പോക്സോ കേസുകളിലെ കുട്ടികളുടെ മാനസിക അവസ്ഥ പരിഗണിച്ചുള്ള തീരുമാനമാണ് നിർഭയാ ഹോമിന്റെ പേര് മാറ്റത്തിന് പിന്നിലെന്ന് വനിതാ ശിശുക്ഷേമ സമിതി; നിർഭയാ ഷെൽട്ടർ ഹോമുകളുടെ പെരുമാറ്റുമ്പോൾ നിർഭയ നിർത്തലാക്കുന്നു എന്ന വ്യാഖ്യാനം നൽകരുതെന്നും ആവശ്യം; ചൈൽഡ് വെൽഫെയർ കമ്മറ്റികളുടെ പുനഃസംഘടന ഉടനെന്നും വനിതാ ശിശുക്ഷേമ സമിതി
എം മനോജ് കുമാർ
തിരുവനന്തപുരം: നിർഭയാ ഹോമിന്റെ പേര് മാറ്റത്തിന് പിന്നിൽ കുട്ടികളുടെ മാനസിക അവസ്ഥ പരിഗണിച്ചുള്ള തീരുമാനമാണെന്ന് വനിതാ ശിശുക്ഷേമ സമിതി. നിർഭയാ ഷെൽട്ടർ ഹോമുകളുടെ പെരുമാറ്റത്തിന് നിർഭയാ ഷെൽട്ടർ നിർത്തലാക്കുന്നു എന്ന വ്യാഖ്യാനം നൽകരുതെന്നും ഡയറക്ടർ ഷീബാ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. 'നിർഭയാ ഷെൽട്ടറുകളുടെ കഥ കഴിയുന്നു' എന്ന മറുനാടൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. നിർഭയാ ഹോമിലെ പെൺകുട്ടികൾ നിർഭയ എന്ന പേരിൽ ബ്രാൻഡ് ചെയ്യപ്പെടുന്നുണ്ട്. നിർഭയ എന്ന് കേൾക്കുമ്പോൾ തന്നെ ഡൽഹി പീഡനം ആളുകളുടെ മനസ്സിൽ വരുന്നുണ്ട്. അതുകൊണ്ടാണ് നിർഭയാ ഷെൽട്ടറുകളുടെ പേരുമാറ്റി വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളാക്കി മാറ്റിയത്, വെറും ഒരു ബോർഡ് മാറ്റം മാത്രമാണ് വരുത്തിയത്. നിർഭയ നിർഭയ ആയി തന്നെയാണ് നിൽക്കുന്നത്.
നിർഭയ നിർത്താനോ ഇല്ലാതാക്കാനോ ഉള്ള ഒരു ശ്രമം ഇതിന്റെ ഭാഗമായി നിലനിൽക്കുന്നില്ല-ഷീബാ ജോർജ് പറയുന്നു. അതേ സമയം കാലഹരണപ്പെട്ട ചൈൽഡ് വെൽഫയർ കമ്മറ്റികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായും അവർ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് കാലത്തുള്ള സമിതികളാണ് ഇപ്പോഴും നിൽക്കുന്നത്. സമിതികളുടെ കാലാവധി കഴിഞ്ഞപ്പോൾ അവർ കോടതിയിൽ പോയതിനെ തുടർന്നാണ് പഴയ സമിതികൾ പ്രവർത്തനം അതേ രീതിയിൽ തുടർന്നത്. പക്ഷെ ഇപ്പോൾ കോടതി വിധി വന്നുകഴിഞ്ഞിട്ടുണ്ട്. കാലഹരണപ്പെട്ട സമിതികൾക്ക് പകരം പുതിയ കമ്മറ്റികളെ സർക്കാർ തിരഞ്ഞെടുക്കും. അതിനുള്ള സെലക്ഷൻ പ്രോസസ് നടന്നുവരികയാണ്. അതിനു കുറച്ചു സമയം എടുക്കും-ഷീബാ ജോർജ് പറഞ്ഞു. പക്ഷെ നിർഭയാ എന്ന പേര് തന്നെ തമസ്ക്കരിക്കാൻ ബോർഡ് മാറ്റം വഴി ശ്രമം നടത്തുമ്പോഴും പെൺകുട്ടികളെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബോധവത്ക്കരണം ഒന്നും വനിതാ ശിശുക്ഷേമ വകുപ്പിൽ നടക്കുന്നില്ല. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും സജീവമല്ല. ജുവനൈൽ ആക്ട് പ്രകാരമുള്ള പല കാര്യങ്ങളും ചിൽഡ്രൻസ് ഹോമിൽ ചെയ്യാനുണ്ട്.
അത്തരം കാര്യങ്ങൾ ചെയ്താൽ മതി എന്ന തീരുമാനവും നിർഭയ ഷെൽട്ടറുകൾ ഇല്ലാതാക്കിയ തീരുമാനത്തിന് പിന്നിലുണ്ട്. ചൈൽഡ് നീഡ് ഓഫ് കെയർ ആൻഡ് പ്രൊട്ടക്ഷൻ അത് പീഡനത്തിനിരയായ കുട്ടികൾക്ക് ആവശ്യമാണോ എന്ന കാര്യം തീരുമാനിക്കുന്നത് ചൈൽഡ് വെൽഫെയർ കമ്മറ്റികളാണ്. ഇത് കുട്ടികളുടെ കോടതി തന്നെയാണെങ്കിലും ജഡ്ജിമാർ അല്ല. ഇവിടെയുള്ളത് രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ ആണ് വരുന്നത്. ഈ കമ്മറ്റികളുടെ കാലാവധി കഴിഞ്ഞിട്ടും കേസുകൾ നിലനിൽക്കുന്നതിനാൽ പഴയ കമ്മറ്റികൾ തന്നെയാണ് തുടർന്ന് പോന്നത്. പല പോക്സോ കേസുകളും . ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ സിഡബ്ള്യുസി വഴി മുൻപ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. പല പോക്സോ കേസുകളിലും പെൺകുട്ടികൾ മൊഴിമാറ്റിയിട്ടുണ്ട്. ആദ്യം ശരിയായ മൊഴി നൽകുമെങ്കിലും പിന്നീട് വാദത്തിന്റെ സമയത്ത് മൊഴിമാറ്റും. മുൻപ് പൊലീസ് സമ്മർദ്ദം കാരണം മൊഴി നൽകിയതാണ് എന്ന് പറയും. ഇതാണ് പല കേസുകളിലും നടന്നത്. അതേ സമയം പെരുമാറ്റം വന്നതോടെ നിർഭയാ ഷെൽട്ടറുകളുടെ കഥ കഴിഞ്ഞ അവസ്ഥയാണ്. നിർഭയയിലെ പെൺകുട്ടികളെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും.
കേരളത്തിൽ വിവിധ ജില്ലകളിലായി നിലനിന്ന 13 നിർഭയാ സെന്ററുകളുടെ കഥയാണ് പെരുമാറ്റത്തോടെ കഴിയുന്നത്. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടാൻ നടന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് ഒടുവിലാണ് നിർഭയ സെന്ററുകളെ പേരുമാറ്റിയത് എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്ക് മൊഴിമാറ്റാനുള്ള അവസരം സർക്കാർ ചെലവിൽ ഒരുങ്ങുകയാണ് എന്നാണ് നിർഭയ സെന്ററുകൾ പേര് മാറ്റുന്നതിനൊപ്പം ഉയരുന്ന ആക്ഷേപം, മൊഴിമാറ്റം അടക്കമുള്ള പ്രശ്നങ്ങൾ നടക്കുന്നതിനാൽ വലിയ സംരക്ഷണം നിർഭയ വഴി ഇവിടുത്തെ പെൺകുട്ടികൾക്ക് ലഭിച്ചിരുന്നു. നിർഭയ സെന്ററുകൾ ഇല്ലാതാക്കാൻ വലിയ ഒത്തുകളികൾ അരങ്ങേറിയിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച സൂചനകൾ. അന്തേവാസികൾക്ക് മാനസിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ, നിർഭയ എന്ന് ബ്രാൻഡ് ചെയ്യുന്നതിനാൽ പെരുമാറ്റം നടത്തുന്നു എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. നിർഭയ എന്ന് പറഞ്ഞാൽ ദേശീയ തലത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് എതിരായ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ എതിര് നിൽക്കുന്നു എന്നാണ് ചോദ്യം ഉയരുന്നത്.
മുറിവേറ്റ ഒരിരയായി ജീവിക്കുന്നതിലും അപ്പുറത്തുള്ള വേദന നിർഭയ എന്ന പേര് വഴി ഈ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ടോ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടിയതിനു പിന്നിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടലുമുണ്ട്. നിർഭയയ്ക്ക് പകരം ചിൽഡ്രൻസ് ഹോംസ് മതിയെന്നാണ് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധമായി ഒരു റിപ്പോർട്ടും കമ്മീഷൻ സർക്കാരിന് നൽകി എന്നാണ് അറിയാൻ കഴിയുന്നത്. വെറുമൊരു പെരുമാറ്റം മാത്രമല്ല, രണ്ടു സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഒരു കൈമാറൽ കൂടി ഇതിനൊപ്പം നടന്നിട്ടുണ്ട്. നിർഭയയുടെ തലപ്പത്ത് ഉള്ളവർ വേറെയാണ്. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിനു തലപ്പത്തുള്ളവർ വേറെയാണ്, നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം ഒരുക്കുന്നവരാണ്. വിമൻ ആൻഡ് ചൈൽഡ് ഹോമിൽ എല്ലാവര്ക്കും സംരക്ഷണമുണ്ട്.
നിർഭയാ സെന്ററുകളുടെ പേരുമാറ്റി വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം എന്നാക്കി മാറ്റിയതോടെ കേരളത്തിലെ നിർഭയാ ഷെൽട്ടറുകളുടെ യുഗം അവസാനിക്കുകയാണ്. ജസ്റ്റിസ് ജുവനൈൽ ബോർഡ് നിലനിൽക്കുന്നതിനാൽ നിർഭയ നിലനിൽക്കില്ലെന്നാണ് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. ബാലാവകാശ കമ്മീഷന്റെ തീരുമാനത്തിനാണ് ഇപ്പോൾ സർക്കാരും വഴങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആശ്രയ കേന്ദ്രമാണ് നിർഭയ. ഇവർക്ക് തുടർന്നുള്ള നിയമപോരാട്ടത്തിനുള്ള അവസരം കൂടിയാണ് നിർഭയ വഴി ഒരുങ്ങുന്നത്.
നിർഭയയെ പേരുമാറ്റി വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോം എന്നാണ് സർക്കാർ പുനർ നാമകരണം ചെയ്തിരിക്കുന്നത്. നിർഭയ ഉണ്ടെങ്കിൽ ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികൾ മൊഴിമാറ്റാൻ സാഹചര്യം കുറവാണ്. നിർഭയ ആളുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കും. ഐപിഎസ് ആയ നിശാന്തിനി തന്നെ നിർഭയ സെന്ററുകൾക്ക് തലപ്പത്തുണ്ട്. ഇതെല്ലാം നിർഭയ സെന്ററുകളെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഒരു പോരാട്ട കേന്ദ്രമാക്കിമാറ്റിയിരുന്നു. നിർഭയ പെരുമാറ്റിയതോടെ നിർഭയയുടെ ആളുകൾ നിർഭയ സെന്ററുകളിൽ നിന്ന് പടിയിറങ്ങുകയാണ്. ഇനി നിർഭയ കേന്ദ്രങ്ങളിലുള്ളവരെ പരിപാലിക്കുക വിമൻ ആൻഡ് ചിൽഡ്രൻസ് വകുപ്പിൽ ഉള്ളവരാണ്. നിർഭയയും വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമും രണ്ടു വകുപ്പുകൾ ആണ്. ഒരു വകുപ്പിലെ ഒരു പ്രധാന കേന്ദ്രത്തെ ഇല്ലാതാക്കി അത് മറ്റൊരു വകുപ്പിനെ ഏൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നിർഭയ പോലുള്ള ഒരു മുന്നേറ്റം തന്നെ നിലവിൽ ഉള്ളപ്പോഴാണ് ഈ പേര് സർക്കാർ തന്നെ തമസ്ക്കരിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്