ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായപ്പോൾ പ്രസാദ് പട്ടികയെടുത്ത് വീശി അടിച്ചു; തിരിച്ചടിയായി എയർഗൺ കൊണ്ട് അവന്റെ തലയുടെ ഇടത്-വലത് ഭാഗത്ത് ആഞ്ഞടിച്ചു; രണ്ടാമത്തെ അടിയിൽ തോക്ക് കഷണങ്ങളായി; മറിഞ്ഞുവീണ അവന്റെ വയറിലും നെഞ്ചിലുമെല്ലാം ചവിട്ടി; മരിച്ചെന്ന് അറിയുന്നത് നേരം പുലർന്ന ശേഷം; മദ്യത്തെ ചൊല്ലിയുള്ള തർക്കം സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സജീവൻ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരനായ പ്രസാദിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ വിശദീകരിച്ച് പ്രതിയ സജീവൻ. പ്രസാദിനെ ശനിയാഴ്ച പുലർച്ചെയാണു ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാര തർക്കത്തിന്റെ പേരിലുണ്ടായ ദാരുണ കൊലപാതകമാണ് ഇത്. സജീവൻ ഉപയോഗിച്ചിരുന്ന തോക്ക് തകർന്ന നിലയിൽ മൃതദേഹത്തിനടുത്തു കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്.
സജീവന്റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദ്. തൊഴിലാളി, മുതലാളി വേർതിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയിൽ ഉണ്ടായിരുന്നില്ല. അടുപ്പം കൊപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഒന്നിച്ചുള്ള മദ്യപാനം പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും ഒന്നിച്ചു മദ്യപിക്കാനിരുന്നു. വൈകുന്നേരമായപ്പോഴേക്കും അര ലീറ്റർ മദ്യം രണ്ടുപേരും കൂടി കുടിച്ചു. ടൗണിൽ നിന്ന് അര ലീറ്റർ മദ്യം കൂടി വാങ്ങി വന്നു. ഇതിൽ നിന്ന് ഓരോ പെഗ് ഇരുവരും കുടിച്ചു. ബാക്കി വന്ന മദ്യം ടെറസിനു മുകളിൽ വച്ച ശേഷം വീട്ടിൽ പൊയ്ക്കൊള്ളാൻ സജീവൻ പ്രസാദിനോടു പറഞ്ഞു. പിന്നീട് സജീവൻ വരുമ്പോൾ വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം പ്രസാദ് കഴിച്ചുതീർത്തതാണ് പര്കോപനത്തിന് കാരണമായത്. സജീവൻ പറയുന്നത് ഇങ്ങനെ:
'ആദ്യം അവൻ തെറിയും വിളിച്ച് പട്ടികകൊണ്ട് അടിച്ചു.അപ്പോൾ ഞാൻ ഒഴിഞ്ഞുമാറി. എന്റെ കൈവശം എയർഗൺ ഉണ്ടായിരുന്നു. ഇതുകൊണ്ട് തലയുടെ ഇടത്തും വലത്തും ഭാഗത്തായി ആഞ്ഞടിച്ചു. രണ്ടാമത്തെ അടിയിൽ തോക്ക് കഷണങ്ങളായി. മറിഞ്ഞുവീണ അവന്റെ വയറിലും നെഞ്ചിലുമെല്ലാം ചവിട്ടി. കഴുത്തിൽപ്പിടിച്ച് പൊക്കി നോക്കുമ്പോൾ അനക്കമില്ലായിരുന്നു. രക്തം കയ്യിൽ പുരളുകയും ചെയ്തു. പിന്നിലെ മുറിയിലെത്തി. മദ്യലഹരിയിലായിരുന്നതിനാൽ കിടന്നപാടെ ഉറങ്ങി. മരിച്ചെന്ന് അറിയുന്നത് നേരം പുലർന്ന ശേഷം.'
വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചതിന്റെ പേരിൽ സുഹൃത്തായ കുഴിപ്പിള്ളീൽ പ്രസാദിനെ കൊലപ്പെടുത്തിയത് സംഭവത്തിൽ പാലീസ് പിടിയിലായ കാട്ടുചിറ സജീവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ.ഇന്ന് പുലർച്ചെ പോത്താനിക്കാട് സി ഐ സുരേഷ്കുമാർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സജീവ് പ്രസാദിനെ ആക്രമിച്ച രീതിയും തുടർന്ന് നടന്ന സംഭവങ്ങളും അടുക്കും ചിട്ടയുമായി വിശദീകരിച്ചത്.
രാവിലെ എട്ടുമണിക്ക് പോത്താനിക്കാട് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ നിന്നും അരകുപ്പി മദ്യം വാങ്ങി ഇരുവരും കഴിച്ചിരുന്നു.പിന്നീട് വൈകിട്ട് വീണ്ടും അരകുപ്പി മദ്യം കൂടി വാങ്ങി. ഇതിൽ ഓരോ പെഗ്ഗ് കഴിച്ചശേഷം പിരിഞ്ഞു.അവശേഷിച്ച മദ്യം ടെറസിൽ സൂക്ഷിച്ചു.രാത്രി ഇതിൽ നിന്നും ഒരു പെഗ്ഗ് കൂടി അടിക്കാൻ സജീവ് ടെറസിലെത്തി.
ഈ സമയം പ്രസാദ് ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.മദ്യക്കുപ്പി വച്ചിടത്ത് കണ്ടില്ല.തുടർന്ന് പ്രസാദിനെ വിളിച്ചുണർത്തി മദ്യക്കുപ്പി കണ്ടോ എന്ന് ചോദിച്ചു.മദ്യം അകത്താക്കിയെന്ന് പ്രസാദ് പറഞ്ഞപ്പോൾ ഉടൻ മദ്യം വേണമെന്നായി സജീവ്. പിന്നെ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി.ഉന്തും തള്ളിനുമിടയിൽ കൈയിൽക്കിട്ടിയ പട്ടിക കഷണം കൊണ്ട് പ്രസാദ് തന്റെ നേരെ വീശിയെന്നും താൻ ഒഴിഞ്ഞുമാറുകയായിരുന്നെന്നും പിന്നീട് ടെറസിൽ സൂക്ഷിച്ചിരുന്ന എയർഗണ്ണിന്റെ ട്രിഗർ ഘടിപ്പിച്ച ഭാഗം തലയിൽ കൊള്ളാൻ പാകത്തിൽ പ്രസാദിനുനേരെ വീശിയെന്നും ഇയാളുടെ തലയുടെ ഇരുവശത്തും അടികൊണ്ടുവെന്നും സജീവ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.
മദ്യപാനം നിർത്തുന്നതിനായി സജീവ് എട്ടുമാസം മുമ്പ് ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു.ഇതിന് ശേഷവും വീട്ടിലെത്തി മദ്യപാനം തുടരുകയായിരുന്നു.അടുത്തകാലത്തായി കൂടുതൽ മദ്യപിച്ചാൽ സജീവ് അക്രമാസക്തനാവുമായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വെള്ളിയാഴള്ച രാത്രി പ്രസാദിനെ താൻ വീട്ടിൽ കൊണ്ടാക്കിയതായുള്ള സജീവിന്റെ വെളിപ്പെടുത്തൽ വ്യാജമായിരുന്നെന്ന പൊലീസിന്റെ കണ്ടെത്തലാണ് കേസ്സിൽ നിർണ്ണായകമായത്.അന്നേദിവസം രാത്രി സജീവ് ബുള്ളറ്റിൽ പോകുന്നത് കണ്ടവരുണ്ട്. ഒപ്പം പ്രസാദ് ഉണ്ടായിരുന്നില്ലന്നുള്ള സാക്ഷിമൊഴികൾ പിൻതുടർന്നുള്ള ചോദ്യം ചെയ്യൽ ഒടുവിൽ ഫലം കാണുകയായിരുന്നെന്ന് സി ഐ വ്യക്തമാക്കി. മൂന്ന് വാരിയെല്ലുകൾ പൊട്ടുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.ഇയാൾ നിരവധി അടിപിടി കേസ്സുകളിൽ പ്രതിയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സി ഐ അറിയിച്ചു.ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍