ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷിച്ചിടത്ത് നിക്ഷേപകർക്ക് കിട്ടിയത് ശരാശരി ആശ്വാസം പോലും ഇല്ല; നികുതി കൂട്ടിയതും കോർപ്പറേറ്റുകളെ പിഴിഞ്ഞതും വമ്പന്മാരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു; മോദിയുടെ രണ്ടാം വരവിൽ കുതിച്ച് ചാടിയ ഓഹരി വിപണി ആദ്യ ബജറ്റിൽ ഇടിഞ്ഞ് വീണു; കോർപ്പറേറ്റുകളുടെ വരുമാനം പകുതിയും കേന്ദ്രം കൊണ്ട് പോകും; സ്റ്റോക് മാർക്കറ്റിന് നിർമ്മലയുടെ ബജറ്റ് ഇഷ്ടമാകാതെ പോയത് എന്തുകൊണ്ട്?
മറുനാടൻ ഡെസ്ക്
ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ചു. വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എന്നാൽ 2.0 യിലെ ആദ്യ ബജറ്റ് പക്ഷേ സ്റ്റോക് മാർക്കറ്റിന് അത്ര ഗുണകരമല്ല അല്ലെങ്കിൽ സന്തോഷം പകരുന്നതല്ല. നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു. ബജറ്റിൽ സ്റ്റോക് എക്സചേഞ്ചിനെ നേരിട്ട് ബാധിക്കുന്ന ഒന്നും തന്നെ ഇല്ല എന്നിരിക്കെയാണ് ഈ വീഴ്ച.
സ്റ്റോക് എക്സ്ചേഞ്ചിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് മാത്രമല്ല ആശ്വസിക്കാൻ പോലും ഒന്നും ഇല്ല എന്നതാണ് ബ്ലോക്ബസ്റ്റർ പ്രതീക്ഷിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ. നികുതി കൂട്ടാനുള്ള തീരുമാനവും കോർപ്പറേറ്റുകളുടെ കണക്ക് കൂട്ടൽ അപ്പാടെ തെറ്റിച്ചിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിൽ വരും എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ തന്നെ വിപണി ഉണർന്നിരുന്നു. എന്നാൽ ഇപ്പോൾ ആദ്യ ബജറ്റിൽ തന്നെ ഇത്തരമൊരു തിരിച്ചടി സമ്പന്നർ പ്രതീക്ഷിച്ചതുമല്ല.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മോശം അവസ്ഥയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾക്ക് പരിരക്ഷയും പൊതുമേഖല ബാങ്കുകൾക്ക് മൂലധന നിക്ഷേപം തിരിച്ച് പിടിക്കുന്നതിന് 70,000 കോടിയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് മാർക്കറ്റിന് ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടാക്കാത്തവിധമായിരിക്കും കടമെടുക്കൽ പ്രക്രിയ എന്നും ഇതിലൂടെ പലിശനിരക്ക് കുറഞ്ഞ അളവിൽ പിടിച്ച് നിർത്താൻ കഴിയുമെന്നും അവർ ലക്ഷ്യം വെക്കുന്നു.അതേസമയം ഓഹരിയിലെ ദീർഘകാല മൂലധന നിക്ഷേപത്തിലോ നേട്ടത്തിലോ നിർമ്മല സീതാരാമൻ കൈ കടത്തിയിട്ടില്ല. അതേസമയം ഓഹരി വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ട്രൈക്ക് പ്രൈസ് അത് അവസാനം വിൽക്കുന്ന വിലയായ സെറ്റിൽമെന്റ് പ്രൈസ് എന്നിവ തമ്മിലെ വ്യത്യാസമായിരിക്കും ലെവിയായി പിരിക്കുക.
ഇപ്പോൾ നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്ന ബഡ്ജറ്റ് ഒരു വർദ്ധനവ് സംബന്ധിച്ച ഒന്നാണ്. ഇതിൽ മഹത്തായ കാൽവെപ്പുകളോ വിഷനോ ഇല്ലെന്നും കഴിഞ്ഞ ബജറ്റിന്റെ ഒപ്പം കൂട്ടിച്ചേർത്ത് ഒരു സപ്ലിമെന്ററി ബജറ്റ് മാത്രമാണ് എന്നുമാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്വാമിനാഥൻ അയ്യർ അഭിപ്രായപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 302 പോയിന്റ് കുറഞ്ഞ് 39606 ആയി സ്റ്റോക് വാല്യു കുറഞ്ഞിരുന്നു.ഇത്തരത്തിൽ ഓഹരി വില കൂപ്പ കുത്തിയപ്പോൾ എൻടിപിസി, യെസ് ബാങ്ക്, ടിസിഎസ്, ഒൻജിസി എന്നിവർക്ക് വലിയ നഷ്ടമുണ്ടായി. എയർടെൽ കോടക് മഹിന്ദ്ര എന്നിവർക്ക് സെൻസെക്സിൽ നേട്ടമുണ്ടായി.
സ്റ്റോക് മാർക്കറ്റിന് എതിരായി വരുന്നത് ഒന്നും തന്നെ ഇല്ലെങ്കിലും അല്ലെങ്കിൽ അതിനെക്കാൾ വലിയ കോട്ടം എന്നത് സ്റ്റോക് മാർക്കറ്റിന് ഗുണം നൽകുന്ന ഒന്നും തന്നെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഇല്ലാത്തത് തന്നെയാണ്. ധനകാര്യമന്ത്രി പരഞ്ഞത് പ്രകാരം സെബിക്ക് പബ്ലിക് ഷെയർ ഹോൾഡിങ് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തേണ്ടി വരും. കൂടുതൽ പൊതുജന പങ്കാളിത്തം എന്ന ലക്ഷ്യത്തോടെയുള്ള നീക്കം നിഫ്റ്റിക്ക് ദോഷകരമായി ബാധിക്കും എന്നാണ് .
ആദായ നികുതി ഇളവ് പ്രഖ്യാപിക്കുന്നതോടൊപ്പം ഇടത്തരക്കാർക്ക് ആശ്വാസകരമാകുന്ന ഒന്നാണ് രണ്ടാം മോദി സർക്കാരിന്റെ പ്രഥമ ബഡ്ജറ്റെങ്കിലും കോടികൾ ആദായ നികുതി നൽകുന്നവർക്ക് ഇപ്പോൾ ഇരുട്ടടിയായി മാറുന്ന പ്രഖ്യാപനവും ഇതിനോടൊപ്പം വന്നിരിക്കുകയാണ്. നികുതി ബാധിത വരുമാനം രണ്ട് കോടിയിൽ കൂടുതലുള്ളവർക്ക് അധിക സർച്ചാർജ്ജും അടയ്ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു കോടി മുതൽ അഞ്ചു കോടി വരെ നികുതി ബാധിത വരുമാനമുള്ളവർക്ക് മൂന്നു ശതാമാനം വർധനവും അഞ്ചു കോടിക്ക് മേൽ വരുമാനമുള്ളവർക്ക് ഏഴ് ശതമാനവുമാണ് ഇപ്പോൾ സർച്ചാർജ് വർധന വന്നിരിക്കുന്നത്.
മാത്രമല്ല ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു വർഷം ഒരു കോടിക്ക് മേൽ പണമായി പിൻവലിക്കുന്നവർക്ക് രണ്ട് ശതമാനം ടിഡിഎസും ഈടാക്കും. എന്നാൽ ഇത് ഏറ്റവും അധികം തിരിച്ചടിയാകുന്നത് ഉയർന്ന ആസ്തിയുള്ള നിക്ഷേപകർക്കാണ്. ഇതോടെ ഇത്തരത്തിലുള്ള നിക്ഷേപകർക്ക് 42 ശതമാനത്തിലേറെ നികുതിയായി തന്നെ അടയ്ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ട് കോടി മുതൽ അഞ്ച് കോടി വരെ നികുതി ബാധിതമായ വരുമാനമുള്ളവർക്ക് 39 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ളവർക്ക് 42.74 ശതമാനം ആയിരിക്കും സർച്ചാർജ് വർധനയോടെ നികുതിയായി അടയ്ക്കേണ്ടി വരികയെന്നും ഇതിനോടകം വിലയിരുത്തലുകൾ വന്നിരുന്നു.
ബഡ്ജറ്റ് പ്രഖ്യാപനം ഏറ്റവുമധികം ബാധിക്കുന്നത് ഉയർന്ന ആസ്തിയുള്ള നിക്ഷേപകരെ ആയതിനാൽ തന്നെ ബഡ്ജറ്റ് പ്രഖ്യാപനം പൂർണമായതിന് പിന്നാലെ സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞിരുന്നു. യെസ് ബാങ്ക്, എൻടിപിസി, സൺ ഫാർമാ, വേദാന്താ, ഒഎൻജിസി എന്നി കമ്പനികൾക്ക് ഓഹരി സൂചികയിൽ രണ്ട് ശതമാനം ഇടിവാണ് നേരിട്ടത്. ഉയർന്ന നിക്ഷേപകരുടെ പിൻവാങ്ങലും പൊതു ഓഹരി പങ്കാളിത്തവും വർധിച്ചതാണ് ഓഹരി വിപണി കൂപ്പു കുത്തിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ നികുതിയുടെ കണക്ക് നോക്കിയാൽ അധിക സർച്ചാർജ് കൂടിയാകുമ്പോൾ മുൻപ് അടച്ചിരുന്നതിനേക്കാൽ കഠിനമായ വർധനവാണ് നികുതിയിലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ആസ്തിയുള്ളവർ നിക്ഷേപ രംഗത്ത് നിന്നും താൽകാലികമാണെങ്കിലും മാറി നിൽക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍