മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായി; കമ്യൂണിസ്റ്റുകളുടെ 'അദ്ധ്വാനിക്കുന്ന വർഗ്ഗം' സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ല; എല്ലാ മെഷീനും ആക്സ്പെക്ട് ചെയ്യുന്നതരം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞതുമില്ല; ഇടതിന് സംഭവിച്ചത്: സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
സിപിഎം അനുഭാവികളെ തെരഞ്ഞെടുപ്പ് പരാജയം ഒരു ദിവസത്തേക്ക് മുറിപ്പെടുത്താറുണ്ട്.പക്ഷെ നേതാക്കൾ അക്ഷോഭ്യരായാണ് നിലകൊള്ളാറുള്ളത്. അവർ വോട്ടെണ്ണൽ ദിവസം ട്രെൻഡ് നോക്കും. അനുകൂലമല്ലെന്നു കണ്ടാൽ ടി.വി.ഓഫ് ചെയ്യും. തുടർന്ന് റിസൾട്ടുമായി താദാത്മ്യം പ്രാപിക്കും. പിന്നീട് അവരൊരു പ്രസ്താവനയിറക്കും. ആ പ്രസ്താവന മതി അണികൾക്ക് ഉഷാറാകാൻ. എത്ര സീറ്റിൽ തോറ്റാലും തോറ്റത് ഞങ്ങളല്ല, മറ്റവരാണ് എന്ന് കണക്കുകൾ വെച്ച് സ്ഥാപിക്കുക, ജയിച്ച കക്ഷി വേറെ എവിടെയെങ്കിലും തോറ്റിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുക, പാർട്ടിയെ തോൽപ്പിച്ച ജനങ്ങളെ ആവശ്യത്തിനനുസരിച്ച് വർഗ്ഗീയ വാദികളും കൊളോണിയൽ ചിന്താസരണികളുമാക്കുക,
ചുരുക്കത്തിൽ പറഞ്ഞാൽ 'ജനവിധി അംഗീകരിക്കാതിരിക്കുക' എന്ന ലൈനിലാണ് അവരുടെ സഞ്ചാരം.
എന്താണിവരുടെ കുലുങ്ങാത്ത മാനസികാവസ്ഥയുടെ രഹസ്യം?
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയായി പ്രായോഗികമായി മാറിയെങ്കിലും സിപിഎം നേതാക്കൾ ഇന്നും സൈദ്ധാന്തിക തലത്തിലാണ് നിൽക്കുന്നത്. താത്വികം എന്ന് സിനിമാക്കാർ പറയും. പ്രസ്തുത തലത്തിൽ തെരഞ്ഞെടുപ്പ് വെറും മാർഗ്ഗം മാത്രമാണ്. റാഡിക്കൽ ആയി ഒന്നും അതിലില്ല. വിപ്ലവവും ഭരണകൂടത്തെ മാറ്റുകയുമാണ് കമ്യൂണിസ്റ്റുകാരന്റെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഒരു പാർട്ടി ബൂർഷ്വാ പാർലമെന്റിൽ പങ്കെടുക്കുന്നത് വെറും അടവ് എന്ന നിലക്കാണ്. ബൂർഷ്വാസി ഉണ്ടാക്കുന്ന പാർലമെന്റിൽ കമ്യൂണിസ്റ്റുകൾ പങ്കെടുക്കാമോഎന്ന ചോദ്യത്തിന് ലെനിന്റെ പുസ്തകത്തിൽ നിന്ന്സൈദ്ധാന്തിക പച്ചക്കൊടി കിട്ടിയതിനെ തുടർന്നാണ് ഒരു അടവ് എന്ന നിലയിൽ ബൂർഷ്വാ ജനാധിപത്യമൊക്കെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾസ്വീകരിച്ചു തുടങ്ങിയത്.
ഇന്നും സിപിഎം എന്ന പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നത് 'തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമാണ് പാർട്ടിയുടെ ലക്ഷ്യം' എന്നാണ്. അതായത് സിപിഎമ്മിന് ഇന്ത്യയിൽ നിർണ്ണായക ഭൂരിപക്ഷം കിട്ടിയാൽ തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. മറ്റൊരു കക്ഷി ഇന്ത്യയിൽ ഉണ്ടാകില്ല. സിപിഎമ്മിന്റെ തൊഴിലാളി വർഗ്ഗ രാഷ്ട്രത്തിന്റെ സ്ഥാനത്ത് ബി.ജെപി മുന്നോട്ട് വെക്കുന്നത് ഹിന്ദു രാഷ്ട്രമാണ്. മതമാണ് അവരുടെ ടൂൾ. വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച് സിപിഐയും സിപിഎമ്മും ഇന്ത്യയിൽ പരാജയപ്പെട്ടപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച ബി.ജെപി ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനായി.(ബി.ജെ പി ക്ക് 2014 ൽ സാധിച്ച ഈ കാര്യം മുസ്ലിം ലീഗിന്എത്രയോ നാൾ മുമ്പ്സാധിച്ചു എന്നോർക്കണം. )
മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. കമ്യൂണിസ്റ്റുകൾ മുന്നോട്ട് വെച്ച 'അദ്ധ്വാനിക്കുന്ന വർഗ്ഗം 'എന്ന സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ലാത്തതിനാൽ അത് ഇൻസ്റ്റാൾ ചെയ്യേണ്ടിയിരുന്നു. പക്ഷെ എല്ലാ മെഷീനും ആക്സ്പെക്ട് (accept) ചെയ്യുന്ന തരം സോഫ്റ്റ് വെയർ കമ്യൂണിസ്റ്റുകൾക്ക് രൂപപ്പെടുത്താൻ കഴിഞ്ഞതുമില്ല. അതിനുള്ള ടെക്നീഷ്യന്മാരെ അവർക്ക് കിട്ടിയതുമില്ല.
വർഗ്ഗം അടിസ്ഥാനമാക്കിജനങ്ങളെ വിഭജിക്കാൻ ശ്രമിച്ചകമൂണിസ്റ്റുകളേക്കാൾ മെച്ചപ്പെട്ട റിസൾട്ട് ജാതിയെ അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ച മായാവതി, ലല്ലു എന്നിവർക്ക് കിട്ടിയിരുന്നു. പക്ഷെ മതം എന്ന ടൂളിന്റെ ഹൈമാസ്റ്റ്പ്രഭയിൽകമ്യൂണിസവും ജാതിവാദവുമെല്ലാം നിഷ്പ്രഭമാകുമെന്ന് ബി.ജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ബിജെപി ആയാലും സിപിഎം ആയാലുംലീഗ്ആയാലും ബിഎസ്പിആയാലും ഇക്കൂട്ടരെല്ലാംവ്യക്തികളെകാണുന്നത് വെറും പറ്റങ്ങൾ ആയാണ്.ഒന്നുകിൽ ഒരു മതത്തിലെ അംഗം. അല്ലെങ്കിൽ ഒരു ഗോത്രത്തിലെഅംഗം. അവർക്ക് വ്യക്തികളെന്നത് സമൂഹ ശരീരത്തിലെ വെറും രോമങ്ങൾ ആണ്. മതഗോത്രത്തിനോ പാർട്ടി ഗോത്രത്തിനോ വേണ്ടി ജനിച്ച് അതിന്റെ മാനം കാത്ത് ജീവിച്ച് അതിനായി മരിക്കേണ്ട വെറും രോമങ്ങൾ. വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം എന്ന് മാർക്സിസ്റ്റ് മോഡൽ സിദ്ധാന്തിക്കുന്നു.അംഗമല്ല ഗോത്രമാണ് പ്രധാനം എന്ന് മതമോഡൽ സിദ്ധാന്തിക്കുന്നു. ഇത്തരം മോഡലുകൾക്ക് പ്രഭാവമുള്ളിടത്ത് വ്യക്തികളേക്കാൾ പ്രാധാന്യം രക്തസാക്ഷിക്കും ബലിദാനിക്കുമായിരിക്കും എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഇത്തരം മോഡലുകൾ ശരിയെന്ന് ധരിക്കുന്നവരാണ് ഇന്ത്യക്കാരിലധികവും.
ഈ നില വ്യക്തിയെ പരമപ്രധാനമായി കാണുന്ന ചിന്താപദ്ധതികൾക്ക് ആശ്വാസകരമല്ല. സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന സ്വതന്ത്ര വ്യക്തികളുടെ കൂട്ടമായി സമൂഹം പരിണമിക്കണമെന്നാഗ്രഹിക്കുന്നവർക്ക് മതത്തിന്റെയും ജാതിയുടെയും വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ഗോത്രരാഷ്ട്രീയ മോഡലുകൾ അംഗീകരിക്കാനാകില്ല കാരണം ആ മോഡലിൽ വ്യക്തിയില്ല. വർഗ്ഗവും മതവും ജാതിയും മാത്രമെ ഉള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍