ഒരു കുറുക്കന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുണ്ട്; നേരിട്ട് വരാത്ത ദിലീപ് ഒളിയമ്പിൽ വിദഗ്ധനാണ്; സ്ഥിരം സോഴ്സായിരുന്ന സംവിധായകനെ കൊണ്ട് തെറ്റായ വിവരം തന്ന് കരിയറിനെയും ബാധിക്കുന്ന പ്രവർത്തി ചെയ്തു; എല്ലാ ആഴ്ചയിലും എതിരെ വാർത്ത എഴുതിയത് കിട്ടയത്കൊണ്ട് മാത്രം; മാനേജ്മെന്റ് തലത്തിൽ തടയിടാൻ ശ്രമിച്ചിട്ടും നടന്നില്ല; മറുനാടൻ ടിവിയോട് പല്ലിശേരി പറഞ്ഞത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ദിലീപ് നേരിട്ട് വരില്ല, ഒളിയമ്പിൽ വിദഗ്ധനാണ്. കുറുക്കന്റെ ബുദ്ധിയാണ്. ഒരു കുറുക്കുന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുടെ അത്രയും മിടുക്കനാണ്. അങ്ങനെയുള്ള അയാളുടെ ഒരു മാറ്റർ കിട്ടിയപ്പോൾ ഞാനത് പ്രസിദ്ധീകരിച്ചു. എനിക്ക് മാറ്റർ തന്നെ സംവിധായകൻ ദിലീപന്റെ ഒരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്, അടുത്ത പടത്തിനുള്ള ഡേറ്റ് കൊടുത്തുകഴിഞ്ഞു. അപ്പോൾ എന്നെ കാണാതെ എന്റെ എംഡിയെ പോയി കാണുന്നു ഈ സംവിധായകൻ, ദിലീപ് പറഞ്ഞിട്ട്. ഒറ്റ ഡിമാന്റെയുള്ളു, എന്നെ അവിടെ നിന്ന് മാറ്റണം. അയാൾ കാര്യം പറഞ്ഞു, പോയി. അപ്പോൾ തന്നെ എംഡി എന്നെ വിളിച്ചു പറഞ്ഞു നിങ്ങളുടെ സുഹൃത്ത് ഇവിടെ വന്നിരുന്നു, ഇന്നിന്ന കാര്യങ്ങൾ പറഞ്ഞു. അയാളെ മേലാൽ എടുപ്പിച്ചേക്കരുത് ഇവിടെ.
അപ്പോൾ ഞാൻ പറഞ്ഞു ജീവിതത്തിൽ ആദ്യമായി ഞാനൊരു സോഴ്സ് വെളിപ്പെടുത്താൻ പോവുകയാണ്, ഈ മാറ്ററിന്റെ പേരിൽ അങ്ങനെ പാടില്ലല്ലോ.ഈ മഞ്ജുവാര്യരുടെ സ്റ്റോറി ഞാൻ എഴുതിയതിന്റെ സോഴ്സ്, അയാളുടെ പേര് പറയുന്നു. നടന്ന സംഭവങ്ങൾ പറയുന്നു. ഞാനും ആ സംവിധായകനും ഒരു അവാർഡ് വാങ്ങാനായി ഒരുമിച്ച് പോവുമ്പോഴാണ് ഈ സംഭവം പറഞ്ഞിട്ടുള്ളത്. ഇതു പറഞ്ഞതോടെ ദിലീപ് അയാളെ കട്ട് ചെയ്തു. പിന്നീട് പടം കൊടുത്തില്ല.
അവിടെ നിന്നാണ് പിന്നീട് ഈ സംഭവം സ്പാർക്കായി സ്പാർക്കായി വന്ന് വന്ന് ഇവരുടെ പ്രശ്നങ്ങൾ വരുന്നത്. പിന്നെ അപ്പപ്പോൾ, അതായത് എല്ലാ ആഴ്ചയിലും ഇവരുടെ വാർത്തകൾ കൃത്യമായി കിട്ടുന്നുമുണ്ട് എഴുതുന്നുമുണ്ട്. പക്ഷേ മാനേജ്മെന്റ് ഒരിക്കലും എന്നോട് എഴുതരുതെന്ന് പറഞ്ഞിട്ടില്ല. പലരും അവരെ പ്രേരിപ്പിക്കുന്നുണ്ട്, ഇങ്ങനെ എഴുതിപ്പിക്കരുത്, ദിലീപ് ഭാഗത്തുനിന്നും സപ്പോർട്ട് വരുന്നവരും എഴുതിക്കരുതെന്ന് പറയാറുണ്ട്. മാറ്റർ സത്യമാണെങ്കിൽ എഴുതണം. അതായത് ഈ വീക്കില്‍ അച്ചടിച്ചുവന്ന ഒരു മാസികയിൽ എന്റെ ടേബിളിൽ വരുമ്പോൾ തന്നെയാണ് അവരുടെ ടേബിളിൽ കൊണ്ടുവയ്ക്കുന്നത്. അത്രയും സ്വാതന്ത്ര്യം എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്.
അങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചില എതിരാളികൾ ഉണ്ടാവുമല്ലോ? ഞാനെഴുതുന്നതെല്ലാം കള്ളമാണ് എന്നു പറയുന്നവർ. ഞാൻ ഇത്രേ പറയാറുള്ളു. ഞാൻ എഴുതുന്നത് കള്ളം ആണെങ്കിൽ കേസ് ഫയൽ ചെയ്യുക, പക്ഷേ ഇന്നേവരെ അവർ കേസ് ഫയൽ ചെയ്തിട്ടില്ല. അപ്പോൾ വേറെ ഒന്നുരണ്ട് പേരെ വിട്ട് ദിലീപിന്റെ ഭാഗത്ത് നിന്ന് ഒരു സജഷൻ വന്നു, എന്നെ ദ്രോഹിക്കരുത്, ചേട്ടന് എന്തുവേണേൽ കൊടുക്കാം. ഞാൻ പറഞ്ഞത് ഞാൻ പലരിൽ നിന്നും ആവശ്യപ്പെടാറുള്ളത് മാറ്ററാണ്. എനിക്ക് പറ്റിയത് മാറ്ററാണ് അതല്ലാതെ ഒന്നും വാങ്ങാറില്ലല്ലോ. എനിക്ക് ഇനിയും മാറ്റർ കിട്ടിയാൽ ഞാൻ അടിച്ചുകൊണ്ടേയിരിക്കും. എന്റെ മേൽ ഇവർ നോ ഇതുകൊടുക്കാൻ പാടില്ല എന്നു പറയുന്നത് വരെ ഞാൻ കൊടുത്തുകൊണ്ടിരിക്കും.
്അപ്പോൾ ഇതിന്റെ ഏകദേശം ഒരു ക്ലൈമാക്സിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആയിടക്കാണ് ഞാൻ സ്നേഹിക്കുന്ന ഒരു സുഹൃത്ത്, ഒരു ലേഡി സുഹൃത്ത് അവരൊരു ലിങ്ക് ഇട്ടു തരികയാണ്. അന്ന് ഒരു ഓൺലൈനിൽ, മനോരമ ഓൺലൈനിലാണ് ദിലീപ് ആക്ഷേപകരമായി സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ നോക്കി, അപ്പോൾ എന്നെക്കുറിച്ച്, മഞ്ജുവാരിയരെക്കുറിച്ച്, ഭാവനെക്കുറിച്ച് പിന്നെ മാതൃഭൂമി എഡിറ്ററെക്കുറിച്ച്, വേണുവിനെക്കുറിച്ച്, ലിബേർട്ടി ബഷീറിനെക്കുറിച്ച് - ഈ അഞ്ച് പേരെക്കുറിച്ചാണ്. അതായത് വളരെ മോശമായ രീതിയിൽ സംസാരിച്ചത്. അവിടെയുള്ള രണ്ട് പേരെന്നോട് പറഞ്ഞു അത് രണ്ട് പേരെ അവർ കൊടുത്തില്ല. മഞ്ജുവാരിയരെയും ഭാവനെയും അവർ കൊടുത്തില്ല, സിനിമക്കാരല്ലേ, അവർക്ക് ആവശ്യം വരുമല്ലോ.
വേണുവിനെക്കുറിച്ച് വളരെ മോശമായിട്ട്, സ്ത്രീസംബന്ധമായിട്ടാണ് കൊടുത്തിരിക്കുന്നത്. എന്നെക്കുറിച്ച് മൂന്ന് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് എനിക്ക് ദിലീപ് മദ്യം വാങ്ങി തരാറുണ്ട്. ചെല്ലുമ്പോഴെല്ലാം ലോക്കേഷനിൽ ആയാൽ പോലും മദ്യം മേടിച്ച് തരാറുണ്ട്. പിന്നെ പോകുമ്പോഴെല്ലാം കാശ് തരാറുണ്ട്. മൂന്നാമത്തേത് എന്റെ മകനെ സംവിധാന സഹായി ആക്കാത്തതിന്റെ പേരിൽ. ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് ദിലീപിനെക്കുറിച്ച് മോശമായി എഴുതുന്നതെന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇ
ഇതറിഞ്ഞിട്ട് ശാന്തിവിള ദിനേശ് ദിലീപിനെ വിളിച്ചു അന്ന്. ദിനേശ് പറഞ്ഞു, നിങ്ങൾക്ക് ഈ മൂന്ന് കാര്യമല്ല, നാലാമത്തെ ഒരു കാര്യം കൂടിയുണ്ട് സെക്സ് ഹരാസ്മെന്റ് ഈ നാലുകാര്യങ്ങളും അയാളെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതു കണ്ടിട്ട് പലരും എന്നെ വിളിച്ചു, എഴുതണം മറുപടി തരണം എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ പറഞ്ഞു ഞാനിതൊക്കെ ഇഗ്നോർ ചെയ്യാറാണ് പതിവ്. പക്ഷേ ഇതിന് മറുപടി പറഞ്ഞില്ലെങ്കിൽ എന്നെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന കുറേ പേരുണ്ട്, അവരത് വിശ്വസിക്കും. മദ്യപാനത്തിന്റെയോ കാശിന്റെയോ കാര്യം ഞാൻ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയാണ്. അവരത് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് മൂന്നാമത്തെ ഒരു കാര്യം മാത്രമേ പറയാനുള്ളു. എന്റെ മകനെക്കുറിച്ച്. ഞാനിവിടെ പലരെയും സഹസംവിധായകരാക്കിയിട്ടുണ്ട്, പല വമ്പന്മാരെയും. എന്റെ മകന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ദിലീപിന്റെ അടുത്ത് പോവേണ്ട കാര്യമില്ല.
കാരണം തമിഴ്, തെലുങ്ക് മലയാളം നാല് ഭാഷകളിൽ വളരെ പ്രമുഖരായ സംവിധായകരെ എനിക്ക് പരിചയമുണ്ട്. ഞാനെത്ര വർഷമായി ഫീൽഡിൽ നിൽക്കുന്നു. ദിലീപ് ഇന്നലെ വന്ന ആളല്ലേ? അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നെങ്കിൽ അവനെ കൊണ്ടുവരാമായിരുന്നു. മാത്രമല്ല ്എനിക്ക് അങ്ങനെ ഒരു താല്പര്യമില്ല, അവനെ ഒരു സിനിമയിൽ ഡയറക്ടറായി പോവാൻ എനിക്ക് താല്പര്യമില്ല. കാരണം സിനിമ മോശമായിട്ടല്ല, സിനിമ വിശ്വസിച്ച് നീങ്ങാൻ പറ്റില്ല. ഞാനവനെ എംബിഎയ്ക്കാണ് പറഞ്ഞയച്ചിട്ടുള്ളത്. അവൻ എംബിഎയ്ക്ക് മാന്യമായ മാർക്ക് വാങ്ങി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള എന്റെ മകൻ അസിസ്റ്റന്റ് ഡയറക്ടറായി പോയി എന്നു പറഞ്ഞാൽ ആരെങ്കിലും ഒരു തെളിവ് തരൂ, മറ്റൊന്നും എനിക്ക് പറയാനില്ല. അവിടെനിന്നാണ് രംഗം മുറുകിയത് പിന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍