ഗുരുവായൂരമ്പലത്തിൽ ദാമ്പത്യ ജീവിതം തിരിച്ചുകിട്ടാൻ കണ്ണീരോടെ ഒറ്റയടി പ്രദക്ഷിണം നടത്തി മഞ്ജു വാര്യർ; ആ സമയം ഒത്തുതീർപ്പ് വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകൾ മീനാക്ഷിയെ ഒപ്പം നിർത്താനുള്ള കളികളിലും; കോടതിയിൽ മകളുടെ മൊഴി എതിരാകുമ്പോൾ അമ്മയോടൊപ്പം വിടാൻ അനുവദിക്കരുതെന്നായിരുന്നു ദിലീപിന്റെ കണക്കുകൂട്ടൽ; പല്ലിശേരിയുടെ പരമ്പര 'ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് 'തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 22
വിവാഹ മോചനക്കേസ് തുടരുന്നതിനിടയിൽ ദിലീപും മഞ്ജു വാര്യരും തിരക്കിലായിരുന്നു. തിരക്കിനിടയിൽ ഇരുവരും ഗുരൂവായൂരമ്പലത്തിൽ എത്തി വഴിപാടുകൾ കഴിച്ചു. അതറിഞ്ഞ ഒരു വിഭാഗം ഏറെ സന്തോഷത്തിലായിരുന്നു. അവർ പരിചയമുള്ളവരെയെല്ലാം വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.
മഞ്ജു വാര്യരും ദിലീപും ഗുരുവായുരമ്പലത്തിൽ
വിവാഹ മോചനക്കേസ് തുടരുന്നതിനിടയിൽ ദിലീപും മഞ്ജു വാര്യരും തിരക്കിലായിരുന്നു. തിരക്കിനിടയിൽ ഇരുവരും ഗുരൂവായൂരമ്പലത്തിൽ എത്തി വഴിപാടുകൾ കഴിച്ചു. അതറിഞ്ഞ ഒരു വിഭാഗം ഏറെ സന്തോഷത്തിലായിരുന്നു. അവർ പരിചയമുള്ളവരെയെല്ലാം വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.
ദിലീപേട്ടനും മഞ്ജു ചേച്ചിയും ഒരുമിച്ച് വന്ന് ഗുരൂവായുരമ്പലത്തിൽ തുലാഭാരം നടത്തി. എല്ലാവർക്കും സന്തോഷം നൽകുന്ന വാർത്ത. കേട്ടവർ കേട്ടവർ തങ്ങൾക്ക് പരിചയുമുള്ളവരെ വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചു. അങ്ങിനെ ദിലീപും മഞ്ജുവാര്യരും ഒരുമിച്ചു വന്നു ഗുരുവായൂരമ്പലത്തിൽ എന്ന വാർത്തയ്ക്കു പ്രചാരം ലഭിച്ചു. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല. രണ്ടു പേരും ഒരുമിച്ചായിരുന്നില്ല. ഗുരുവായൂരമ്പലത്തിൽ വന്നത്. ദിലീപ് മകൾ മീനാക്ഷിയോടൊപ്പവും മഞ്ജു വാര്യർ അമ്മ ഗിരിജാ വാര്യരോടൊപ്പവുമാണ് ഗുരുവായൂരിൽ വന്നത്.
ദിലീപിന് തിരക്കിന്റെ നാളുകളായിരുന്നു. സിനിമാഭിനയം കൂടാതെ ചലച്ചിത്ര നിർമ്മാണം വിതരണം, തിയേറ്റർ ഉടമ, ഹോട്ടൽ മുതലാളിയായി തിരക്കോടു തിരക്ക്. എല്ലായിടത്തും നേരിട്ടു തന്നെ ദിലീപിന്റെ സാമീപ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാ രംഗത്തും വൻ വിജയം വരിക്കാൻ കഴിഞ്ഞത്. സ്വന്തം പരിശ്രമം കൊണ്ടാണ് വലിയ സാമ്പത്തിക നിലയിലെത്തിയതെങ്കിലും പല നടീനടന്മാരെയും വിറപ്പിച്ചു നിർത്താനുള്ള സൂത്രങ്ങളും തെളിവുകളും ദിലീപിന്റെ പക്കൽ ഉണ്ടായിരുന്നു. ആരെങ്കിലും തനിക്കെതിരെ നീങ്ങുന്ന പക്ഷം അതൊക്കെ ജനങ്ങൾക്കു മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലും കാണിക്കുമെന്ന് തമാശയും ഗൗരവത്തോടെയും പറഞ്ഞിരുന്നു,
അതുകൊണ്ട് കയ്യിലുള്ളതൊന്നും നഷ്ടപ്പെടാതെ മറ്റെല്ലാം വെട്ടിപ്പിടിക്കുന്നതിനിടയിലാണ് വിവാഹമോചനത്തിനു കേസ് കൊടുത്തത്. അത് എത്രയും വേഗം വിധിയാകുന്നതിനു വേണ്ടി തൃശ്ശൂർ കോടതിയിൽ നിന്നും കേസ് എറണാകുളത്തെ കുടുംബ കോടതിയിലേക്കു മാറ്റി.
മഞ്ജുവുമായി ഒരു ഒത്തുതീർപ്പും വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകൾ മീനാക്ഷിയെ തന്റെ ഒപ്പം നിർത്താനുള്ള കളികൾ കളിച്ചു. കോടതിയിൽ മകളുടെ മൊഴി അമ്മക്കെതിരാകുമ്പോൾ അമ്മയോടൊപ്പം മകളെ വിടാൻ കോടതി അനുവദിക്കില്ല. ഇതു തന്നെയായിരുന്നു ദിലീപിനും വേണ്ടത്. അതുകൊണ്ട് സർവ്വ ഐശ്വര്യങ്ങളും ശത്രുവിനു തകർച്ചയും ഉണ്ടാകുന്നതിനു വേണ്ടിയും മറ്റുമായിരുന്നു ദിലീപ് ഗുരുവായൂരമ്പലത്തിൽ പോയതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
ദിലീപ് ഗുരുവായൂരമ്പലത്തിൽ എത്തിയ വാർത്ത അറിഞ്ഞത് മുതൽ മാധ്യമ പ്രവർത്തകരും ചാനലുകാരും അവിടെ എത്തി. എല്ലാവരോടും നല്ല വാക്കുകൾ പറഞ്ഞു. എന്തിനാണ് വഴിപാടകൾ ചെയ്തതെന്ന് ചോദ്യത്തിനു മാത്രം ദിലീപ് ഉത്തരം പറഞ്ഞില്ല. വിഷയം മാറാതെന്നോണം ചിലരുടെ തോളത്തു വന്നു തട്ടി ചിരിച്ചു കൊണ്ടു പറയും. അതൊന്നും പറയില്ല. പറഞ്ഞാൽ വഴിപാടിന്റെ ശക്തി നഷ്ടപ്പെടും.
അതെ, അതെ, ആർക്കിട്ട് പണിയാനാണ് ഇവിടെ വന്നതെന്നു എല്ലാവർക്കും അറിയാം. ഒരു പത്ര പ്രവർത്തകന്റെ സംസാരം ദിലീപിനിഷ്ടമായി. എങ്കിൽ പിന്നെ എന്നോടു ചോദിക്കാത നിങ്ങൾക്കിഷ്ടമുള്ളത് എഴുതക്കോളൂ. ഒരു ചോദ്യം കൂടി. മഞ്ജു ചേച്ചിയുമായി വേർപിരിയുമോ?
അതൊക്കെ കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. മകളെക്കൊണ്ട് മഞ്ജു ചേച്ചിക്കെതിരെ മൊഴി കൊടുപ്പിച്ചതെന്തിനാണ്? രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കെങ്ങനെ കിട്ടി? അപ്പോൾ ഞങ്ങൾ അറിഞ്ഞത് സത്യമാണല്ലോ? ദിലീപ്... നിങ്ങൾക്കിടയ്ക്ക് മകളെ വലിച്ചിഴയ്ക്കരുതായിരുന്നു. വേർപിരിഞ്ഞാലും കുട്ടിയുടെ അച്ചനും അമ്മയും നിങങൾ ഇരുവരും മാത്രമാണ്. അവിടെ പകരം വെയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. അവരിൽ ഒരാളുടെ തോളത്തു പിടിച്ചു നടന്നു കൊണ്ട് ദിലീപും പറഞ്ഞു: വേർ പിരിയൽ എനിക്ക് തീരെ താൽപ്പര്യമില്ല. പക്ഷെ ഞങ്ങൾ രണ്ടു പേർക്കും യോജിച്ചു പോകാൻ പറ്റാത്ത അവസ്ഥ വന്നു. ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാകും, എന്നുപറഞ്ഞ് ദിലീപ് രക്ഷപ്പെട്ടു.
അതേ സമയം മഞ്ജുവാര്യർ ഒരു ദിവസം മുഴുവൻ പ്രാർത്ഥനയുമായി കഴിച്ചു കൂടി. പുലർച്ചെ മൂന്നു മണിക്ക് നിർമ്മാല്യ ദർശനം നടത്തി. രാത്രി അവസാന ചടങ്ങായ തൃപ്പുക കഴിഞ്ഞാണ് മഞ്ജു വാര്യരും അമ്മയും തൃശ്ശൂരിലെ വീട്ടിലേക്ക് പോയത്. നിർമ്മാല്യ ദർശനം മുതൽ ഓരോ പൂജയ്ക്കും ഗുരുവായുരപ്പനെ തൊഴുതിരുന്നത് വ്യത്യസ്ത വസ്ത്രം ധരിച്ചായിരുന്നു. കസവ് സാരിയാണ് പകൽ ധരിച്ചത്. കറുത്ത ബ്ലൗസും കറുത്ത ബോർഡുള്ള സാരിയുമായിരുന്നു രാത്രിയിലെ വേഷം. വിഷാദ ഭാവത്തിൽ ഭജനയിരുന്ന മഞ്ജുവാര്യർ ഭജനയുടെ എല്ലാത്തരത്തിലുള്ള ചിട്ടകൾ പാലിച്ചു കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദുഃഖങ്ങൾ ഇല്ലാതാക്കുന്നതിനു ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും തൊഴിലിൽ അഭിവൃദ്ധിക്കും മറ്റുമായിട്ടായിരുന്നു ഭജന.
ഉഷ: പൂജയ്ക്കും ഉച്ച പൂജയ്ക്കുമൊക്കെ നാലമ്പലത്തിനുപുറത്ത് ധ്യാന നിരതനായി വിഷ്ണുസഹ്രസ നാമം ജപിച്ച് നിൽക്കുകയായിരുന്നു മഞ്ജുവാര്യർ. ഉച്ച ഭക്ഷണം മാത്രമായിരുന്നു.വൈകുന്നേരം നാലര മണിക്ക് നട തുറന്നപ്പോൾ ഒറ്റയടി പ്രദക്ഷിണവും നടത്തി. ഏറെ മനസ്സുലഞ്ഞ് കണ്ണീരുമായിട്ടാണ് മഞ്ജു വാര്യർ അമ്പലത്തിൽ എത്തിയിരുന്നത്. എന്നാൽ, ഗുരുവായുരമ്പലത്തിൽ സമയം ചെലവഴിച്ചതിന് ശേഷം സന്തോഷവതിയായി കാണപ്പെട്ടു.
തന്നെ സമീപിച്ച മാധ്യമ പ്രവർത്തകരെ പൂജയും പ്രാർത്ഥനയും കഴിയുന്നതുവരെ അകറ്റി നിർത്തി. തന്ത്രപൂർവ്വം അവരിൽ നിന്നും രക്ഷപ്പടെണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഒരുകാര്യം തറപ്പിച്ചു പറഞ്ഞു. ദിലീപിനെക്കുറിച്ച് മോശമായി ഞാനൊന്നും പറയില്ല. നിങ്ങൾക്കാവശ്യം നല്ലവാർത്തകളല്ല, സെൻസേഷനലായ വാർത്തകളാണ്് എന്നറിയാം. എന്നാൽ ആ രീതിയിൽ ഒരു വാർത്തയും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. അത്തരം ചോദ്യങ്ങൾ ചോദിക്കില്ലെന്നും എന്നാൽ ഗുരൂവായുരമ്പലത്തിൽ വന്ന് തുലാഭാരവും മറ്റു വഴിപാടുകളും നടത്തിച്ച് ദിലീപിനെ തിരികെ കിട്ടാനല്ലേ എന്നു ചോദിച്ചു.
'ഞാൻ എനിക്കും കുടുംബത്തിനും വേണ്ടിയാണ് ഇവിടെ പ്രാർത്ഥിച്ചത്. ദിലീപേട്ടനും ഞാനും നിയമപ്രകാരം വേർപിരിഞിട്ടില്ല. ഞാനൊരിക്കലും വേർപിരിയൽ ആഗ്രഹിച്ചിട്ടുമില്ല. ഞാൻ എന്റെ ഭർത്താവ് ഞങ്ങളുടെ മകൾ മീനാക്ഷി, ഇതാണ് ഞങ്ങളുടെ കുടുംബം. ഈ കുടുംബത്തോടൊപ്പം ജീവിക്കാനും സന്തോഷിക്കാനുമാണ് എന്റെ ആഗ്രഹം. അതിനു സാധിക്കണമെന്ന് കരിതിയാണ് ഞാൻ വന്നത്.'
എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നം?
'ങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. പക്ഷെ ഞങ്ങൾക്കിടയിൽ മറ്റൊരു സ്ത്രീ ഉണ്ടാകാൻ പാടില്ല. അത് കാവ്യയാണോ
എന്നു ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ എന്റെ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്.
മകളെ ദിലീപ് എതിരാക്കിയല്ലെ?
ഇല്ല, മക്കൾ അച്ഛനും അമ്മയ്ക്കും അവകാശപ്പെട്ടതാണ്. ഇണക്കങ്ങൾ പോലെ പിണക്കങ്ങളും ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാകും. പരഹരിക്കാവുന്നവ പരിഹരിച്ചു മുന്നോട്ടു പോകും. അതിനു കഴിഞ്ഞില്ലെങ്കിൽ വിധിക്കു വിട്ടു കൊടുക്കും. എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ മകൾ ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്. ആരും മകളെ ഞങ്ങളിൽ നിന്നും അകറ്റിയിട്ടില്ല. പിന്നെ എന്തു കൊണ്ടാണ് മകൾ ദിലീപിന്റെ കൂടെ വന്നത്. അച്ഛന്റെ കൂടയെല്ലെ മകൾ വന്നത്. എന്റെ കൂടെ വന്നത് എന്റെ അമ്മയല്ലേ. അങ്ങിനെ കണ്ടാൽ മതി. എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് മഞ്ജു വാര്യരും അമ്മയും വീട്ടിലക്ക് പോയി.
തങ്ങൾ തമ്മിൽ ശത്രുതയില്ലെന്നും സൗന്ദര്യപ്പിണക്കം മാത്രമാണെന്നും മറ്റുള്ളവരെ ധരിപ്പിക്കാനാണ് മഞ്ജുവാര്യയും ദിലീപും ശ്രമിച്ചത്. അതു കൊണകള്ളത്തരമാണന്ന് ഇരുവരുരെയും ഇഷ്ടപ്പെന്നവർ തിരിച്ചരിഞ്ഞു. ദിലീപിനേക്കാൾ പ്രശ്നക്കാർ മഞ്ജുവാര്യരും മഞ്ജുവിനെ ഇല്ലാതാക്കാൻ ദിലീപും അവരുടതായ രീതിയിൽ അടിയൊഴുക്കികൾ ഉണ്ടാക്കി#ിരുന്നു.
തനിക്കു ജനങ്ങളുടെ പിന്തുണ വേണ്ടുവോളമുണ്ടെന്നും മലയാള സിനിമയിൽ മറ്റൊരു നായിക നടിക്കും ഇതുവരെ സാധിക്കാത്ത ആരാധികരുടെ കൂട്ടായ്മയുണ്ടെന്നും തെളിയിക്കുന്ന രീതിയിലായിരുന്നു കേരളത്തിന്റെ പല ഭാഗത്തും മഞ്ജുവാര്യർക്ക് ലഭിച്ച വരവേൽപ്പ്. ഒപ്പം തന്നെ മഞ്ജു വാര്യർ ഫാൻസ് അസോസിയേഷൻ കൂടി നിലവിൽ വന്നതോടെ ദിലീപിന്റെ കണക്കുകൂട്ടലുകൾ തെറ്റി. മഞ്ജു വാര്യർ രണ്ടു കൽപ്പിച്ചാണ് ഇറങ്ങിയതെന്നു മനസ്സിലാക്കാൻ ദിലീപിനു രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. പല രീതിയിൽ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ രംഗത്തു നിൽക്കുകയാണ് മഞ്ജു. അതു കൊണ്ട് പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു ദിലീപ്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ചെയർപേഴ്സണായിരുന്ന അനശ്വരൻ, ജോഷിമ, മീര ചാൾസ്, ഷീലാ മനോഹർ, നീമ, പ്രീതി സന്തോഷ്, പാർവ്വതി എന്നിവർ ചർന്നാണ് മലാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയത്. കേരളത്തിലെ സ്ത്രീകളുടെ ഇഷ്ട നായിക എന്ന രീതിയിലാണ് 14 വർഷത്തിനുശേഷം മഞ്ജു വാര്യർ സിനിമയിൽ തിരിച്ചു വന്നത്.
തുടർന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും മഞ്ജു വാര്യർ ഫാൻസ് അസോസിയേഷനുകൾ രൂപം കൊണ്ടു. അതെങ്ങിനെ തകർക്കാം എന്ന ചിന്തയായിരുന്നു ദിലീപ് ക്യാമ്പിൽ. മറ്റുള്ളവർ അറിയാതിരുന്നതിനും അതിനു പിന്നിൽ ദിലീപാണെന്നും യാതൊരു വിധ തെളിവുകളും ഉണ്ടാകാൻ പാടില്ലെന്നും ദിലീപ് ഫാൻസ് അസോസിയേഷനിലെ നേതാവും ഗുണ്ടയും ദിലീപിനു വേണ്ടി എന്തു വൃത്തി കേടുകൾ ചെയ്യാൻ മടിയില്ലാത്ത ചെറുപ്പക്കാരനെ ഉപയോഗപ്പെടുത്തി. ദിലീപിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണന്ന് പറഞ്ഞ് ഫാൻസ് നേതാവ് ഇലയ്ക്കും മുള്ളിനും കേടില്ലാത്തവണ്ണം മഞ്ജു വാര്യരുടെ ഫാൻസ് അസോസിയേഷനെ മുളയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി.
ഇക്കാര്യം ദിലീപ് ക്യാമ്പിൽ നിന്നും ആരോ ചോർത്തിയെടുത്ത് മഞ്ജു വാര്യർ ഫാൻസിനു കൈമാറി. അതോടെ മഞ്ജു വാര്യർ ഫാൻസ് കൂടുതൽ സജീവമായി.ഇതിനിടയിലാണ് ഒരു രഹസ്യം അറിഞ്ഞത്. തന്റെ കുടുംബ തകർച്ചയ്ക്കു താൻ നായികയായി വളർത്തി കൊണ്ടു വന്ന നടിയാണ് തന്റെ കുടുംബ തകർച്ചയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. അതോടെ ദിലീപ് ഒരു തീരുമാനം എടുത്തു. ആ നടി ഇനി മലയാള സിനിമയിൽ വേണ്ട. ഇത് ദിലീപിന്റെ വാശി. പക്ഷെ പിന്നീട് സംഭവിച്ചതൊന്നും നടി അറിഞ്ഞില്ല. സിനിമകളുടെ എണ്ണം കുറഞ്ഞത് പോലും ദിലീപിന്റെ കൈകൾ ഉണ്ടെന്നു വിശ്വസിച്ചില്ല. അതേ സമയം അഭിനയിക്കാൻ വിളിച്ചിരുന്നവർ പോലും ദിലീപിനെ ഭയന്ന് നടിയെ സഹകരിപ്പിക്കേണ്ടില്ലെന്നു തീരുമാനിച്ചു. ദിലീപിന്റെ കള്ളക്കളികൾക്കെല്ലാം ചിലർ നടിയെ അറിയിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്