മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പാലക്കാട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠസിദ്ധി പൂജയുമായി ബിജെപിക്കാർ; പൂജ നടത്തിയത് മോദിയുടെ ജന്മനക്ഷത്രമായ അനിഴം ദിനത്തിൽ; പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വഴിവാടിൽ പങ്കുകൊള്ളാനെത്തി സ്ഥാനാർത്ഥി വി ടി രമ അടക്കമുള്ളവർ; മോദി ബദരിനാഥിലും കേദാർനാഥിലും ചുറ്റിത്തിരിയുമ്പോൾ ഭക്തിവഴിയിൽ അണികളും
ജംഷാദ് മലപ്പുറം
പാലക്കാട്: ഇന്ത്യൻപ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കാനായി പാലക്കാട് തൃത്താല കുമ്പിടിയിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ഠ സിദ്ധിപൂജ ബിജെപിക്കാർ, ആഗ്രഹസാഫല്യങ്ങൾക്കുപേരുകേട്ട ക്ഷേത്രത്തിൽവെച്ച് ബിജെപി പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂജാകർമങ്ങൾ നടത്തിയത്. പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫ വി.ടി രമ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.നാരായണൻ മാസ്റ്റർ, മലപ്പുറം ജില്ലാ ജന.സെക്ര രവിതേലത്ത്, മലപ്പുറം ജില്ലാ മീഡിയ കൺവീനർ മീത്തിൽ രവി എന്നിവർ ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് പൂജകൾ നടത്തിയത്.
നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ അനിഴംദിനമായ ഞായറാഴ്ച്ച തന്നെ പൂജ നടത്തിയത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് പൂജ നടത്തിയതെന്നും, അഗ്രഹ സാഫല്യത്തിനുള്ള പൂജയാണ് നടത്തിയതെന്നും, നരേന്ദ്ര മോദി തന്നെ വീണ്ടും ഇന്ത്യൻപ്രധാനമന്ത്രിയായി വരുമെന്ന് തങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായും പൂജ നടത്തിയ ശേഷം ബിജെപി പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനക്ഷത്രമായ ഇന്നുതന്നെയാണ് അദ്ദേഹം വാരാണസിയിൽ ജനവിധി തേടുന്നതും, മെയ് 19ന് അവസാനഘട്ട വോട്ട് നടക്കന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ നക്ഷത്രം കൂടിയായതിനാൽ ആനക്കരക്കടുത്തുള്ള പന്നിയൂർ ശ്രീവരാഹമൂർത്തി ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ പേരിലും അഖിലേന്ത്യാ അധ്യക്ഷന്റെ പേരിലും, സംസ്ഥാനത്തെ എൻ ഡി എ സ്ഥാനാർത്ഥികളുടെ പേരിലും അഭീഷ്ട സിദ്ധി പൂജ നടത്താൻ നേരത്തെ തന്നെ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നു ജനവിധി തേടുന്നത് മോദി മാത്രമായതിനാലാണ് അദ്ദേഹത്തിന്റേത് മാത്രം പൂജ നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്നു രാവിലെ രാവിലെ 10ഓടെയാണ് ബിജെപി പൊന്നാനി പാർലിമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തയത്.
കഴഞ്ഞ മാസം പ്രധാനമന്ത്രിക്കും ബിജെപി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എൻ.ഡി.എ സഥാനാർഥികളുടെ പേരിലും കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ അടക്കം മുട്ടറുക്കൽ ഉൾപ്പെടെയുള്ള വഴിവാടുകൾ നടത്തിയിരുന്നു. നരേന്ദ്ര ദാമോദർ ദാസ് മോദി-അനിഴം നക്ഷത്രം, അമിത് ഷാ- ഭരണി നക്ഷത്രം, ഇത്തരത്തിൽ പ്രധാനമന്ത്രിക്കും, ബിജെപി അഖിലേന്ത്യാ അധ്യക്ഷനും പുറമെ കേരളത്തിലെ 20 എൻ.ഡി.എ സഥാനാർഥികളുടെ പേരിലുമാണ് അന്ന് കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ അടക്കം മുട്ടറുക്കൽ ഉൾപ്പെടെയുള്ള വഴിവാടുകൾ നടത്തിയിരുന്നത്.
കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ - അവിട്ടം നക്ഷത്രം, കെ.സുരേന്ദ്രൻ ചിത്തിര, അൽഫോൻസ് കണ്ണന്താനം - പൂയ്യം, തുഷാർ വെള്ളാപ്പള്ളി - ഉത്രട്ടാതി, സുരേഷ് ഗോപി- ചോതി, ശോഭാസുരേന്ദ്രൻ-ഉത്രട്ടാതി, സി.കെ പത്മനാഭൻ-അശ്വതി, പി.സി. തോമസ്-പുരുപുരുട്ടാതി, വി.ഉണ്ണിക്കൃഷ്ണന്മാസ്റ്റർ-രോഹിണി, പ്രൊഫ.വി.ടി രമ-മകീര്യം, അഡ്വ. കെ.പി.പ്രകാശ്ബാബു-ഉത്രട്ടാതി, രവീശ് തന്ത്രി കുണ്ടാർ-വിശാഖം, എ.എൻ രാധാകൃഷ്ണൻ-പുണർതം, തുഷാർ വെള്ളാപ്പള്ളി-ഉത്രട്ടാതി, സി.കൃഷ്ണകുമാർ-ഭരണി, ഡോ.കെ.എസ് രാധാകൃഷ്ണൻ, ടി.വി ബാബു-പൂരം, താഴ്വ സഹദേവൻ, വി.കെ സജീവൻ-ചോതി, ബിജു കൃഷ്ണൻ-തിരുവോണം എന്നിങ്ങനെ സ്ഥാനാർത്ഥികളുടെ നാളുകൾ പ്രകാരം ലിസ്റ്റ് നൽകിയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നിന്നും മുട്ടറുക്കൽ നടത്തിയത്.
ഇതിന് പുറമെ പ്രത്യേക പൂജകളും വഴിവാടുകളും നടത്തി. തിരൂർ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ അവിൽ നിവേദ്യവും പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രത്തിൽ അഭീഷീ സിദ്ധിപൂജയും ബുക്ക് ചെയ്തു.ബിജെപി മലപ്പുറം ജില്ലാ മീഡിയാ കൺവീനർ മഠത്തിൽ രവിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരായ രജ്ഞിത്ത് കാടാമ്പുഴ, കൃഷ്ണകമാർ എടയൂർ, രാജേഷ്,, ശിവൻ ബാബു കാർത്തല എന്നിവരുടെ നേതൃത്വത്തിലാണ് അന്ന് പൂജകളും, വഴിപാടുകളും നടത്തിയത്. സ്ഥാനാർത്ഥികളുടെ ദോഷങ്ങൾ മാറാനും, തടസ്സങ്ങൾ നീങ്ങാനുമായാണ് ഇത്തരത്തിൽ വഴിപാടുകൾ നടത്തിയതെന്ന് വഴിപാടുകൾ നടത്താൻ നേതൃത്വം നൽകിയ ബിജെപി മലപ്പുറം ജില്ലാ മീഡിയാ കൺവീനർ മഠത്തിൽ രവി പറഞ്ഞു.
ഇതിന് പുറമെ പാലക്കാട് പന്നിയൂർ മൂർത്തി ക്ഷേത്രത്തിൽവെച്ച് അഭീഷ്ഠസിദ്ദി പൂജ നടത്താനും ബുക്ക് ചെയ്തിട്ടുണ്ടെന്നും ഈപൂജയും ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹങ്ങൾ സഫലമാകാനുള്ള പൂജയാണിത്, ചലച്ചിത്രനടനും സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി പലപ്പോഴും സന്ദർശിക്കാറുള്ള ക്ഷേത്രമാണിത്, നേരത്തെ ഈക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സൂരേഷ്ഗോപി സാമ്പത്തിക സഹായം കൈമാറിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്, ശബരിമല വിഷയവും സമരവും തിരഞ്ഞെുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ്പാർട്ടി കണക്ക് കൂട്ടുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ മൂന്നു മണ്ഡലങ്ങളിലാണ് കൂടുതൽ വിജയ പ്രതീക്ഷ നിലനിർത്തുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തിൽ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. കോൺഗ്രസിന്റെ ശശി തരൂർ മികച്ച സ്ഥാനാർത്ഥിയാണെങ്കിലും ഇടതുമുന്നണി വോട്ടുമറിച്ചില്ലെങ്കിൽ കുമ്മനത്തിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നു.തിരുവനന്തപുരം കഴിഞ്ഞാൽ ബിജെപി ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം ഏറ്റവും ശക്തമായ മണ്ഡലം എന്നതാണ് പത്തനംതിട്ടയിൽ ബിജെപിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ശബരിമല സമരത്തിലൂടെ ലഭിച്ച ജനപിന്തുണയും വോട്ടാക്കിമാറ്റാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍