ഇത്തവണ പത്ത് സീറ്റ് കിട്ടിയാൽ പോലും ഭാഗ്യം; പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂ; പ്രിയങ്കയുടെ ലക്ഷ്യം യുപിയിൽ കോൺഗ്രസിന് അടിത്തറ ഉണ്ടാക്കി ഭാവിയിൽ നേട്ടം കൊയ്യുക തന്നെ; ഗംഗസ്സ്നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയർത്തി; മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടി യാത്ര തുടരും; ശുന്യതയിൽ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീർക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്നത്തിൽ അത്ഭുതം കൂറി ഇന്ത്യൻ രാഷ്ട്രീയം
മറുനാടൻ മലയാളി ബ്യൂറോ
ലക്നൗ: യുപിയിൽ പഴയ പ്രതാപം കോൺഗ്രസിനില്ല. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ് യുപിയിൽ നിന്നുള്ള കോൺഗ്രസിന്റെ ലോക്സഭാ അംഗങ്ങൾ. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കഷ്ടകാലത്തിന് കാരണവും ഇതാണ്. 80 സീറ്റുള്ള യുപിയിൽ പകുതിയിൽ അധികം സീറ്റ് നേടിയാൽ മാത്രമേ ജയിക്കാനാകൂ. അത് അതിവേഗം സാധ്യമല്ലെന്ന് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് അറിയാം. ഇത്തവണ മോദി വിരുദ്ധ തരംഗം മുതലെടുത്ത് മറ്റ് പാർട്ടികളുടെ സഹായത്തോടെ അധികാരം പിടിക്കുക. അതിന് ശേഷം യുപിയിൽ ചുവടുറപ്പിക്കുക. ഇതിന് വേണ്ടിയാണ് സഹോദരി പ്രിയങ്കയെ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയത്. ഈ നീക്കം വിജയിക്കുകയാണ്.
യുപിയിൽ പാർട്ടി സംവിധാനം ശക്തമാക്കും. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ പ്രിയങ്കയുടെ ഗംഗാപ്രയാണവും കാൽനട യാത്രയുമെല്ലാം. ഇവ വിജയിക്കുമ്പോൾ യുപി പിടിക്കാനുള്ള ദീർഘകാല തന്ത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ആധിപത്യം തെളിയിക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയുടെ മുഖ്യമന്ത്രിയാവുക. ബി എസ് പിയേയും എസ് പിയേയും തകർത്ത് ബിജെപിക്ക് ബദലായി മാറുകയാണ് ലക്ഷ്യം. യുപിയിലെ പിടി അയഞ്ഞതോടെയാണ് കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറഞ്ഞത്. ഉത്തരേന്ത്യയിലെ ബാക്കിയെല്ലാ സ്ഥലത്തും കോൺഗ്രസിന് കരുത്തുണ്ട്. ഇതിനൊപ്പം യുപി കൂടിയായാൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രതാപത്തിലേക്ക് മടങ്ങി പോകാൻ കോൺഗ്രസിന് കഴിയും. അതുകൊണ്ട് തന്നെ ഇന്ന് പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വർഷത്തിനു ശേഷമുള്ള ഉത്തർപ്രദേശിലേക്കാണ്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് കിട്ടിയാൽ പോലും ഭാഗ്യമെന്ന് കോൺഗ്രസിന് അറിയാം. പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂവെന്നതാണ് ആഗ്രഹം. പ്രിയങ്കയുടെ ലക്ഷ്യം യുപിയിൽ കോൺഗ്രസിന്റെ അടിത്തറ ഉണ്ടാക്കി ഭാവിയിൽ നേട്ടം കൊയ്യുക തന്നെയാണ്. അതിന് പ്രതീക്ഷ നൽകുന്നതാണ് യാത്ര. ഗംഗസ്സ്നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയർത്തുന്നു. മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടി യാത്ര പ്രയിങ്ക തുടരും. ശൂല്യതയിൽ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീർക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്നത്തിൽ അത്ഭുതം കൂറി ഇന്ത്യൻ രാഷ്ട്രീയവും. വലിയ ചലനമാണ് പ്രിയങ്ക യുപിയിൽ ഇപ്പോൾ ഉണ്ടാക്കുന്നത്.
മനസ്സ് പിടിക്കാൻ ഗ്രമാങ്ങളിലേക്ക്
ഗംഗാതീരത്തെ ഗ്രാമങ്ങളിലേക്ക് റോഡ് മാർഗം എത്തുന്നതിലായിരുന്നു ഇന്നലെ പ്രിയങ്കയുടെ ശ്രദ്ധ ഏറെയും. മിർസാപുരിലെ കൈത്തറി തൊഴിലാളികളുടെ ഗ്രാമത്തിലും മസാറിലും പ്രിയങ്ക ഇന്നലെ ജനസമ്പർക്ക പരിപാടി തുടർന്നു. ഉദ്ദിഷ്ടകാര്യത്തിനു പലതവണ പൂജയ്ക്കെത്തിയ ഇന്ദിര ഗാന്ധിയുടെ അതേവഴിയിൽ, വിന്ധ്യാചൽ ക്ഷേത്രത്തിലെത്തിയ പ്രിയങ്കയ്ക്കെതിരെ 'മോദി' വിളിയുമായി ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വാരാണസിയുടെ അതിർത്തിയിലാണ് സംഭവം. എന്നാൽ ഇതൊന്നും പ്രിയങ്കയെ തളർത്തിയില്ല. ഇവിടെ പതിനഞ്ചോളം കുടുംബങ്ങളാണ് പ്രിയങ്ക എത്തിയതോടെ 'മോദി, മോദി' വിളിയുമായി സംഘടിച്ചത്. ഈ സമയം, പ്രിയങ്ക ക്ഷേത്രത്തിനുള്ളിലായിരുന്നു. 1977 ലെ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലടക്കം 5 തവണ ഇന്ദിര ഇവിടെ പ്രത്യേക പൂജയ്ക്കായി എത്തിയിട്ടുണ്ടെന്നു ക്ഷേത്രാധികാരികൾ പറയുന്നു.
യുപിയെ അറിയാനായി നേതാക്കളുടെ കണ്ണെത്താത്ത ഉൾഗ്രാമങ്ങളിലേക്കു പോയി, പല വിഭാഗങ്ങളെ കണ്ടു സംസാരിക്കുന്നതു ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനാണെന്നു പ്രിയങ്ക പറയുന്നു. നെഹ്റുവിന്റെയും ഇന്ദിരയുടെയും മണ്ണിലെ പിന്മുറക്കാർക്കു കോൺഗ്രസിനോടു സ്നേഹമുണ്ടെന്നുറപ്പ്. പക്ഷേ, അവരെ പിന്നോട്ടു വലിച്ച പ്രധാന ഘടകം എടുത്തുപറയാനൊരു നേതാവില്ലെന്നതായിരുന്നു. ഇതാണ് സോണിയ മാറ്റാൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ മുമ്പോട്ട് പോയാൽ ആളെത്തുമെന്നാണ് പ്രതീക്ഷ. വമ്പൻ പ്രചാരണയോഗങ്ങളും ആളെക്കൂട്ടുന്ന പരിപാടികൾക്കും പിന്നാലെയല്ല പ്രിയങ്ക. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകളാണ് ശൈലി. ഇതിലൂടെ അവരുമായി അടുക്കുന്നു. കോൺഗ്രസിന്റെ ശക്തിയും പോരായ്മയും മുതൽ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണവും തേടിയാണ് യാത്ര.
ഭാവിയിലേക്കുള്ള നേതാക്കളെ കണ്ടെത്താൻ രാഹുൽ ഗാന്ധിയുടേതിൽ നിന്നു വിഭിന്നമായ ടാലന്റ് ഹണ്ടും പ്രിയങ്ക നടത്തുന്നു. 80 ലോക്സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കും. റായ്ബറേലിയിലെ മുതിർന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡൽഹിയിൽ നിന്നു പ്രത്യേക ദൗത്യസംഘവും ലക്നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ഇത്തവണ യുപിയിൽ നിന്നും 15-20 നും ഇടയിൽ സീറ്റാണ് കോൺഗ്രസിന്റെ പരമാവധി സ്വപ്നം. 10 സീറ്റിലേക്ക് എത്തിയാൽ പോലും കോൺഗ്രസിനും പ്രിയങ്കയ്ക്കും വലിയ നേട്ടമാവും.
ബിജെപിയെ തകർത്ത് മുന്നേറ്റം
അടിക്കു തിരിച്ചടിയെന്ന പതിവു രാഷ്ട്രീയ ശൈലിയിൽ നിന്നു വ്യത്യസ്തമാണ് യുപിയിൽ കോൺഗ്രസ് പയറ്റുന്നത്. യുപിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവു ലക്ഷ്യമിട്ടു നടത്തുന്ന ഗംഗാപ്രയാണത്തിനു സമാപനം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എത്തും. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക ജനസമ്പർക്ക പരിപാടി തുടരും. മോദിയുടെ മണ്ഡലത്തിൽ ഇതാദ്യമായാണ് പ്രിയങ്കയെത്തുന്നത്. മോദിയെ തകർത്തെറിയുകയാണ് ലക്ഷ്യം. ഹിന്ദുത്വ കാർഡ് തന്നെയാണ് ഇവിടെ പ്രിയങ്ക എടുക്കുന്നത്. വോട്ടർമാരെ പരമാവധി അഠുപ്പിക്കാനാണ് ഇതെല്ലാം.
സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കിയായിരുന്നു ഇന്നലെയും പ്രിയങ്കയുടെ ഗംഗാപ്രയാണം. കരയിൽ നിന്നു വിളിച്ച ഗ്രാമീണരുടെ അടുത്തേക്കു പോകാൻ ചെറുബോട്ടിലേക്ക് അപ്രതീക്ഷിതമായി മാറിക്കയറിയതാണ് എസ്പിജി സംഘത്തെ കുഴക്കിയത്. ചാന്ദിഗർ ഘട്ടിൽ നിന്നു സിന്ധൗരയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. അകമ്പടി പോയ ചെറുരക്ഷാബോട്ടിലായിരുന്നു പ്രിയങ്ക കയറിയത്. ഇന്ദിരയുടേതിനു സമാനമായി ചുവന്ന സാരിയിലായിരുന്നു പ്രിയങ്കയുടെ വരവ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രിയങ്ക ഇറ്റലിയിലേക്കു മടങ്ങുമെന്ന ബിജെപിയുടെ വിമർശനത്തിനു മറുപടിയുമായി പ്രിയങ്ക ഗാന്ധി എത്തുകയാണ്.
താൻ 34 വർഷമായി ഇറ്റലിയിൽ പോയിട്ടില്ല. അവിടേക്ക് പോകുന്നത് എന്റെ മുത്തശ്ശിയെ കാണാനാണെന്നു മറക്കരുത്. പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു. പ്രിയങ്കയുടെ വരവ് 'പിക്നിക്ക്' പോലെയാണെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇറ്റലിയിലേക്കു മടങ്ങുമെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ വിമർശിച്ചിരുന്നു. ബിജെപി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും പ്രിയങ്ക വിമർശിച്ചു. റിപ്പോർട്ട് കാർഡും സ്വയം പുകഴ്ത്തലുമെല്ലാം നല്ലതു തന്നെ. ഞാൻ ദിവസവും സാധാരണക്കാരെ കാണുന്നുണ്ട്. അവരിപ്പോഴും ദുരിതത്തിലാണ്. 70 വർഷം ഭരണം കിട്ടിയിട്ടും എന്തു ചെയ്തെന്നാണ് ബിജെപി ചോദിക്കുന്നത്. വാക്ക് പാലിക്കുമെന്ന ഉറച്ച വിശ്വാത്തോടെയാണ് കോൺഗ്രസ് ജനങ്ങളെ സമീപിക്കുന്നത്. പ്രിയങ്ക പറഞ്ഞു.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്