീസയും മെഹറുന്നീസയുടെ മാട്രിമോണിയൽ ആയ പാലക്കാടുള്ളതായി നൽകിയ പരസ്യവുമാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം ഏർപ്പാടാക്കാം എന്നാണ് തായി മാട്രിമോണിയൽ പരസ്യം നൽകിയത്.
ഈ പരസ്യത്തിൽ ആകൃഷ്ടനായാണ് ഒരു യുവാവ് വിളി തുടങ്ങിയത്. യുവാവിന്റെ ആവശ്യം വിചിത്രമായിരുന്നു. ഒരുബന്ധം വേണം. അത് ഭാര്യ അറിയാതെ വേണം. പുതിയ ഭാര്യയ്ക്ക് ചെലവിനു കൊടുക്കില്ല. വീട്ടിലേക്ക് കൊണ്ടുപോകില്ല. ഈ ബന്ധം സ്വന്തം ഭാര്യാ അറിയാതെയിരിക്കുകയും വേണം. ഫോൺ കോളുകൾ നിരന്തരം വന്നപ്പോൾ ഈ ആവശ്യം മെഹറുന്നീസ അവഗണിക്കുകയായിരുന്നു. പിന്നീട് ഫോൺ എടുത്ത് യുവാവിന് എട്ടിന്റെ മറുപടി നൽകി.
യുവാവിന് മാത്രമല്ല അറുപത് ദിവസത്തിനുള്ളിൽ വിവാഹം. യുവാവിന്റെ ഭാര്യയ്ക്കും അറുപത് ദിവസത്തിനുള്ളിൽ ഞങ്ങൾ വരനെ നൽകും. അതിനു ഭാര്യയുടെ ഫോൺ നമ്പർ മാത്രം മതി. യുവാവ് വേറൊരു ബന്ധവുമായി പോകുമ്പോൾ ഭാര്യ വെറുതെ വീട്ടിൽ ഇരിക്കേണ്ടല്ലോ/ അതിനു അവർക്കും ഒരു ബന്ധം ഞങ്ങൾ നൽകാം. ഇതോടെ വിരണ്ടു സ്ഥലം വിട്ട യുവാവ് പിന്നീട് വിളിച്ചതേയില്ല. ഈ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ചുട്ട മറുപടി നൽകിയ മെഹറുന്നീസയെ ഞങ്ങൾ കണ്ടുപിടിക്കുകയായിരുന്നു. വിവരണം ഇനി മറുനാടനോട് മെഹറുന്നീസ പറഞ്ഞത്:
കോഴിക്കോട് വടകര സ്വദേശിയാണ് ഞാൻ. തായ് മാട്രിമോണിയലിൽ താമസവും ഭക്ഷണവും അവർ നൽകും. അതിനാലാണ് വടകര നിന്ന് തായി മാട്രിമോണിയലിൽ ഞാൻ ജോലിക്കാരിയായത്. ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ജോലിക്ക് ചേർന്നിട്ട്. ഒരിക്കൽ യുവാവിന്റെ ഫോൺ വന്നു. പിന്നീടും വന്നു. വിചിത്രമായ ആവശ്യം ഉന്നയിക്കുന്ന യുവാവിന് മറുപടി അനിവാര്യമാണെന്ന് എനിക്ക് തോന്നി. വിചിത്രമായ ആവശ്യമാണ് യുവാവ് നിരത്തിയത്. ഭാര്യ വീട്ടിലുണ്ട്. പക്ഷെ അവൾ അറിയാതെ ഒരു യുവതിയെ കൂടി വേൾക്കണം. ഈ ഇടപാട് ഭാര്യ അറിയാതെയായിരിക്കണം. പക്ഷെ യുവതിയെ നല്ലതു പോലെ നോക്കും. ചെലവ് ഒക്കെ നൽകും. ഇതാണ് യുവാവിന്റെ ആവശ്യം.
ഈ ആവശ്യം കേട്ട് എനിക്ക് തന്നെ അമ്പരപ്പ് അടക്കാനായില്ല. യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെച്ചെങ്കിലും അയാൾ അതിനു ഒരുക്കമല്ലായിരുന്നു, മാട്രിമോണിയൽ എന്ന് പറഞ്ഞാൽ അത് അവിഹിതത്തിനുള്ള വഴിയല്ലാ എന്ന് പറഞ്ഞിട്ടും പിന്നീടും വിളി തുടർന്നപ്പോഴാണ് അത് സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അത് ഒരു കലക്കൻ മറുപടിയാകുമെന്നോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെന്നോ ഒന്നും ഓർത്തതുമില്ല- മെഹറുന്നീസ പറയുന്നു. മെഹറുന്നീസ സ്വന്തം സുഹൃത്തിനു തമാശ രൂപത്തിൽ അയച്ച ഈ ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
യുവാവിന്റെ ചോദ്യവും മെഹറുന്നീസയുടെയും മറുപടി ഇപ്രകാരം.:
തായ് മാട്രിമോണിയൽ അല്ലേ? 60 ദിവസത്തിനുള്ളിൽ കല്യാണം എന്നറിഞ്ഞിട്ടു വിളിക്കുകയാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം നടക്കുമോ?
അതെ ശരിയാകും-മെഹറുന്നീസയുടെ മറുപടി.
ആൺകുട്ടികൾക്ക് പെൺകുട്ടികളെയും തിരിച്ചും നൽകും
കുറെ മാട്രിമോണിയലിൽ ഞാൻ പരസ്യം നൽകിയിട്ടുണ്ട്. 2000-3000 വാങ്ങുക എന്നല്ലാതെ കാര്യം നടക്കില്ല.
ഇല്ല . ഞങ്ങൾ ചാർജായി 300 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.
അത് ശരി. രണ്ടാം വിവാഹം ഉണ്ടോ?
രണ്ടാം വിവാഹവും മൂന്നാം വിവാഹവും ഉണ്ട്.
എനിക്ക് ഭാര്യ അറിയാതെ കെട്ടാനാണ്. വീട്ടിലേക്ക് കൊണ്ടുപോവില്ല. ചെലവ് എല്ലാം നടത്തും. പക്ഷെ വിവാഹം ഭാര്യ അറിയാൻ പാടില്ല/ ഈ രീതിയിലുള്ള ബന്ധങ്ങൾ കിട്ടുമോ?
ഭാര്യ വിവാഹ മോചിതയാണോ?
അല്ല. ഭാര്യാ വീട്ടിലുണ്ട്.
എന്നാൽ ഞങ്ങൾക്ക് കുഴപ്പമില്ല. ഭാര്യ വീട്ടിലുണ്ടല്ലോ? ആദ്യം സാറിന്റെ നമ്പർ, വിശദാശാംശങ്ങൾ നൽകുക. എന്നിട്ടു ഭാര്യയുടെ നമ്പർ നൽകുക. നിങ്ങളുടെ വിവാഹം അറുപത് ദിവസങ്ങൾക്കുള്ളിൽ ശരിയാക്കുമ്പോൾ ഒപ്പം ഭാര്യയ്ക്ക് കൂടി ഞങ്ങൾ അറുപത് ദിവസത്തിനുള്ളിൽ ഒരു ചെറുക്കനെ കൂടി ഞങ്ങൾ ശരിയാക്കി നൽകും.
അയ്യോ? യുവാവിന്റെ പ്രതികരണം.
സാറിനു അനുയോജ്യമായ പെൺകുട്ടിയെ ഞങ്ങൾ നൽകും. പക്ഷെ സാറിന്റെ ഭാര്യ ഒറ്റയ്ക്ക് അല്ലെ. അവർക്കും അനുയോജ്യനായ ചെറുക്കനെ ഞങ്ങൾ കണ്ടെത്തി നൽകും.
നിങ്ങളുടെ നമ്പർ നൽകൂ.
നൽകുന്ന നമ്പർ പരസ്യത്തിലുള്ള നമ്പർ തന്നെ,
ഈ നമ്പറിൽ വിളിക്കൂ. സാറിനും ഭാര്യയ്ക്കും ഞങ്ങൾ യോജ്യരായവരെ നൽകാം.
ഇതോടെ യുവാവ് സംഭാഷണം മാറ്റുന്നു.
ഞാൻ ചോദിച്ചത് എനിക്കല്ല.എന്റെ സുഹൃത്തിനാണ് നിങ്ങൾ തെറ്റിദ്ധരിക്കരുത്.
പക്ഷെ ഇതൊന്നും മെഹറുന്നീസ ശ്രദ്ധിക്കുന്നില്ല. സാറിന്റെ ആവശ്യം പറഞ്ഞു. ഞങ്ങൾ സാറിനും ഭാര്യയ്ക്കും ആലോചന ശരിയാക്കി നൽകാം.
ഞാൻ ഈ കാര്യം അവനോട് പറയാം. അവൻ എല്ലാ കാര്യങ്ങളും നോക്കി ചെയ്യട്ടെ. അവന്റെ നമ്പർ പിന്നെ നൽകാം.
നമ്പർ പിന്നീട് നൽകാം എന്ന് പറഞ്ഞ യുവാവ് പിന്നെ വിളിക്കുകയോ, സുഹൃത്തിന്റെ നമ്പർ നൽകുകയോ ചെയ്തില്ല. മെഹറുന്നീസ നൽകിയ മറുപടിയിൽ ജീവനും കൊണ്ടോടിയ യുവാവിന്റെ ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മെഹറുന്നീസ സ്വന്തം സുഹൃത്തിനു പിന്നീട് നൽകിയ ഈ ശബ്ദ സന്ദേശമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറൽ ആയി മാറുകയും ചെയ്തത്.
Stories you may Like
- കുട്ടികളുടെ വീരനായകൻ 'തൊപ്പി'യുടെ' ജീവിതകഥ!
- മകൻ കാനഡയിൽ മരിച്ചു; വിഷമം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി
- സ്വർണച്ചിറകുള്ള പക്ഷികളായി യൂനസും ഷബാനയും ഇനി ഒരുമിച്ചു പറക്കും
- ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! നടി നിഖില വിമലിന്റെ വേറിട്ട ജീവിതം
- തല്ലുകൾ വാങ്ങിക്കൂട്ടാനും തിരിച്ചു കൊടുക്കാനും മണവാളൻ വസീമും ടീമും വീണ്ടുമെത്തുന്നു!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍