നുണക്കുഴി വിടരുന്ന ചിരി കാണാനും ഒപ്പം സീരിയസായി സംസാരിക്കുന്നത് കേൾക്കാനും കാത്തിരുന്ന പെൺകുട്ടികൾക്ക് മുമ്പിലേക്ക് എത്തിയത് ചുള്ളനായ കോളേജ് കുമാരനെ പോലെ; നീല ജീൻസും ടീ ഷർട്ടും അണിഞ്ഞെത്തിയപ്പോൾ സ്റ്റെല്ലാ മേരീസിൽ ആഹ്ലാദപൂത്തിരികൾ; സർ എന്ന് അഭിസംബോധന ചെയ്ത അസ്രയോട് രാഹുൽ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്ന് മറുപടി; മോദിയെ കെട്ടിപ്പിടിച്ചത് സ്നേഹത്തോടെ തന്നെയെന്ന് ഏറ്റുപറച്ചിൽ: ചെന്നൈയിലെ ന്യൂജൻകാർ പറയുന്നു രാഹുൽ ഈസ് സ്മാർട്ട്
മറുനാടൻ ഡെസ്ക്
ചെന്നൈ: ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു അവർ. കുറെ ദിവസങ്ങളായി. 72 വർഷത്തെ പാരമ്പര്യമുള്ള ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിലെ ന്യൂജൻ പെൺകുട്ടികളാണവർ. ചില പെൺകുട്ടികൾക്ക് അദ്ദേഹത്തിന്റെ നുണക്കുഴി വിടരുന്ന ചിരി കാണണം. മറ്റുചിലർ കുറക്കൂടി സീരിയസാണ്. വിദ്യാഭ്യാസം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കണം. കാത്തിരിപ്പിനൊടുവിൽ രാവിലെ 11 മണിയോടെ ആ വിവിഐപി എത്തി. നീല ജീൻസും ടീ ഷർട്ടും അണിഞ്ഞ് ഒരുകോളേജ് കുമാരനെ പോലെ. അടുത്തകാലത്ത് രാഹുൽ ഗാന്ധി ഇങ്ങനെയാണ്. പ്രത്യേകിച്ച് കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം. സോഷ്യൽ മീഡിയയിൽ തകർപ്പൻ ട്വീറ്റുകൾ ഇടാൻ മാത്രമല്ല അദ്ദേഹം ഇഷ്ടപ്പെടുന്നത്. പുതുതലമുറയുമായി സംസാരിക്കാനും അവർ പറയുന്നതുകേൾക്കാനും ഇഷ്ടമാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്.
സ്റ്റെല്ല മേരീസിൽ ആർപ്പുവിളികളോടെയായിരുന്നു രാഹുലിന് സ്വീകരണം. ഗാനങ്ങളും നൃത്തങ്ങളുമായി അവർ അദ്ദേഹത്തെ വരവേറ്റു. ഒടുവിൽ സംസാരിക്കാനായി എഴുന്നേറ്റപ്പോഴും ആഹ്ലാദപൂത്തിരികൾ. എനിക്ക് പറയാനുള്ളതിനേക്കാൾ നിങ്ങളെ കേൾക്കാനാണ് എനിക്കിഷ്ടമെന്ന ആമുഖത്തോടെയാണ് രാഹുൽ തുടങ്ങിവച്ചത്. ''നിങ്ങളുടെ നേതാക്കൾ, രാഷ്ട്രീയക്കാർ ഇവരിൽ നിന്നൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്...അതാണ് എനിക്കറിയേണ്ടത്. ഇപ്പോൾ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന് രാജ്യത്തെ എല്ലാവരും ഒന്നാണെന്ന് വിശ്വസിക്കുന്ന ഐക്യസന്ദേശത്തിന്റെ പ്രത്യയശാസ്ത്രം. വിവിധ ആശയങ്ങൾ, വിവിധ ഭാഷകൾ, തമിഴ് പോലെയുള്ള നിങ്ങളുടെ അതിമനോഹര ഭാഷയൊക്കെ നിലനിൽക്കണമെന്ന് ആശിക്കുന്ന പ്രത്യയശാസ്ത്രം. മറ്റൊന്ന് ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ്. അത് ഒരാശയം മാത്രം നിലനിന്നാൽ മതിയെന്ന ചിന്താഗതി. ഈ രണ്ടു ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സുപ്രീം കോടതി അടക്കം വിവിധ സ്ഥാപനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഞങ്ങളാകട്ടെ..അതുചെറുക്കാനും, രാഹുൽ ആമുഖമായി പറഞ്ഞുനിർത്തി. ഇനി നിങ്ങൾ ചോദ്യങ്ങൾ ചോദിക്കു...വിഷമം പിടിച്ച ചോദ്യങ്ങൾ ചോദിക്കൂ..എളുപ്പമുള്ളവ ചോദിക്കരുത്..രാഹുൽ അഭ്യർത്ഥിച്ചു.
ആദ്യം ചോദ്യവുമായി എണീറ്റത് അസ്രയാണ്. വൻകൂട്ടത്തിനിടയിൽ നിന്ന് ദി ഈസ് അസ്ര എന്ന് ശബ്ദം വന്നപ്പോൾ ആദ്യം എവിടെ നിന്നെന്ന് അറിയാതെ ഒന്നുതിരിഞ്ഞു. സർ എന്ന് അഭിസംബോധന ചെയ്ത ഉടൻ മറുപടി....എന്ന സർ എന്നതിന് പകരം രാഹുൽ എന്ന് വിളിച്ചുകൂടേ..? അങ്ങനെ വിളിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അൽപം ഒന്ന് അന്തിച്ചുുപോയ അസ്ര..താൻ പരിഭ്രമിച്ചിരിക്കുകയാണെന്ന് തുറന്നുപറഞ്ഞു.ഹൈ രാഹുൽ എന്ന് അസ്ര മൊഴിഞ്ഞതോടെ വിദ്യാർത്ഥിനിക്കൂട്ടം ആർപ്പുവിളിച്ച് കൈയടിച്ച് സ്വാഗതം ചെയ്തു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടേമന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സമീപകാലത്ത് നേരിട്ട പണ്ട് പ്രതിസന്ധിയെ കുറിച്ചും പൊതുവിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി എന്തുസമീപനമായിരിക്കും സ്വീകരിക്കുക എന്നുമായിരുന്നു അസ്രയുടെ ചോദ്യം. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി ഇപ്പോൾ ചെലവഴിക്കുന്ന തുക കുറവാണെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ആ തുക കൂട്ടുമെന്നും, അത് ആറുശതമാനമാക്കുമെന്നും രാഹുൽ പറഞ്ഞു. അതുപോലെ തന്നെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രമായിരിക്കണം, സ്വതന്ത്രമായി ചിന്തിക്കാൻ കഴിയണം, ആശയങ്ങളെ ചോദ്യം ചെയ്യാൻ കഴിയണം, അന്ധമായി ആശയങ്ങളെ പിന്തുടരുന്നവരാകരുത്....നിങ്ങളുടെ ഈ കോളേജ് പോലെ സ്വതന്ത്രമാകണം. കൂടുതൽ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിച്ച് എന്നെ നിരായുധനാക്കണം. പരസ്പരം കൊടുക്കൽ വാങ്ങലിലാണ് ഞാൻ വിശ്വസിക്കുന്നത്, രാഹുൽ പറഞ്ഞു.
നോട്ടുനിരോധനത്തെ കുറിച്ച് കോൺഗസ് നിലപാട് എന്താണ് എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ ചോദ്യം. മറുചോദ്യത്തോടെയാണ് രാഹുൽ ഇതിനെ നേരിട്ടത്. നോട്ടുനിരോധനത്തെ കുറിച്ച് താങ്കൾ എന്താണ് കരുതുന്നത്? നോട്ട് നിരോധനം ഇഷ്ടമാണോ. ഇതിന് സദസും പെൺകുട്ടിയും ഒന്നാകെ ഉച്ചത്തിൽ മറുപടി പറഞ്ഞു: അല്ലേ..അല്ലേ. നോട്ടുനിരോധനത്തിൽ തീരുമാനമെടുക്കും മുമ്പ് പ്രധാനമന്ത്രി ഇവിടെ വന്ന് നിങ്ങളുടെ അഭിപ്രായം കേൾക്കാതിരുന്നത് കഷ്ടമായി. കേട്ടിരുന്നെങ്കിൽ, അദ്ദേഹത്തിന് ശരിയായ ഉത്തരം കിട്ടുമായിരുന്നു, രാഹുൽ പറഞ്ഞു.
പിന്നീട് സർക്കാർ നയങ്ങളെ പിച്ചിച്ചീന്താനായിരുന്നു രാഹുലിന്റെ ശ്രമം. 48 കാരനായ താൻ ഇപ്പോഴും ചെറുപ്പം തന്നെയാണെന്നും രാഹുൽ കളിയായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട യഥാർഥത്തിൽ സനേഹം തോന്നിയതുകൊണ്ട തന്നെയാണ കെട്ടിപ്പിടിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തോട ഒരു വിരോധവും തോന്നിയില്ല. പ്രധാനമന്ത്രി വളരെ ക്ഷുഭിതനായിരുന്നു. ഈ മനുഷ്യന് ലോകത്തിന്റെ ഭംഗി കാണാൻ സാധിക്കുന്നില്ല. അതിനാൽ തന്റെ ഭാഗത്തു നിന്ന സനേഹം നൽകാമെന്ന കരുതിയാണ കെട്ടിപ്പിടിച്ചത രാഹുൽ പറഞ്ഞു.2014 ൽ ഞാനൊരു യുവ രാഷ്ട്രീയക്കാരനായിരുന്നു. ഇപ്പോഴും ഞാൻ ചെറുപ്പമാണ്..പക്ഷേ കുറച്ചുകൂടി വയസായി, ആർപ്പുവിളികൾക്കിടയിൽ രാഹുൽ പറഞ്ഞു.
റോബർട്ട് വാദ്രയ്ക്കെതിരെയുള്ള അന്വേഷണങ്ങളെ കുറിച്ചും ചോദ്യം ഉയർന്നു.റോബർട്ട വാദ്രക്കെതിരെ അന്വേഷണം നടത്തിക്കോളൂ. എന്നാൽ അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അന്വേഷിക്കണം . ഇതു പറയുന്ന ആദ്യ ആളായിരിക്കും താനെന്നും രാഹുൽ കൂട്ടിച്ചേർത്തു. സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ദക്ഷിണേന്ത്യയും തമിഴ്നാടുമാണ് വടക്കേന്ത്യയേക്കാൾ മെച്ചമെന്ന് രാഹുൽ പറഞ്ഞപ്പോഴും കൈയടികളോടെയാണ് വിദ്യാർത്ഥിനിക്കൂട്ടം അതിനെ സ്വീകരിച്ചത്.
പരിഭ്രമിച്ചും പേടിച്ചും ചോദ്യങ്ങളുമായി ആദ്യം കോൺഗ്രസ് അദ്ധ്യക്ഷനെ നേരിട്ട പെൺകുട്ടികൾ അദ്ദേഹം സംസാരിച്ചുതുടങ്ങിയപ്പോൾ വളരെ അടുപ്പമുള്ള ആളായി. എണീറ്റ് നിന്ന് നിറഞ്ഞ കൈയടികളോടെയാണ് അവർ രാഹുലിനെ യാത്രയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍