വൃത്തിയിലും ശുചിത്വത്തിലും മറ്റുളവരേക്കാൾ മുൻപന്തിയിലുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് വൃത്തിയുള്ള പൊതു ശുചിമുറികൾ പൊതുജനങ്ങളും ടൂറിസ്റ്റുകളും കൂടുതൽ വരുന്ന സ്ഥലങ്ങളിൽ നിർമ്മിച്ചു കൂടാ: എന്തുകൊണ്ട് അവയൊക്കെ വൃത്തിയായി സൂക്ഷിച്ചു കൂടാ? അങ്ങനെ ഒരു സ്വച്ഛ ഭാരതം നമുക്കും പടുത്തുയർത്തി കൂടെ..
രമേശ് മാത്യു
ദൈവത്തിന്റെ സ്വന്തം രാജ്യത്തുള്ളവരെന്നും അടുത്ത ബന്ധുക്കളെന്നും' വരെ വാചാലമായി സംസാരിക്കാറുള്ളവരാണ് കേരളീയരിൽ് കുറെ പേരെങ്കിലും. പ്രത്യേകിച്ചും അന്യനാട്ടിലും അന്യദേശത്തും താമസിക്കുന്നവർ വളരെ ഏറെ പേരെങ്കിലും. എന്നാൽ അന്യനാട്ടിൽ നിന്നും, പ്രത്യേകിച്ചും വിദേശീയർ ആയ ടൂറിസ്റ്റുകൾ എങ്കിലും പൊതുവെ നമ്മുടെ നാടിനെ കുറിച്ച് പറയുന്ന ഒരു പരാതി വൃത്തിയുള്ള പൊതു ശൗചാലയങ്ങളുടെ അഭാവത്തെ കുറിച്ച് തന്നെയാണ്. നമ്മുടെ ആളുകളിൽ് ബഹുഭൂരിപക്ഷവും വ്യക്തിഗതമായി നല്ല വൃത്തിയുള്ളവർ തന്നെ. സ്വന്തം വീടും പരിസരങ്ങളും വൃത്തിയോടെ സൂക്ഷിക്കുന്നവർ ആണ് കൂടുതൽ മലയാളികളും എന്നതിൽ വലിയ തർക്കവും ഉണ്ടാകാൻ വഴിയില്ല.
എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ. പൊതു ശൗചാലയങ്ങളുടെ കാര്യത്തിൽ് നമ്മൾ മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ പോലെ തന്നെയാണ്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തു പോയാലും പൊതു ശൗച്യാലയങ്ങളുടെ നിലവാരം ഏതാണ്ട് ഒന്ന് തന്നെയാണ്. നമ്മുടെ നാട്ടിൽ് വരുന്ന സാധാരണക്കാരായ വിദേശികളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നവും ഇതുതന്നെയാണ് എന്ന് ഒന്നിലേറെ വിദേശികൾ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. നല്ല നിലവാരമുള്ള ഹോട്ടലുകളിലെ ശൗചാലയങ്ങൾ വൃത്തിയായി തന്നെ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇടത്തരം ഹോട്ടലുകളിലും ലോഡ്ജുകളിലും റെസ്റ്റോറന്റുകളിലും വന്നു പോകുന്നവർ പൊതുവേ മൂക്കത്തു കൈ വച്ചുകൊണ്ടാണ് അവയൊക്കെ ഉപയോഗിക്കാറ്.
അടുത്തിടയിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണി നിന്നും ബംഗളൂർക്ക് ബസ് യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവം തന്നെ പറയാം. സാമാന്യം നല്ല കാശ് ഈടാക്കി യാത്രക്കാരെ കയറ്റുന്ന ഒരു കോൺട്രാക്ട് കരിയേജ് ബസിൽ ആണ് യാത്ര ചെയ്തത്. ചിദംബരം ടൗണിൽ് പാതിരാത്രിയോടെ എത്തിയ ബസ് അത്താഴം കഴിക്കുവാൻ ഒരു ഹോട്ടലിനു മുമ്പിൽ നിർത്തി. നല്ല ടോയ്ലറ്റ് സൗകര്യം ഉണ്ട് എന്ന് വണ്ടിയിലെ ചെക്കർ /ഡ്രൈവർമാരിൽ ഒരുവൻ ഞങ്ങളോട് പറഞ്ഞു. അതുകേട്ട് അവിടെ ചെന്ന പലരും, പ്രത്യേകിച്ചും കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ മൂക്ക് പൊത്തിപ്പിടിച്ചു മുന്നൂറ്റി എഴുപതു കിലോമീറ്ററെ മുകളിലുൾ ഉള്ള ബാംഗ്ലൂർ വരെ മൂത്രാശങ്ക നിയന്ത്രിച്ചു യാത്ര ചെയ്യുക ആയിരുന്നു. പോയ വഴിയിൽ പിന്നീട് കല്ലാകുറിച്ചി എന്ന് പറയുന്ന ടൗണിനു അടുത്തുള്ള ഒരു സ്ഥലത്തു കൂടി ബസ് മൂത്രാശങ്കകാർക്ക് വേണ്ടി നിർത്തിയെങ്കിലും അവിടുത്തെയും സ്ഥിതി പരിതാപകരം ആയിരുന്നു.
കേരളത്തിലെ ഏതാണ്ട് നല്ല ഒരു ശതമാനം പൊതു ശൗചാലയങ്ങളുടെയും ഇടത്തരം ഹോട്ടലുകളിലെയും ടോയ്ലെറ്റുകളുടെയും നിലാവാരം അതിൽ നിന്നൊന്നും വലിയ വ്യത്യാസമുണ്ട് എന്ന് തോന്നിയിട്ടില്ല. പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങൾ -പ്രത്യേകിച്ചും നമ്മുടെ ബഹുഭൂരിപക്ഷം ബസ് സ്റ്റാൻഡുകളിലെയും ടോയ്ലറ്റസ് ദൂരെ നിന്നും നോക്കാൻ മാത്രമേ മലയാളിക്കും ഇവിടെ വരുന്ന അന്യ സംസ്ഥാനങ്ങളിലെ നല്ലൊരു വിഭാഗം ആളുകൾക്കും സാധിക്കൂ. അത്രക്കുണ്ട് അവയുടെ ഒക്കെ നിലവാരം. നമ്മുടെ സമീപ സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലെയും പൊതുശൗചാലയങ്ങളിലെയും സ്ഥിതി പറയാതെ ഇരിക്കുക ആവും ഭംഗി.
പല സ്ഥലങ്ങളിലും നഗര മധ്യത്തിലേക്കു ടോയ്ലെറ്റുകൾ പൊട്ടിയൊലിക്കുന്ന നിലയിൽ ആണ് അവ നിലനിൽക്കുന്നത്. പല റെയിൽവേ സ്റ്റേഷനുകളിലൊക്കെ നല്ല ടോയ്ലറ്റ്സ് ഉണ്ടെങ്കിലും അധികം സ്റ്റേഷനുകളിലെയും സ്ഥിതി അത്ര നല്ലതല്ല. പേ ആൻഡ് യൂസ് ടോയ്ലെറ്റസ് ഉള്ളിടങ്ങളിൽ പോലും പലപ്പോഴും അവയുടെ നടത്തിപ്പുകാർ അവ വേണ്ടവണ്ണം നന്നായി വേണ്ടവണ്ണം വൃത്തിയായി നിലനിർത്തുന്നില്ല എന്നുള്ളതാണ് നിലനിർത്തുന്നില്ല എന്നുള്ളതാണ് പരമാർത്ഥം. എന്തുകൊണ്ടാണ് പൊതുവെ വൃത്തി കൂടുതലുള്ള കേരളീയർ നമ്മുടെ പൊതു ശൗചാലയങ്ങൾ നന്നായി ഉപയോഗിക്കാത്തത് എന്ന് പലപ്പോഴും ആലോച്ചിട്ടുണ്ട്. ഒന്നല്ലെങ്കിൽ എല്ലാം അറിയാം എന്നുള്ള നമ്മുടെ ഭാവം അല്ലെങ്കിൽ അവയുടെ നടത്തിപ്പുകാരുടെ അഹങ്കാരം.
ഏതാണ്ട് എട്ടു വർഷം മുൻപ് തിരുവനന്തപുരത്തു നഗരദർശനം നടത്താൻ KTDCയുടെ ബസ്സിൽകയറി പല സ്ഥലങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സമയത്തു കൂടെ ഉണ്ടായിരുന്ന വടക്കേഇന്ത്യൻ കുടുംബം പറഞ്ഞത് ഓർക്കുന്നു. വണ്ടി നിർത്തിയ ഏതോ സ്ഥലത്തുള്ള ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കുടുംബനാഥൻ പറഞ്ഞത് ഓർമ്മവരുന്നു. കേരളീയർ പൊതുവെ നല്ല വൃത്തിയും വെടിപ്പും ഉള്ളവർ ആണ്. പക്ഷെ നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷം പൊതു ശൗചാലയങ്ങളും ഞങ്ങളുടെ നാട്ടിൽ ഉള്ളവ പോലെ തന്നെ.
മറ്റൊരു അനുഭവം കൂടി പങ്കു വെക്കാം. ഏതാനും വർഷങ്ങൾ മുൻപ് നാട്ടില് വച്ച് മാരാരിക്കുളം ബീച്ച് കാണാൻ പോയി. കൂട്ടത്തിൽ് ഉണ്ടായിരുന്നവർക്ക് ബാത്റൂമിൽ പോകാൻ വഴിയുണ്ടോ എന്ന് അന്വേഷിച്ചു പൊതു ശൗചാലയം തപ്പി അവിടെ നടന്നെങ്കിലും എല്ലാ ശ്രമവും വിഫലമായി. അങ്ങനെ വണ്ടി പാർക്ക് ചെയ്ത പ്രദേശത്തു വരുമ്പോൾ ഒരു വീട്ടിലെ ബോർഡ് കാണാൻ ഇടയായി. കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമാണ് തോന്നിയത്. വീട്ടുകാരിയെ കണ്ടപ്പോൾ തന്നെ വൃത്തിയുള്ള ആളുകൾ ആണെന്ന് മനസ്സിലായി. ആ ചേച്ചി അന്ന് തന്നെ ബാത്ത് റൂം ഉപയോഗിക്കുന്നതിനു ഒരോരുത്തലിൽ നിന്നും മുപ്പതു രൂപ വച്ചോ മറ്റോ ഈടാക്കി. ഞങ്ങൾ അഞ്ചോ ആറോ ആളുകൾ ഉണ്ടായിരുന്നു. ഇരുനൂറ് ഉറുപ്പിക എണ്ണിക്കൊടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഫ്രീ' ഓഫറും തന്നു ആ വീട്ടമ്മ. രൂപ അത്രയും കൊടുത്തെങ്കിലും ആശ്വാസം ആയിരുന്നു. എന്തെന്നാൽ വൃത്തിയുള്ള ടോയ്ലെറ്റുകൾ തന്നെ.
അതേസമയം തന്നെ അവിടെ വന്ന ചില ചെറുപ്പക്കാർ പൊതുവഴി ടോയ്ലറ്റ് ആക്കി മാറ്റുന്ന കാഴച്ചയും കാണാൻ ഇടയായി! എന്തുകൊണ്ട് കേരളം സർക്കാർ പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നതെന്തിന്റെ ഒരു പദ്ധതി നടത്തി കൂടാ. നാഷണൽ ഹൈവേയുടെയും പ്രധാനപ്പെട്ട റോഡുകളുടെയും അരികിൽ വളരെ ഏറെ സ്ഥലങ്ങൾ ഉള്ള സർക്കാർ/സ്വകാര്യ മാനേജ്മന്റ് സ്കൂളുകൾ, ആരാധനാലയങ്ങൾ ഒക്കെ പലയിടത്തും കാണാം. അവിടങ്ങളിൽ് സ്ഥലത്തിന്റെ സൗകര്യം പോലെ എന്തുകൊണ്ട് പൊതുശൗചാലയങ്ങൾ നിർമ്മിച്ചു പേ ആൻഡ് യൂസ് അടിസ്ഥാനത്തിൽ നടത്താൻ ഏർപ്പാടാക്കി കൂടാ. നന്നായി നടത്തുന്ന ആളുകൾക്ക് ബാക്കി ഉള്ള കെട്ടിടങ്ങൾക്ക് നികുതി ഇളവ് നൽകി അവരെ പ്രോത്സാഹിപ്പിക്കണം. അതുവഴി കൂടുതൽ ത്തൊഴിൽ അവസരങ്ങൾ അല്ലെ നമ്മുടെ നാട്ടിൽ സൃഷ്ടിക്കപ്പെടുക. ഏറ്റവും ഉന്നത നിലവാരത്തിൽ തന്നെ നടത്തിയാൽ അത് ഉപയോഗിക്കുന്നവർക്ക് നല്ല സംഖ്യ തന്നു അത് ഉപയോഗപ്പെടുത്താനും യാതൊരു മടിയും കാണില്ല.
അവിടുത്തെ സ്റ്റാഫിന് വേണ്ട രീതിയിൽ ഉള്ള പ്രതിഫലം നൽകാനും ഉടമക്ക് കഴിയും. അതോടെ നമ്മുടെ നാട്ടിൽ് വരുന്ന സന്ദർശകർക്കും ദിവസവും നഗരങ്ങളിൽ് എത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ പാകമുള്ള പൊതുശൗചാലയങ്ങൾ തയ്യാറാകും. ഇതിനെ കുറിച്ച് പറഞ്ഞപ്പോളാണ് 2007 ലെ എന്റെ മലേഷ്യൻ സന്ദർശനം ഓർമ്മ വന്നത്. തലസ്ഥാന നഗരമായ ക്വാലാലംപൂരിൽ നിന്നും ഏതാണ്ട് നാന്നൂറ് കിലോമീറ്ററെ അധികം വരുന്ന വടക്കു കിഴക്കൻ പ്രദേശമായ ക്വൺടോൺ എന്ന സ്ഥാലത്തേക്കു പോകുന്ന വഴിയിൽ പലയിടത്തും ഞങ്ങളുടെ ബസ് ബാത്ത് റൂം സൗകര്യത്തിനായി നിർത്തി. അവിടുത്തെ ശോചനാലയങ്ങളുടെ വൃത്തിയും ശുചിത്വവും ഞങ്ങളുടെ ഗ്രൂപ്പുലുള്ളവരെ അത്ഭുതപ്പെടുത്തി. അത്ര നല്ല സ്ഥലങ്ങൾ. അവ നിർമ്മിച്ചിരിക്കുന്ന രീതി ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
റെയിൽവേ പ്ലാറ്റഫോറം പോലെ ഉള്ള സ്ഥലത്തു നല്ല ബസ്ബേ.. പ്ലാറ്റഫോമിൽ കുറേ ക്യൂരിയോ ഷോപ്പുകൾ. ഉന്നത നിലവാരം പുലർത്തുന്ന ഭക്ഷണ ശാലകൾ, വളരെ ഏറെ വൃത്തിയുള്ള വെയ്റ്റിങ് റൂമുകൾ, ഒപ്പം ടൂറിസ്റ്റ് പൊലീസും. ഇരുപത്തിനാല് മണിക്കൂറും അവിടം വൃത്തി ആയി മൈന്റൈൻ ചെയ്യാൻ കുറച്ചു ജീവനക്കാരും. അവരൊക്കെ നല്ല രീതിയിൽ യൂണിഫോറം ധരിച്ചു പല യന്ത്രസാമഗ്രഹികളുമായി സദാസമയവും നീങ്ങുന്ന കാഴ്ച്ചയാണ് ഞങ്ങൾ കണ്ടത്.
പ്ലാറ്റ്ഫോം നിന്നും ഏതാണ്ട് ഒരു ഇരുപത്തി അഞ്ചു മീറ്റർ ദൂരെ പുറകു വശത്തു ആയിരുന്ന ഏതാണ്ട് ഇരുപതോളം ശൗചാലയങ്ങൾ. അവിടെ സോപ്പ്, ടവൽ, എന്നുവേണ്ട അകത്തു കയറുമ്പോൾ ടോയ്ലറ്റ് വൃത്തി ആയി ഉപയോഗിക്കുകയാവുള്ള എന്തോ ഒരു ചെറിയ ദ്രാവകം നിറച്ച കവർ കൂടി ഉപയോക്താവിന്. ഉപയോഗം കഴിഞ്ഞു അവ ടോയ്ലെറ്റിൽ നിക്ഷേപിക്കാൻ ഉള്ള സ്ഥലവും ഉണ്ട്. അത്രയേറെ വൃത്തിയുള്ള പൊതു ശൗചാലയങ്ങൾ വളരെ അപൂർവമായേ ഇന്നേ വരെ ഞാൻ കണ്ടിട്ടുള്ളു. മലേഷ്യയുടെ പല ഭാഗത്തും അത്തരം കംഫർട്ട് സ്റ്റേഷനുകൾ കാണാനിടയായി. എന്തുകൊണ്ട് നമ്മുക്കും ഇത്തരം പരീക്ഷണങ്ങൾ കുറഞ്ഞ പക്ഷം നമ്മുടെ ടൂറിസ്റ്റു ലൊക്കേഷനുകളിലെങ്കിലും നടത്തിക്കൂടാ. അതിലൂടെ എത്രയോ പേർക്ക് തൊഴിലുകൾ ലഭിക്കും.
അതുപോലെ കഴിഞ്ഞ വർഷം ഇംഗ്ലണ്ട് സന്ദർശിച്ചപ്പോള് അവിടുത്തെ റെയിൽവേ സ്റ്റേഷനുകളിലെ ശൗചാലയങ്ങൾ കാണാൻ ഇടയായി. പേ ആൻഡ് യൂസ് ആണ്. ലണ്ടനിലെ കിങ്സ് കുരിശ് റെയിൽവേ സ്റ്റേഷനിലെ കാഴ്ച്ച എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന പലരും ടവ്വലും സോപ്പും അവിടെ നിന്ന് തന്നെ മേടിച്ചു കുളിയും കഴിഞ്ഞാണ് തിരികെ ട്രെയിനിൽ കയറുന്നതു. ടോയ്ലെറ്റുകൾ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നു.
നമ്മുടെ നാട്ടിൽ ആദ്യ നടപടി എന്നോണം നാഷണൽ ഹൈവേക്കെ അരികിലും, പിന്നീട് ടൂറിസ്റ്റുകൾ കൂടുതൽ ആയി വരുന്ന റൂട്ടുകളിലും ഇവ നടത്തിയെടുക്കാവുന്നതേ ഉള്ളൂ. മനസുവച്ചാൽ. പല വൻകിട സ്ഥാപനങ്ങൾക്കും ധാരാളം ക്യാഷ് സീ എസ് ആർ (CSR) വകുപ്പിൽ ഉപയോഗിക്കാതെ കിടപ്പുണ്ട്. അവയിൽ ഒരംശം എങ്കിലും ഉപയോഗിച്ച് നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻകൈയെടുത്തു നമ്മുടെ പൊതു സ്ഥലങ്ങളിൽ് എങ്കിലും ഇത്തരം വൃത്തിയുള്ള ശൗചാലയങ്ങൾ നിർമ്മിക്കണം. അവയുടെ മേൽനോട്ടം ഏതെങ്കിലും സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയും വേണം. അവർ ആകുമ്പോൾ അത് ഉന്നത നിലവാരത്തിൽ തന്നെ നിലനിർത്തും. എല്ലാ വർഷവും അവ വൃത്തിയായി സൂക്ഷിക്കുന്ന കമ്പനികൾക്ക് പ്രത്യേകം പാരിതോഷികങ്ങൾ ഏർപ്പെടുത്തുകയും അവിടുത്തെ ജോലിക്കാരെ ആദരിക്കുകയും വേണം. കാശു കൊടുത്ത് ഉപയോഗിക്കുവാൻ മനസ്സുള്ളവർ വരട്ടെ. അവരെ നിരുത്സാഹപ്പെടുത്താതിരിക്കുവാൻ ഇവിടെ പ്രകൃതി സ്നേഹികളെ നിയന്ത്രിച്ചാൽ മതി. പിന്നെ നേടിഎടുക്കാം, പടുത്തുയർത്താൻ നമുക്കും ഒരു സ്വച്ഛഭാരതം.
Stories you may Like
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 'ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല': സി. ഐ. ഐസക്
- വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റുകൾ കഴുകിച്ചു; പരാതിയുമായി രക്ഷിതാക്കൾ
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- 'പാഠപുസ്തകങ്ങളിലെ ഭാരതം എന്ന പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്