നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് പറയുന്നതുകൊണ്ട് മാത്രം തല്ലിയൊടിക്കാൻ എന്തവകാശമാണുള്ളത് ? നമ്മുടെ ജനാധിപത്യം ഇങ്ങനെ നിലനിൽക്കുന്നത് ഞങ്ങൾ മാധ്യമപ്രവർത്തകർ ഉള്ളതുകൊണ്ടാണ് മാധ്യമപ്രവർത്തകരെ തല്ലിചതച്ച് രാമരാജ്യം സ്ഥാപിക്കാൻ ഇറങ്ങിയിരിക്കുന്ന സംഘപരിവാറുകാരോട്.. ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നമ്മുടെ ജനാധിപത്യത്തിന്റെ മൂന്ന് അടിസ്ഥാന തൂണുകൾ പാർലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. പാർലമെന്റ് എന്ന് പറയുമ്പോൾ അതിൽ നിയമസഭകളും ഉൾപ്പെടും. പാർലമെന്റും നിയമസഭയും നിയമങ്ങൾ പാസാക്കും. അവ എക്സിക്യൂട്ടീവുകൾ നടപ്പിലാക്കുന്നു. നടപ്പിലാക്കുന്നത് ചട്ടങ്ങളും നിയമങ്ങളും ഭരണഘടനയും പാലിച്ച് ആണോ എന്ന് കോടതി വിലയിരുത്തുന്നു. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എങ്ങനെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത് എന്നതാണ്. സംസ്ഥാനങ്ങളുടെ കാര്യം വരുമ്പോൾ എംഎൽഎമാരും രാജ്യത്തിന്റെ കാര്യം വരുമ്പോൾ എംപിമാരും ആണ് നിയമം നിർമ്മിക്കുന്നത്.
എന്നാൽ എങ്ങനെ ആയിരിക്കണം ഓരോ നിയമവും നിർമ്മിക്കേണ്ടത് അല്ലെങ്കിൽ എങ്ങനെയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു നിയമം നിർമ്മിക്കുന്നത് അല്ലെങ്കിൽ അതിന്റെ ആവശ്യം എന്താണ് എന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്. ഇവിടെയാണ് മാധ്യമങ്ങളുടെ പ്രസ്കതി. നിയമനിർമ്മാണം എന്ന് പറയുന്നത് പൊതുജന അഭിപ്രായം ആണ് പ്രധാനം. ഒരു വിഷയത്തിൽ പൊതുജനം ഒരു ആഗ്രഹം വെച്ച് പുലർത്തുമ്പോൾ അത് സാമാന്യ യുക്തിക്കും ഭരണഘടനയ്ക്കും എതിരല്ലെങ്കിൽ നിയമമാക്കി മാറ്റുക എന്നതാണ് പാർലമെന്റിന്റെ കടമ. അപ്പോൾ മറ്റൊരു ചോദ്യം ഉയരുന്നത് എങ്ങനെയാണ് പൊതുജന അഭിപ്രായം അറിയുക എന്നതാണ്. അവിടെയാണ് മാധ്യമങ്ങളുടെ പ്രസക്തി.
പൊതുജന അഭിപ്രായം ശേഖരിക്കുക മാധ്യമങ്ങളാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ഉടമസ്ഥത കുത്തക മുതലാളിമാരുടെ കയ്യിൽ എത്തുമ്പോഴും അതിന്റെ പത്രാധിപ സ്ഥാനം സ്വതന്ത്ര രാഷ്ട്രീയ ബോധമുള്ള ഒരാളെ ഏൽപ്പിക്കുന്നത്. സാങ്കേതികമായി പത്രത്തിന്റെ എഡിറ്ററായും ഉടമയായും ഒരാളെ നിയമിക്കുക തെറ്റല്ല എങ്കിലും ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ എഡിറ്ററായി ചുമതല ഏൽപ്പിക്കുന്ന് മറ്റ് പലരേയും ആണ്. അത് മാധ്യമപ്രവർത്തനത്തിൽ പ്രവർത്തി പരിചയമുള്ള ഒരാളെ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ നിഷ്പക്ഷമായ നിലപാട് എടുക്കേണ്ടത് ഉണ്ട്. പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ അവർക്ക് ഒരു രാഷ്ട്രിയമുണ്ട്. ഒരു മത വിശ്വാസം ഉണ്ടാകാം. എന്നാൽ ഒരു വാർത്തയെ സമീപിക്കുമ്പോൾ ഒരിക്കലും ഒരു മാധ്യമപ്രവർത്തകൻ ആ രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ വക്താവായിക്കൂട. അവർ ഈ സമുധായത്തിന്റെ മൊത്തം പ്രതിനിധികളാകണം.
മാധ്യമപ്രവർത്തകർ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പാടില്ല. അത്തരത്തിൽ അധികാരത്തിനും സ്വാർഥ താൽപര്യത്തിനും വേണ്ടി പെരുമാറുന്നും പണി എടുക്കുന്നതും തെറ്റാണ്. അത്തരക്കാരുടെ എണ്ണവും കുറവല്ല. എന്നാൽ മഹാ ഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇപ്പോഴും എത്തിക്സിന് അനുസരിച്ച് പെരുമാറുന്നതും നിലകൊള്ളുന്നവരുമാണ്. എല്ലാവർക്കും അവസം നൽകുന്നതിനും അവർക്ക് തെിരഭിപ്രായമുള്ള രാഷ്ട്രീയ മത നേതാക്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതിനും എല്ലാം ശ്രദ്ധിക്കുമ്പോൾ കേരളത്തിൽ ഉൾപ്പടെ അങ്ങനെ തന്നെയാണ്. എന്നിട്ടും രാഷ്ട്രീയ പാർട്ടികളും മത നേതാക്കളും അവർക്ക് ഇഷ്ടമല്ലാത്തതും ്അവർക്ക് എതിരെ ഉള്ളതുമായ വാർത്തകൾ വരുമ്പോൾ മാധ്യമപ്രവർത്തകരെ അക്രമിക്കുകയാണ്.
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ അഭിപ്രായവുമായി യോജിക്കാത്ത അവസരത്തിൽ എന്‍ അധികാരത്തിന്റെ പേരിലാണ് നിങ്ങൾ ഞങ്ങളെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. എന്ത് അധികാരത്തിലാണ് ക്യാമറകൾ തട്ടിപ്പറിക്കുന്നത്. ഇങ്ങനെ മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളേയും ്അതിക്രമിക്കുന്നതിൽ സിപിഎമ്മും ബിജെപിയും ആണ് എപ്പോഴും മുന്നിൽ. അവർക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ വന്നാൽ അത് എഴുതിയവരേയും പ്രസിദ്ധീകരിച്ചവരേയും വളഞ്ഞിട്ട് അധിക്ഷേപിക്കുകയും തറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് പതിവാണ്.
ഇത്തരത്തിൽ ഷാനി പ്രഭാകറിനേയും സിന്ധു സൂര്യകുമാറിനേയും വിനു വി ജോണിനേയും വേണു ബാലകൃഷ്ണനേയും ഇതിന് ഉദാഹരണമായി കാണാം. സിപിഎമ്മിനെ കടത്തിവെട്ടുന്ന മാടമ്പിത്തരമാണ് ഈ വിഷയത്തിൽ ബിജെപിക്ക്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം നടന്ന സംഘർഷത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം അക്രമിക്കപ്പെട്ടത് 39 മാധ്യമപ്രവർത്തകരാണ്. ഷാജില എന്ന കൈരളി ടിവി ക്യാമറപേഴ്സണെതിരെ അവർ സംഘപരിവാർ പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അവർ അക്രമിക്കപ്പെടുന്നു. കണ്ണുനീരോടെ അവർ അവരുടെ ജോലി ചെയ്യുന്നു. ഇത് ഏതൊരു മാധ്യമപ്രവർത്തകന്റെയും നെഞ്ച് തകർക്കുന്നതാണ്. സ്വന്തം ജോലി ചെയ്യുമ്പോഴും അക്രമിക്കപ്പെടുന്ന സാഹചര്യത്തിലും അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത നസ്സഹായ അവസ്ഥയാണ് അത്. കൈരളി ടിവി റിപ്പോർട്ടർമാരെ കാണുമ്പോൾ സംഘപരിവാരിന് അങ്ങ് അക്രമിക്കാൻ തോന്നുകയാണ്. അവർ മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അവർ ചെയ്യുന്നത് അവരുടെ തൊഴിലാമ് എന്നതാണ്.
ഇത്തരത്തിൽ അക്രമം അഴിച്ച് വിടുന്ന സംഘപരിവാർ പ്രവർത്തകർ മനസ്സിലാക്കേണ്ടത് നിങ്ങൾ അക്രമിക്കുന്ന മാധ്യമപ്രവർത്തകർ എല്ലാവും ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കണം എന്ന് താൽപര്യപ്പെടുന്നവർ ആയിരിക്കില്ല.അങ്ങനെ കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരും....ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണാം
Stories you may Like
- ദി കേരളാ സ്റ്റോറിയിൽ ചർച്ചകൾ തുടരുമ്പോൾ
- സതീശനും കാന്തപുരത്തിനും പിന്നാലെ എതിർപ്പുമായി പിണറായിയും; ഇത് വ്യാജക്കഥയോ?
- ഡോക്ടർമാരെ കൊല്ലരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
- നിങ്ങൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആർ ചെയ്യുന്നുണ്ട്; നന്ദിയുണ്ട്';
- ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്നാണ് സിപിഎം നിലപാട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍