20 ലക്ഷം മുടക്കിയാൽ വർഷം തോറും മൂന്ന് ലക്ഷം വരെ വരുമാനം ലഭിക്കാം; തട്ടിപ്പിനിരയാകില്ലെന്ന് ഉറപ്പു വരുത്താൻ സ്ഥലം പേരിൽ എഴുതാം; മൂന്നാറിന് സമീപം കാടിനും പുഴയ്ക്കും കാട്ടാനകൾക്കും ഇടയിൽ രൂപം കൊള്ളുന്ന റിസോർട്ട് വില്ല പദ്ധതി പ്രവാസികൾക്കിടയിൽ വൈറലാകുന്നു; മാങ്കുളത്തെ ഫേൺവാലി റിസോർട്ട് പ്രതിനിധികൾ ഏപ്രിൽ അഞ്ചിനും ആറിനും ദുബായിലും അബുദാബിയിലും എത്തുമ്പോൾ ഭാഗ്യം പരീക്ഷിച്ചാലോ?
മാർക്കറ്റിങ് ഫീച്ചർ
20 ലക്ഷം രൂപ മുടക്കിയാൽ പ്രതിവർഷം മൂന്നു ലക്ഷം രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുള്ള ഒരു പദ്ധതിയാണിത്. മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കർ പട്ടയഭൂമിയിൽ നിർമ്മിക്കുന്ന റിസോർട്ട് വില്ലകളും ഫ്ലാറ്റുകളും അങ്ങിയ പദ്ധതിക്ക് എങ്ങും സ്വീകാര്യത കൈവന്നിരിക്കുകയാണ്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായതോടെ ബുക്കിങും തകൃതിയിൽ നടക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാർ കൂടിയതോടെ വരുന്ന മാസം സ്ഥാപന പ്രതിനിധികൾ ദുബായിലേയ്ക്കു യാത്ര പോവുകയാണ്.
പ്രവാസികൾക്കായി ജോലി ചെയ്യുമ്പോൾ മിച്ചം വയ്ക്കാൻ സാധിക്കുന്ന കാശ് നാട്ടിൽ നിക്ഷേപിച്ച് ചെറിയൊരു വരുമാനം മാസം തോറും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരു പറ്റം പ്രവാസികൾ ചേർന്ന് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയത്. പട്ടയഭൂമിയിൽ എല്ലാ നിയമപരമായ രേഖകളും ശരിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. നിക്ഷേപകരുടെ പേരിൽ ആദ്യം തന്നെ ഭൂമി എഴുതി നൽകുന്നു എന്ന പ്രത്യേകതയാണ് ഈ പദ്ധതിയുടെ വിശ്വാസത്തിന്റെ അടിത്തറ.
മൂന്നാറിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാങ്കുളത്താണ് ഫേൺവാലി ഗ്രൂപ്പാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് നിന്നും കേവലം ആറു കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം ആനക്കുളത്ത് കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ എത്തിയതിന്റെ മനോരമ പ്രസിദ്ധീകരിച്ച ചിത്രമാണ് ഈ വാർത്തയ്ക്കൊപ്പം നൽകുന്നത്. മറുനാടൻ പ്രതിനിധി പദ്ധതി പ്രദേശം സന്ദർശിക്കുകയും ഇതിന്റെ രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രചാരണത്തിന് വാർത്ത നൽകുന്നത്. മാർക്കറ്റിങ് ഫീച്ചർ എന്ന നിലയിൽ പ്രതിഫലം വാങ്ങിയാണ് ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തട്ടിപ്പ് നടക്കുകയില്ല എന്നു ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഏപ്രിൽ 5, 6 തീയതികളിൽ കമ്പനി പ്രതിനിധികൾ പദ്ധതിയുടെ പ്രചരണാർത്ഥം ഗൾഫ് സന്ദർശിക്കുകയാണ്. ഈ പ്രോജക്ടിന്റെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനവും നിക്ഷേപകർക്ക് രേഖകൾ നേരിട്ടു കണ്ട് മനസ്സിലാക്കുവാനുമുള്ള അവസരമാണ് പ്രമോട്ടർമാർ ഇതുവഴി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഈ സന്ദർശനം വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ചയും അബുദാബിയിൽ ഏപ്രിൽ ആറു ശനിയാഴ്ചയും വൈകുന്നേരം അഞ്ചു മുതൽ 10 വരെയുമുള്ള സമയങ്ങളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെയുള്ള നമ്പറുകളിലോ ഇമെയിൽ വഴിയോ മുൻകൂറായി ബന്ധപ്പെടേണ്ടതാണ്.
മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. ഇരുപത് ലക്ഷം മുതൽ മുടക്കിൽ തുടങ്ങി വർഷം മൂന്നു ലക്ഷം വരെ കുറഞ്ഞത് നേടുവാൻ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിർമ്മാണം ആരംഭിച്ച റിസോർട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. നാട്ടിൽ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിൽ ചെറിയ തോതിൽ മുതൽമുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്. ഒരു വർഷം കൊണ്ട് വരെ അടച്ചു തീർക്കാവുന്നതും ബാങ്ക് ലോണുകൾ അനായാസം ലഭ്യവുമായ ഒരു പദ്ധതിയാണ്.
മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാർട്മെന്റ് ബ്ലോക്കുമാണ് തുടക്കത്തിൽ നിർമ്മിക്കുക. ഈ പ്രോജക്ടിന്റെ തന്നെ ഏറ്റവും ആകർഷകമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ ബുക്കിങ്ങുകളാണ് ഇപ്പൊൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ വശ്യമനോഹരമായ ദൃശ്യങ്ങളാണ് അപ്പാർട്‌മെന്റ് ബ്ലോക്കിൽ നിന്നും കാണുവാൻ സാധിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്‌ളാറ്റുകൾക്ക് ഇരുപത് ലക്ഷം രൂപയാണ് വില. 25% തുക നൽകുമ്പോൾ ഫ്‌ളാറ്റിനോടൊപ്പമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്ത് നൽകുന്നതാണ്. മൊത്തം 500 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റുഡിയോ റൂം, ബാത്‌റൂം, സൈഡ് കിച്ചൻ, ബാൽക്കണി തുടങ്ങിയവയാണ് ഫ്‌ളാറ്റിൽ ഉണ്ടാവുക. നിക്ഷേപകരുടെ ആവശ്യാനുസരണം വിസ്തീർണ്ണം കൂടിയ ഫ്‌ളാറ്റുകളും ലഭ്യമാണ്.
രജിസ്‌ട്രേഷൻ ഫീസ്, ഇന്റീരിയർ തുടങ്ങിയവ കൂടാതെ മറ്റു യാതൊരു വിധ ഹിഡൻ ഫീസും ഈടാക്കുന്നതല്ല. ഫ്‌ളാറ്റിന്റെ ഉപയോഗത്തിനാവശ്യമായ ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങി എല്ലാ മാസവുമുള്ള മെയിന്റനൻസ് ചെലവ് വാടകയിനത്തിൽ നിന്നും ഈടാക്കി ബാക്കി വരുന്ന തുക നിക്ഷേപകർക്ക് വരുമാനമായി ലഭിക്കുന്നതാണ്. മൂന്ന് സെന്റ് സ്ഥലവും, രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത്റൂം, സിറ്റ് ഔട്ട് തുടങ്ങിയ ഉൾപ്പെടുന്ന ഏകദേശം മൊത്തം 600 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല ഇരുപത്തഞ്ച് ലക്ഷം രൂപയ്ക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ആവശ്യക്കാർക്ക് കൂടുതൽ വിസ്തീർമുള്ള അനുയോജ്യമായ വില്ലകൾ നിർമ്മിച്ച് നൽകുന്നതാണ്. ചതുരശ്ര അടി കൂടുന്നതനുസരിച്ച് വിലയിൽ വർധനയുണ്ടാകൂം.
ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തിൽ തന്നെ നിരവധി പ്രവാസി മലയാളികൾ ചേർന്ന് മുതൽ മുടക്കിയിരുന്നു. ഇതിനകം വാങ്ങിയ വില്ലകളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാൾ, രണ്ട് ബാത്‌റൂം, ബാൽക്കണി തുടങ്ങിയവയാണ് ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന വില്ലയ്ക്ക്.
നിശ്ചിത മാസവരുമാനത്തിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രോജക്ട് പ്രവർത്തനക്ഷമമായതിന് ശേഷം മറിച്ച് വിൽക്കുകയാണെങ്കിൽ നല്ലൊരു ലാഭവും മുതൽമുടക്കിൽ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികൾ പുതിയതായി ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതൽമുടക്കാവുന്നതും ആകർഷണീയമായ ഒരു പദ്ധതിയാണിത്.
മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ മുതൽമുടക്കിനാവശ്യമായ തുക അടച്ചു തീർക്കുന്നതിന് ഒരു വർഷത്തോളം കാലയളവും ലഭിക്കുന്നതാണ്.
Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name.
25% -5th month.
20% on 8th month
Final 20% on 10th month.
വില്ലകൾക്ക് കുറഞ്ഞത് 3500 രൂപയും റൂമുകൾക്ക് 2500 രൂപയും ഒക്കെയാണ് ഈ പ്രദേശത്തെ നിലവിലുള്ള ദിവസേന വാടക നിരക്കുകൾ. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അഭാവത്തിൽ മാങ്കുളത്തെ ഗ്രാമവാസികൾ വീടുകൾ ഹോം സ്റ്റേ ആയി മാറ്റി വരുമാനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ വില്ലകളുടെയും റിസോർട്ടുകളുടെയും ആവശ്യകത അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് മാങ്കുളം. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള പല പുതിയ പ്രോജക്ടുകളും മാങ്കുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ നിക്ഷേപ കേന്ദ്രമായി മാങ്കുളം മാറിക്കഴിഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജനസമൂഹവും വളരെ ഹാർദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകൾ അതേപോലെ നിലനിർത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകൾ നിർമ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേൺവാലിയിൽ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാൻ സാധിക്കുന്നത്. ആയുർവേദിക് സ്പാ കൂടാതെ മീറ്റിങ് ഹാൾ, റെസ്റ്റോറന്റ് , സ്വിമ്മിങ്ങ് പൂൾ, ബർബിക്വു, വ്യു പോയിന്റ്, കോമൺ പാർക്കിങ്, 24x7 സെക്യുരിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യൻ നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ആവശ്യമുള്ളവർക്ക് സോളാർ, സിസിടിവി തുടങ്ങിയവയും നൽകുന്നതാണ്. ബഡ്‌സ് ചെയ്ത മാവ്, പ്ലാവ്, പേര, തെങ്ങ് തുടങ്ങി ഉഷ്ണമേഖല സസ്യങ്ങൾ നട്ടുവളർത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ തനതായ ഫലവൃക്ഷലതാദികൾ വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നമാണ്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നൽകലുമെല്ലാം പ്രമോട്ടേഴ്സ് തന്നെ നോക്കി നടത്തുന്നതാണ്.
അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാർ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്സ് യുകെയിൽ സെറ്റിൽ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടൽ റിസോർട്ട് മേഖലയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആർക്കിട്ടെക് സ്ഥാപനമാണ് ഫേൺവാലിയുടെ ഡിസൈനിങ്ങും നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭാവിയിൽ മുന്നാർ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകർഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാൻ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
ഫേൺ വാലിയുടെ ഫ്ലാറ്റ്, വില്ല വാങ്ങുന്നവർക്ക് വർഷത്തിൽ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതൽമുടക്കി വാടകക്ക് നൽകുവനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേൽനോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടത്തിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകൾ ഏറെയാണ്. കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനിറങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകർഷണങ്ങള് മാങ്കുളത്ത് സഞ്ചാരികൾക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റിൽ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതൽ വിവരങ്ങളും നൽകിയിട്ടുണ്ട്.
പ്രതിനിധികളുടെ ഗൾഫ് സന്ദർശനത്തിൽ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും നൽകുന്നതാണ്. യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതിൽ താൽപര്യം പ്രകടിപ്പിച്ചു കൂടുതൽ മുന്നോട്ട് വന്നിരിക്കുന്നതും നിലവിൽ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കമ്പനി പ്രതിനിധികൾ എത്തുന്ന സ്ഥലവും സമയവും ചുവടെ:
Dubai: Friday, 5th April 2019 from 5 pm at Raviz Center Point Hotel, Bank Street
Abudhabi: Saturday 6th April 2019 from 5 pm onwards at Golden Tulip Downtown Hotel, Hamdan Street
കൂടുതൽ വിവരങ്ങൾക്കും പ്രതിനിധികളെ സന്ദർശിക്കുന്നതിനും ബന്ധപ്പെടുക
0091 8300154023(India), 00971-58 1854957(Dubai), 00971-56-3945680 (Abudhabi)
0044 7828704378(U.K), 0044 7877731744(U.K)
Email: [email protected], [email protected], Please visit: www.thefernvale.com
(വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയ ശേഷം ആണെങ്കിൽ കൂടി പ്രതിഫലം വാങ്ങി പ്രസിദ്ധീകരിക്കുന്ന ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്