വിവാഹമോചനം സംബന്ധിച്ചുണ്ടായിരുന്നത് അത്ര നല്ല കാര്യങ്ങളല്ലായിരുന്നുവെന്നും മുൻഭർത്താവിനെ കുറിച്ച് നല്ല പ്രവൃത്തികളൊന്നും പറയാനില്ലെന്നും അമ്പിളീദേവി; ഒട്ടും താൽപര്യമില്ലാതെയാണ് തന്റെ ആദ്യ വിവാഹം നടന്നതെന്നും താരം; സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിന് പിന്നലെ സത്യം വെളിപ്പെടുത്തി ആദിത്യൻ; താരദമ്പതികൾ തുറന്ന് പറയുന്നു
മറുനാടൻ ഡെസ്ക്
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് സീരിയൽ താരങ്ങളായ അമ്പിളീദേവിയുടേയും ആദിത്യന്റെയും വിവാഹം. രണ്ടാം വിവാഹതിരായ ഇരുവരുടേയും ആദ്യ ദാമ്പത്യ ജീവിതം തകർന്നതിനെ കുറിച്ചും പിന്നീട് സീത എന്ന സീരിയലിൽ നിന്നും ഷാനവാസിനെ നീക്കിയത് ആദിത്യനാണെന്ന വാർത്തയുമാണ് ഏറെ ചർച്ചകൾക്ക് വഴിവച്ചത്.
അമ്പിളിദേവിയുടെ വിവാഹം മുൻ ഭർത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു എന്ന തരത്തിലുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിലടക്കം നിറഞ്ഞിരുന്നു. എന്നാലിപ്പോൾ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ. മലയാളി ലൈഫിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അമ്പിളീ ദേവി പറയുന്നു...
വിവാഹ മോചനത്തെ പറ്റി അധികമാർക്കും അറിയില്ല.. എന്തുകൊണ്ടാണ് ഇത് പുറത്ത് വിടാഞ്ഞത് ?
അത് എന്നെ സംബന്ധിച്ച് ഒരിക്കലും നല്ല കാര്യങ്ങളല്ല പറയാൻ ഉണ്ടായിരുന്നത് അതുകൊണ്ടാണ് മറച്ചുവെക്കേണ്ടി വന്നത്. എന്റെ മുൻ ഭർത്താവിനെക്കുറിച്ച് അയാളുടെ പ്രവർത്തിയെക്കുറിച്ചും നല്ലതെന്നും പറയാനില്ലാ അത് തന്നെയാണ് ആരും അറിയണ്ടാ എന്റെ വിവാഹമോചനം എന്നു തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ആരോടും പറയാതിരുന്നതും. പിന്നെ രണ്ട്പേരും ഒരോ മേഖലയിൽ ജോലി ചെയ്യുന്നവരാണ് എന്തിനാണ് വെറുതേ പോയി പ്രശ്നങ്ങൽ ഉണ്ടാക്കുന്നത് എന്നും കരുതി.. ഇതെല്ലാം കാരണമാണ് വിവാഹമോചനം ആരെയും അറിക്കാതെയിരുന്നത്.
ആദ്യം നടന്നത് പ്രണയ വിവാഹമാണോ ?
മുൻ ഭർത്താവുമായി ഒരു പൂർണ്ണ പ്രണയ വിവാഹം ആയിരുന്നില്ല. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ കല്യാണം നടന്നത്. അദ്ദേഹം വീട്ടുക്കാരുമായി വന്ന് ആലോചിച്ചായിരുന്നു വിവാഹം. കേക്ക് മുറിച്ച് ആഘോഷിക്കേണ്ട തരത്തിൽ ഞാൻ ആ വ്യക്തിയോട് ഒരിക്കലും മോശമായി സംസാരിച്ചിരുന്നില്ല. അത്രക്ക് ഒന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളോളം ഞാൻ ആണ് വേദനിച്ചത്. പിന്നീട് റീ യുണിയനു വേണ്ടി ശ്രമിച്ചെങ്കിലും ഞാൻ വേണ്ടാ എന്ന് വെക്കുകയായിരുന്നു. ഞങ്ങൾ മ്യുചൽ ഡിവോസാണ് നടത്തിയത്. അന്ന് കോടതിയിൽ നിന്നും ഇറങ്ങിയപ്പോൾ ഇനി പുതിയെരു കള്യാണം കഴിക്കണം ഇങ്ങനെ ജാവിച്ചാൽ പോരാ എന്നു പറഞ്ഞ വ്യക്തിയാണ് എന്റെ മുൻ ഭർത്താവ് പിന്നീട് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് തനിക്കറിയില്ല.
ആദിത്യനുമായുള്ള വിവാഹത്തിന് മുൻപ് ലോവൽ വിളിച്ചിരുന്നോ ?
സീത സീരിയൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ കല്യാണ വിവരം അറിഞ്ഞിട്ട് ലോവൽന്റെ അനിയൻ ആണ് മെസേജ് അയച്ചത്. ഒരുപാട് അതിരു കടന്നാണ് ആ മെസേജ് വന്നത്. അമ്പിളിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ. ആ സമയത്ത് ഞാൻ ആ ഫോണിൽ നിന്നും അയാളെ വിളിച്ചു സംസാരിച്ചു. പിന്നീട് ഇതേ വ്യക്തി അമ്പിളിയുടെ അചഛനെ വിളിച്ച് മോശമായി സംസാരിച്ചു. ഇതാണ് യാഥാർഥത്തിൽ സംഭവിച്ചത്.
മകനുമായി ലോവലിന് നല്ല ബന്ധമായിരുന്നോ ?
ലോവൽ കുഞ്ഞിനെ നോക്കാറില്ലെന്നും സ്നേഹിക്കാറില്ല. ഒരു രീതിയിലും പൊരുത്തപ്പെടാനാകാത്തതുകൊണ്ട് വിവാഹമോചനം നേടിയെന്നും അമ്പിളി പറയുന്നു.മകനു അചഛനെ കാണണം അങ്ങിനെ ഒന്നും ഒരിക്കലും പറഞ്ഞിട്ടില്ല.
വിവാഹ മോചനം എന്നായിരുന്നു ?
2014 ൽ മുതൽ ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കുന്നു. 2013ൽ മകൻ ജനിച്ചു. കോടതി നിയമ പ്രകാരം എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കുഞ്ഞിനെ കാണിക്കുന്നുണ്ട്. അവനു എല്ലാ മാസവും 2500 രൂപ ചെലവിനു കൊടുക്കുന്നുണ്ട്.
ആദിത്യന്റെയും അമ്പിളിയുടേയും വിവാഹത്തിന് പിന്നാലെയാണ് സീത എന്ന സീരിയലിൽ നിന്നും നടൻ ഷാനവാസിനെ പുറത്താക്കിയെന്ന വാർത്ത വരുന്നത്. ഇതിനു പിന്നിൽ ആദിത്യനാണെന്നത് വ്യാജ വാർത്തയെന്ന് ആദിത്യൻ പറയുന്നു
സീതയിൽ നിന്നും ഇന്ദ്രനെ പുറത്താക്കിയതിനെക്കുറിച്ച് നടൻ ആദിത്യന്റെ പ്രതികരണം..!
60 ഓളം ആളുകൾ ചേർന്ന് അത്രയധികം ഫേയ്ക്ക് ഐഡി ഉണ്ടാക്കി കളിച്ച ചില കളികളുടെ ഭാഗമായാണ് ഇന്ദ്രന്റെ വേഷം അഭിനയിക്കുന്ന ഷാനവാസ് സെറ്റിൽ നിന്നും പുറത്തു പോയത്. അല്ലാതെ മറ്റൊന്നുമല്ല. ഫ്ളവേഴ്സ് പോലൊരു വലിയ ചാനൽ ശ്രീകണ്ഠൻ നായർ പ്രൊഡ്യൂസർ റൈറ്റർ തുടങ്ങിയവരാണ് അതിലെ തീരുമാനങ്ങൾ എടുക്കുന്നത്. നാന്നൂറ് എപ്പിസോഡുകൾ കഴിഞ്ഞ ഇന്ദ്രൻ എന്ന കാഥാപത്രത്തെ നൂറ് എപ്പിസോഡുകൾ പോലും അഭിനയിക്കാത്ത താൻ എന്തു കാരണം പറഞ്ഞ് മാറ്റാൻ പറഞ്ഞാലും സീരിയൽ അണിയറ പ്രവർത്തകർ മാറ്റില്ല. സീരിയൽ മുന്നോട്ടു പോകണമെന്നതാണ് അവരുടെ ആവശ്യം. അവർക്കു മാനസികമായും പ്രോജക്ട് മുന്നോട്ടു കൊണ്ടു പോകാനും ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ പേരിൽ മാത്രമാണ് ആ കഥാപാത്രത്തെ അവർ സീരിയലിൽ നിന്നും മാറ്റിയത്.
അതിന്റെ തെളിവും ആദിത്യൻ ഇന്റർവ്യൂവിൽ നൽകുന്നുണ്ട്. ഷാനവാസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സീരിയലിന്റെ പ്രധാനപ്പെട്ട രണ്ടു ആളുകൾക്ക് ഓഡിയോ അയച്ചുവെന്ന് പറയുന്ന ആദിത്യൻ ഓഡിയോ കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. താൻ സെറ്റിൽ വന്നിട്ട് കുറച്ചു നാളെ ആയുള്ളുവെന്നും.സീരിയലിലെ ഒരു നടനെയും നടിയെയും ഒരുപാട് മോശമായി ഫെയ്സ് ബുക്കിലും മറ്റും പോസ്റ്റുകളിട്ടെന്നും അത്തരത്തിൽ സംസാരിക്കരുതെന്നും ഈ പ്രോജക്ടിനെയോ ആ താരത്തെയോ സ്നേഹിക്കുന്നുണ്ടെങ്കിൽ അത്തരത്തിൽ വാക്കുകൾ പറയരുതെന്നും താൻ മാന്യമായി പറഞ്ഞെന്നും ആദിത്യൻ പറയുന്നു. ഷാനവാസിനെ പിന്തുണച്ചത് ആരാധകരാണെന്ന് പറയുന്നുണ്ടെന്നും എന്നാൽ അത് ആരാധകർ അല്ലെന്ന് ആ സെറ്റിൽ എല്ലാവർക്കും അറിയാമെന്നും താരം പറയുന്നു.
അതിനു ശേഷം ഒരു നടൻ സെറ്റിൽ വന്നു കാണിക്കാൻ പാടില്ലാത്ത തരത്തിൽ മോശമായ ഒരു കാര്യം കാണിച്ചെന്നും. താൻ പൊട്ടിത്തെറിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും താൻ ബഹളമുണ്ടാക്കുകയോ ഒന്നും ചെയ്തില്ല. ആ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഒന്നിനോടും പ്രതികരിക്കാറില്ല. കാരണം എന്തുപറഞ്ഞാലും അവസാനം ഞാൻ പ്രതിയാകുമെന്ന് അറിയാം. എനിക്ക് സപ്പോർട്ടില്ല. ഒറ്റയ്ക്കാണ്. ആ വ്യക്തി സെറ്റിൽ എത്തി കാട്ടിക്കൂട്ടിയ ബഹളത്തിനു ശേഷം ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്നാണ് ഞാൻ പ്രതികരിച്ചത്. എന്നെക്കാളും ജൂനിയറായ ഒരു നടൻ ആകെ മൂന്നോ നാലോ സീരിയൽ മാത്രമേ ചെയ്തിട്ടുള്ളു. വെറുതെ അയാളെക്കുറിച്ച് പറഞ്ഞ് അയാളെ വലുതാക്കാൻ താത്പര്യമില്ല. അയാൾ കാണിച്ചതിനുള്ള മറുപടി നിയമപരമായി നേരിടും.
എവിടെ നിന്നാണ് എങ്ങനെയാണ് ഇത്തരത്തിൽ വ്യാജ കഥകൾ ഇറങ്ങിയതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അയാളെ തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് ഞാനാണ്.( ഓഡിയോ തെളിവായി ആദിത്യൻ ഇന്റർവ്യൂവിനിടെ കേൾപ്പിച്ചു.) ഷൂട്ടിങ് സെറ്റിലെത്തി ഷാനവാസ് സ്ത്രീകളുടെ മുമ്പിൽ വച്ച് ഒരു ആംഗ്യം കാണിക്കുകയും ആ വീടിന്റെ ഉടമസ്ഥൻ അത് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. വേണ്ടാന്നു പറഞ്ഞത് സംവിധായകനാണ്. ഇന്നു രാവിലെ സംവിധായകനെ വിളിച്ചു. ഇത്തരത്തിലൊരു സംഭവമുണ്ട് സത്യാവസ്ഥ പറയണമെന്ന് പറഞ്ഞു. സത്യം അറിയാവുന്നവർ പോലും അവരുടെ സുരക്ഷ നോക്കി ഒന്നും പുറത്തു പറയുന്നില്ല. ഞാൻ വിചാരിച്ചാൽ 400 എപ്പിസോഡു പിന്നിട്ട ഒരു നടനെ മാറ്റുമോ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍