ഐക്യരാഷ്ട്ര സഭയുടെ വത്തിക്കാൻ പ്രതിനിധി ആയിരിക്കവേ കാമുകിക്ക് വിസ സംഘടിപ്പിച്ച് അമേരിക്കയിൽ എത്തിച്ചു; ജീവനക്കാരായ വൈദികർ അടങ്ങിയവരെ നിരന്തരമായി അപമാനിച്ചു; പരാതി ഉണ്ടായിട്ടും മെത്രാൻ പദവിക്ക് കുലുക്കമൊന്നുമില്ല; എറണാകുളം സ്വദേശിയായ ആർച്ച് ബിഷപ്പ് മാർ ചുള്ളിക്കാട്ടിന് പണി കൊടുത്തത് വത്തിക്കാൻ ന്യൂസ് ഏജൻസി
മറുനാടൻ മലയാളി ബ്യൂറോ
ന്യുയോർക്ക് സിറ്റി: റോമൻ കത്തോലിക്കാ സഭയിൽ മലയാളിയായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് അസ്സീസി ചുള്ളിക്കാട്ടിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങളുടെ കൂമ്പാരം പുറത്ത്. യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷനായിരിക്കേ ഒരു സ്ത്രീയുമായി ഇദ്ദേഹത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. വത്തിക്കാൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബിഷപ്പ് ആകെ പ്രതിസന്ധിയിലാണ്. അറുപത്തിയഞ്ചുകാരനായ മെത്രാനെ കുടുക്കുന്ന ആരോപണങ്ങളാണ് ചർച്ചയാകുന്നത്. വത്തിക്കാന്റെ കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നൂൺഷ്യോ ആയ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് അസ്സീസി ചുള്ളിക്കാട്ട് മുമ്പ് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധിയായിരുന്നു. അതേസമയം, തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വത്തിക്കാൻ പ്രസ് ഓഫീസ്, യു.എന്നിലെ വത്തിക്കാൻ പ്രതിനിധിസംഘം, ആരോപണ വിധേയരായ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട്, കന്യാസ്ത്രീ എന്നിവർ തയ്യാറായില്ലെന്നും വത്തിക്കാൻ ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
2010 ജൂലൈ മുതൽ 2014 ജൂൺ വരെ ന്യുയോർക്കിൽ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്. കൊച്ചി സ്വദേശിയായ ഇദ്ദേഹം വരാപ്പുഴ അതിരൂപതാംഗമാണ്. മൂന്ന് പുരോഹിതരും ഈ കാലയളവിൽ വത്തിക്കാന്റെ പ്രതിനിധികളായി യു.എന്നിൽ ഉണ്ടായിരുന്നു. ആർച്ച്ബിഷപ്പ് ചുള്ളിക്കട്ട് ഒരു വനിതയ്ക്ക് ഫോണിലൂടെ 'അനുചിതവും' പ്രണയാതുരവുമായ' സന്ദേശങ്ങൾ അയച്ചു. ഇവർക്ക് ന്യൂയോർക്കിലേക്കുള്ള വീസ സംഘടിപ്പിക്കുന്നതിന് ഇടപെട്ടുവെന്നും ഒരു വൈദികൻ 'വത്തിക്കാൻ ന്യൂസ് ഏജൻസി'യോട് പ്രതികരിച്ചു. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിനെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണെന്നാണ് വൈദികന്റെ പ്രതികരണം.
പലപ്പോഴും ഈ സ്ത്രീക്ക് അയക്കുന്ന സന്ദേശങ്ങൾ സഹപ്രവർത്തകർക്കും അബദ്ധത്തിൽ എത്തിയിരുന്നു. ഇതിൽ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ഇവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങളിൽ പലതും വളരെ മോശവും പ്രണയം നിറഞ്ഞതുമായിരുന്നു. പ്രതിനിധി സംഘത്തിലെ മൂന്ന് വൈദികർക്കും ഇത്തരം സന്ദേശങ്ങൾ എത്തിയിരുന്നു. ഒരിക്കൽ ഓഫീസിലെ ജീവനക്കാരനായ ഒരു അത്മായനും ഈ സന്ദേശങ്ങൾ ലഭിച്ചിരുന്നു. സന്ദേശങ്ങൾ മാറിപ്പോകുന്നത് പതിവാകുമ്പോൾ ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ആ ഫോൺ ഉപേക്ഷിക്കും. പുതിയ മൊബൈൽ ഫോൺ വാങ്ങി പുതിയ നമ്പറും എടുക്കും. അതേസമയം, ഈ വനിത ഒരു കന്യാസ്ത്രീ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
നയതന്ത്രപരമായ ജോലിക്കിടെയാണ് ഇവർ കണ്ടുമുട്ടുന്നത്. ഇവരെ ന്യുയോർക്കിൽ എത്തിക്കുന്നതിനും ജോലി ശരിയാക്കുന്നതിനും ആർച്ച്ബിഷപ്പ് ഇടപെട്ടുവെന്നൂം വൈദികർ പറയുന്നു. റോമിൽ ബിഷപ്പുമാരുടെ പ്രത്യേക സിനഡിന്റെ ഓഡിറ്റർ ആയും ഈ കന്യാസ്ത്രീ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസർ ആയാണ് അറിയപ്പെട്ടിരുന്നത്. 2008ലോ 2009ലോ മുൻപ് യു.എസിൽ എത്തിയ ഇവർ മൂന്നു മാസത്തോളം അവിടെ പഠിച്ചിരുന്നു. പിന്നീട് പി.എച്ച്.ഡിക്കും. യു.എസിൽ എത്തിയ ശേഷം ഇവർ പലപ്പോഴും യു.എൻ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു. ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ ജീവിതത്തിൽ നിർണായക സ്ഥാനം ഇവർക്കുണ്ടായിരുന്നുവെന്നും വൈദികർ പറയുന്നു.
സഹപ്രവർത്തകർക്ക് ശമ്പളം നൽകുന്നത് പലപ്പോഴും വിലപിച്ചുകൊണ്ടായിരുന്നുവെന്നാണ് ഒരു വൈദികർ പ്രതികരിച്ചത്. ശമ്പളമില്ലാതെ സന്നദ്ധ സേവനം ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ശമ്പളം നൽകുമ്പോൾ അവരുടെ കൂറ് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പലപ്പോഴും മൂന്നു മാസത്തെ കരാർ തൊഴിലാളികളായാണ് പല ജോലിക്കാരെയും അദ്ദേഹം നിയമിച്ചിരുന്നത്.
ആർച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ സ്വഭാവത്തെ കുറിച്ച് വത്തിക്കാനും പരാതി എത്തിയിരുന്നു. 2013 ഡിസംബറിൽ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പീയേത്രോ പരോളിനാണ് പരാതി നൽകിതെന്ന് മുൻ സഹപ്രവർത്തകർ പറയുന്നു. വത്തിക്കാന്റെ യു.എന്നിലെ മുൻ നിയമോപദേശകനായ ടെറൻസ് മക്കീഗൻ ഒപ്പുവച്ച പരാതിയാണ് വത്തിക്കാനിലേക്ക് അയച്ചത്. ഇതേതുടർന്ന് 2014 ജനുവരിയിൽ വത്തിക്കാനിലേക്ക് ആർച്ച്ബിഷപ്പിനെ വിളിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ആ വർഷം ജൂണിൽ യു.എന്നിൽ നിന്നും രാജിവച്ച് മടങ്ങുകയും ചെയ്തു. അന്നത്തെ പരാതിയാണ് പിന്നീട് യു.എന്നിൽ തുടരാൻ ആർച്ച്ബിഷപ്പിനെ വത്തിക്കാൻ അനുവദിക്കാതിരുന്നത്. എന്നാൽ വത്തിക്കാനിലുള്ള ചുള്ളിക്കാട്ടിന്റെ സുഹൃത്തുക്കളായ ആർച്ച്ബിഷപ്പുമാർ അദ്ദേഹത്തിന് എല്ലാ സഹായവും നൽകിയിട്ടുണ്ടെന്നും ഇവർ വത്തിക്കാൻ ന്യൂസ് ഏജൻസിയോട് പറയുന്നു.
യു.എന്നിൽ നിന്ന് രാജിവച്ച ആർച്ച്ബിഷപ്പിന് രണ്ടു വർഷത്തേക്ക് മറ്റ് ചുമതലകളൊന്നും നൽകിയിരുന്നില്ല. 2016 ജൂണിൽ കസാക്കിസ്ഥാൻ പ്രതിനിധിയായി നിയമിച്ചു. ആർച്ച്ബിഷപ്പിനെതിരെ തരംതാഴ്ത്തൽ നടപടിയാണ് വത്തിക്കാൻ സ്വീകരിച്ചത്. എന്നാൽ അദ്ദേഹംഒരു പദവിയും സ്വീകരിക്കാൻ യോഗ്യനല്ലെന്നാണ് ആരോപണം.
Stories you may Like
- പ്രതിഫലം നിരസിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട്
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- അക്കാദമി എനിക്ക് പ്രതിഫലമായി തന്നത് 2400 രൂപ! ബാലചന്ദ്രൻ ചുള്ളിക്കാട്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍