കോഴിക്കോട് ആരോഗ്യ വകുപ്പിൽ നടത്തിയ പാർട്ട് ടൈം സ്വീപ്പർമാരുടെ നിയമനത്തിൽ വൻ അഴിമതി; നിയമവിരുദ്ധമായ നിയമനത്തിന് പിന്നിൽ സിപിഎം ശുപാർശയെന്നും ആരോപണം; ഫയൽ നോട്ടിൽ വ്യക്തമാക്കുന്ന സ്ഥാപനങ്ങളിലെ 24 ഒഴിവുകളിലേക്കുള്ള നിയമനവും വിവരാവകാശ പ്രകാരം ലഭിച്ച നിയമന വിവരങ്ങളും തമ്മിൽ 'അജഗജ അന്തരം' തന്നെ; അവസരങ്ങൾ ബാക്കിയുള്ള വിധവകളടക്കം '50 കഴിഞ്ഞവർ' പട്ടികയ്ക്ക് പുറത്ത്
മറുനാടൻ ഡെസ്ക്
കോഴിക്കോട് : സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് പിന്നിലുള്ള അഴിമതി തുടർക്കഥയാകുന്നു. കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിൽ പിടിഎസ് (പാർട്ട് ടൈം സ്വീപ്പർ) തസ്തികയിൽ നടത്തിയ നിയമനത്തിലെ അഴിമതിയും സ്വജന പക്ഷപാതവുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പിന്നിൽ സിപിഎം ശുപാർശയുണ്ടെന്ന ആരോപണവും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പ്രദീപ് പി പുതിയോട്ടിൽ എന്ന വ്യക്തി വിവരാവകാശ നിയമ പ്രകാരം യഥാർത്ഥത്തിൽ നടന്ന നിയമനത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ഇതിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് അവൻ അഴിമതിയുടെ കഥ പുറം ലോകമറിയുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്നിട്ടുള്ള അഴിമതി നിയമന ആരോപണങ്ങളിലെ ഏറ്റവും പുതിയതാണ് കോഴിക്കോട് ആരോഗ്യ വകുപ്പിൽ സംഭവിച്ചിരിക്കുന്നത്.
2018 നവംബറിൽ എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരം ഡിഎംഒ കൂടിക്കാഴ്ച്ച നടത്തുകയും ഈ വർഷം ജനുവരിയിൽ നടത്തുകയും ചെയ്ത നിയമനത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് രേഖകൾ സഹിതം കാട്ടി പ്രദീപ് പറയുന്നു. വിവരാവകാശ നിയപ്രകാരം ലഭിച്ച നിയമിച്ചവരുടെ വിവരങ്ങളും അതിനായി ഇന്റർവ്യു ബോർഡ് എഴുതിയ ഫയൽ നോട്ടുമാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2018 നവംബർ വരെ അതത് സ്ഥാപനങ്ങളിലായി 24 ഒഴിവുകൾ ഉണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.
എന്നാൽ ഫയൽ നോട്ടിൽ വ്യക്തമാക്കിയിരിക്കുന്ന സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കും പ്രദീപിന് വിവരാവകാശ പ്രകാരം ലഭിച്ച ഒഴിവിലേക്കും അല്ല നിയമനം നടത്തിയിട്ടുള്ളത് എന്നും നിയമനം നടത്തിയ ഒഴിവുകളിലെ പകുതിയിലധികവും ഫയൽ നോട്ട് പ്രകാരം തയാറാക്കിയവയല്ലെന്നും രേഖകളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒറ്റ വിധവയ്ക്ക് പോലും നിയമനം കൊടുത്തിട്ടില്ല. എന്നാൽ 50 കഴിഞ്ഞ 30 വിധവകളെ ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. 24 ഒഴിവുകളിൽ മൂന്ന് പേർ ഒഴികെ ബാക്കി ഇനിയും അവസരങ്ങൾ ബാക്കിയുള്ള ഉദ്യോഗാർത്ഥികളാണെന്നും പ്രദീപ് ചൂണ്ടിക്കാട്ടുന്നു.
നിയമനം ലഭിക്കാതെ വഞ്ചിതരായവരിൽ മിക്കവരും 50 വയസ് പിന്നിട്ടവരാണ്. മാത്രമല്ല ആറ് പേർ കക്കാട്ട് പ്രദേശത്തെ സമീപങ്ങളിലുള്ളവരാണെന്നും സിപിഎം ശുപാർശ പ്രകാരം നിയമവിരുദ്ധമായ നിയമനമാണ് നടന്നിരിക്കുന്നതെന്നും പ്രദീപ് ആരോപിക്കുന്നു. ഇത്തരത്തിൽ അഴിമതി നിറഞ്ഞ നിയമനം നടന്നതിന് പുറമേയാണ് ഉദ്യോഗാർത്ഥികളെ നിയമിച്ച വിവരം ഡിഎംഒ ഓഫീസ് നോട്ടീസ് ബോർഡിൽ ഇടാതെ രഹസ്യമായി വച്ചിരുന്നത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന ഒന്നാണ്. വിധവകൾക്ക് മുൻഗണന ലഭിക്കേണ്ട ഇത്തരത്തിലുള്ള സ്വീപർ പോസ്റ്റിലേക്ക് പോലും അർഹിക്കുന്ന പരിഗണന അവർക്ക് നൽകാതെ നിയമനം നടത്തിയെന്നും ഇത് കൃത്യമായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ തന്റെ പക്കലുണ്ടെന്നും പ്രദീപ് പറയുന്നു.
കമന്റ് ബോക്സുകളിൽ നിറഞ്ഞത് സിപിഎമ്മിനെതിരെയുള്ള ജനകീയ രോഷം
ആരോഗ്യ വകുപ്പിലെ അഴിമതി കാട്ടി പ്രദീപ് ഇട്ട പോസ്റ്റിന് തേടിയെത്തിയത് ഒട്ടേറെ കമന്റുകളാണ്. സിപിഎമ്മിനെതിരെയുള്ള ജനകീയ രോഷമാണ് കമന്റുകളിൽ തെളിഞ്ഞ് നിന്നിരുന്നത്. 'കിട്ടിയ ജോലി ഇല്ലാതാക്കുകയും ജോലി തരാം എന്ന് പറഞ്ഞ് പാർട്ടിയിൽ ചേർക്കുകയും..പ്രവർത്തിച്ചാൽ ജോലി തരാമെന്ന് പറയുന്ന സ്ഥിതിയാണ് ഇപ്പോൾ അരൂരിലെന്ന് അരൂർ നിവാസിയായ യുവാവ് കമന്റിട്ടിരുന്നു.
35 വർഷമായി താൻ ഇപ്പോഴും പരിഗണനയ്ക്ക് പുറത്താണെന്നും പോസ്റ്റിനെ തേടി കമന്റ് എത്തിയിരുന്നു. സ്വീപർ തസ്കികയുടെ പ്രായ പരിധി തേടി കമന്റ് ചെയ്തവരും കുറവല്ല. സിപിഎം എപ്പോഴും എടുക്കുന്ന നിലപാടുകൾ ഇതാകുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നിരത്തിയപ്പോൾ പറഞ്ഞ വാചകങ്ങളും പോസ്റ്റിനെ തേടിയെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്ന അഴിമതി നിയമനം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍