കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ പ്രത്യേക ലോബിയെന്ന് ആരോപണം; കരിപ്പൂരിലെ ചെറിയ വാർത്തകൾ പോലും പർവതീകരിക്കുന്നത് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു; കരിപ്പൂരിലെ സുരക്ഷാ വാർത്തകൾ ഗ്യാസായി മാറിയെന്നും മാധ്യമങ്ങൾ മൗന വൃതത്തിലെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം
ജംഷാദ് മലപ്പുറം
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തെ തകർക്കാൻ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി മലബാറിലെ പ്രവാസികളുടെ പരാതി, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ കരിപ്പൂണെ നശിപ്പിച്ചു മറ്റു വിമാനത്തവളങ്ങൾക്കു ലാഭമുണ്ടാക്കി നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെടുന്നത്. കഴിഞ്ഞ 31വർഷമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്തളവളത്തിൽനിന്നും ഇതുവരെ സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കരിപ്പൂരിൽനിന്നും ഒരു വിമാന സർവീസുകൾപോലും ആരംഭിച്ചിട്ടില്ല, എന്നാൽ അടുത്ത കാലത്തായി പ്രവർത്തനം ആരംഭിച്ച കേരളത്തിലെ മറ്റുവിമാനത്തവളങ്ങൾക്കെല്ലാം പ്രത്യേകമായി പുതിയ സർവീസുകൾ നൽകുമ്പോഴും കരിപ്പൂരിന് അവഗണനയാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്,
കഴിഞ്ഞ ആറുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച കണ്ണൂരിൽനിന്നടക്കം പുതിയ സിങ്കപ്പൂർ, മലേഷ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പംതന്നെ കരിപ്പൂർ വിമാനത്തവളവുമായി ബന്ധപ്പെട്ട ചെറിയ ന്യൂസുകൾപോലും പർവതീകരിച്ച് വിമാനത്തവളത്തെ അവഹേളിക്കുകയും, പ്രശ്നബാധിത വിമാനത്തവളമാക്കാനും വേണ്ടി ചില പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളും പ്രവർത്തിക്കുന്നതായും ആരോപണങ്ങളുണ്ട്, ഇതുസംബന്ധിച്ചു മലബാർ ഡവലപ്പ്മെന്റ് ഫോറവും രംഗത്തുവന്നിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും കരിപ്പൂരിനെ തകർക്കാൻ ശ്രമം നടന്നതായി ആക്ഷേപം ഉയരുന്നുണ്ട്, കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കണമെങ്കിൽ കരിപ്പൂരിനെ തകർക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നതെന്നാണ് ആരോപണം. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോൾ കണ്ണൂരിൽ ഇത് അടുത്ത പത്ത് വർഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണെന്നാണ് പ്രവാസികൾ കുറ്റപ്പെടുത്തിയിരുന്നത്. പിന്നീട് പ്രതിഷേധത്തെ തുടർന്ന് സർക്കാർ നിലപാടിൽ മാറ്റവരുത്തിയിരുന്നു.
കരിപ്പൂരിൽ എല്ലാ വർഷങ്ങളിലും വിവിധ വകുപ്പുകളുടെ ഓഡിറ്റിങ്ങും, പരിശോധനകളും നടക്കാറുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളമായ കണ്ണൂരിനേക്കാളും, നെടുമ്പാശ്ശേരി, തിരുവനന്തപുരത്തേക്കാളും ശക്തിയുള്ള റൺവേയാണ് കരിപ്പൂരിന്റേതെന്നാണ് പറയപ്പെടുന്നത്. സാധാരണ നടക്കാറുള്ള റൂട്ടീൻ പരിശോധനയുടെ ഭാഗമായി കരിപ്പൂർ എയറോ ഡ്രാമിന് ലഭിച്ച സാധാരണമായ ഒരു നോട്ടീസിന് വ്യാജമായ നിർവജനം നൽകി ചിലപത്രങ്ങൾ ഒന്നാം പേജിലും, ജനറൽ പേജുകളിലും നൽകി കരിപ്പൂരിനെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുകയാണെന്നു മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എം.ബഷീർ പറഞ്ഞു. എന്നാൽ അന്തിമ പരിശോധന നടന്നപ്പോൾ സീരിയസായ ഒന്നും തന്നെയില്ലെന്ന് പരിശോധന സംഘവും വാർത്താ ലേഖകരെ അറിയിച്ചിട്ടും ഇത് പ്രാധാന്യത്തിൽ നൽകാൻ ഈ മാധ്യമങ്ങൾ തെയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.
സുപ്രധാനമായ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നുകാട്ടി കരിപ്പൂർ വിമാനത്താവളത്തിന് ഡി.ജി.സി.എ.യുടെ (വ്യോമയാന ഡയറക്ടർ ജനറൽ) കാരണംകാണിക്കൽ നോട്ടീസെന്ന വാർത്തകളാണ് വൻപ്രാധാന്യത്തിൽ മാധ്യമങ്ങൾ നൽകിയിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ റൺവേയിൽ സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു കോഴിക്കോട് വിമാനത്താവളം ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1. റൺവേ 28-ൽ വിമാനമിറങ്ങുമ്പോൾ ആദ്യം നിലത്തുതട്ടുന്ന ഭാഗത്ത് ഇരുവശത്തും മൂന്നുമീറ്ററിൽ അമിതമായി റബ്ബർനിക്ഷേപം കണ്ടെത്തി. 2. റൺവേ 28-ന്റെ അരികിലും ഇന്റർമീഡിയേറ്റ് ടേൺ പാഡിലും ഒന്നര മീറ്റർ നീളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു. 3. റൺവേയിൽ വിമാനം നിലത്തുതട്ടുന്ന ഭാഗത്ത് വിള്ളലുകളുണ്ട്. 4. റൺവേ 28-ൽ അനുവദനീയമായ 2.5 ശതമാനത്തേക്കാളേറെ ചെരിവുണ്ട്. 5. ഒന്നാം എയർക്രാഫ്റ്റ് സ്റ്റാൻഡിനുപിന്നിലുള്ള ഏപ്രണിനുശേഷം അഞ്ചടിതാഴ്ചയിൽ കുത്തനെയുള്ള ചെരിവുകണ്ടെത്തി. 6. അഞ്ചാം എയർക്രാഫ്റ്റ് സ്റ്റാൻഡിൽ ഒട്ടേറെ വിള്ളലുകളുണ്ട്. ഏപ്രൺ സർഫേസിന്റെ ഒരുഭാഗം കേടായിരിക്കുന്നു. 7. റൺവേ 10-ൽ സ്ഥാപിച്ച ഡിജിറ്റൽ ഡിസ്റ്റൻഡ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്മെന്റിനു തകരാറുണ്ട്. 8. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് സ്റ്റേഷനിൽ ഫയർ ഫൈറ്റിങ് ഫോമിന്റെ സ്റ്റോക്കിൽ 6630 ലിറ്ററിന്റെയും ഡ്രൈ കെമിക്കൽ പൗഡർ 140 കിലോഗ്രാമിന്റെയും കുറവുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അന്തിമപരിശോധനയിൽ വലിയപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തതാണ്.കരിപ്പൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മാധ്യമ വാർത്തകൾക്കെതിരെ മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ മലബാർ രംഗത്തുവന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍