പി ചിദംബരത്തിന്റെ അറസ്റ്റിൽ ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു
സ്വന്തം ലേഖകൻ
ദോഹ: ഇ ഡി, ഐ ടി, സി ബി ഐ എന്നീ അന്വേഷണ ഏജൻസികളെ വെച്ച് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയത്തിനെതിരെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിച്ചു. സ്വന്തം മകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായ ഇന്ദ്രാണി മുഖർജി എന്ന കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണു മുൻ കേന്ദ്ര പ്രതിരോധ, ഫിനാൻസ് മന്ത്രിയും ബഹുമാന്യ വ്യക്തിത്വവുമായ പി ചിദംബരത്തെ കൊടും ക്രിമിനിലിനെ പോലെ അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. സുപ്രീം കോടതിയി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിധി പറയാനിരിക്കെ തിടുക്കത്തിൽ മതിൽ ചാടിക്കടന്നു, വീട്ടിന്റെ പിന്നിലൂടെ ചാടിക്കയറി അറസ്റ്റ് ചെയ്തു കൊണ്ടു പോയ രീതി ജനാധിപത്യ രാജ്യത്തിനു അപമാനകരമാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല യോഗാനന്തരം പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.
ഗവണ്മെന്റിന്റെ പല ജനാധിപത്യ വിരുദ്ധ നയങ്ങളെയും പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിൽ മുമ്പിൽ നിന്ന പി ചിദംബരം മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു എന്നു തലവേദനയായിരുന്നു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഒരു നയം സ്വീകരിച്ചു വരുന്ന ഈ സർക്കാർ പി ചിദംബരത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുക എന്നതാണു ഈ അറസ്റ്റിലൂടെ ഉദ്ധേശിച്ചതെന്ന് യോഗം വിലയിരുത്തി. കാശ്മീരിൽ 370, 35 എ ജനാധിപത്യ വിരുദ്ധമായി എടുത്തു കളഞ്ഞപ്പോൾ അത് തുറന്നു കാണിക്കുന്നതിൽ പി ചിദംബരം ഏറ്റവും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പലരും, സി ബിഐയെ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നപ്പോൾ ജീവിതത്തേക്കാൾ സ്വാതന്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു പറഞ്ഞു നട്ടെല്ല് വളയ്ക്കാതെ മുന്നോട്ട് പോകുന്ന ചിദംബരത്തെ തളയ്ക്കുക എന്നതാണു ഈ നടപടിയിലൂടെ സർക്കാർ ശ്രമിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.
പി ചിദംബരത്തിന്റെ മുൻ കൂർ ജാമ്യം തള്ളുന്നതിൽ സുപ്രീം കോടതി കൂടി ഭാഗബാക്കായിരുന്നു എന്ന് വേണം കരുതാനെന്ന് യോഗം വിലയിരുത്തി. ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കും എന്നാണു പെട്ടെന്നുള്ള വാദം കേൾക്കുന്നതിനു നിർബന്ധിച്ചപ്പോൾ കോടതി മറുപടി കൊടുത്തത്. പക്ഷെ, അപ്രധാനമായി വേറൊരു കേസിൽ ഇന്ന് ലിസ്റ്റ് ചെയ്യാതെ കേസ് പരിഗണിച്ചത് നമ്മുടെ മുമ്പിലെ വസ്ഥുതയാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു. എന്നിട്ടും, സി ബി ഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെയൊക്കെ ചുമതലയുണ്ടായിരുന്ന മുൻ ആഭ്യന്ത മന്ത്രിയുടെ കേസ് പരിഗണിക്കുന്നതിൽ ലിസ്റ്റ് ചെയ്തില്ല എന്ന കാരണം സൂചിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നതിൽ സംശയമുണ്ടെന്ന് യോഗം വിലയിരുത്തി. കൂടാതെ, കേസ് ആദ്യം സമർപ്പിച്ച ജഡ്ജ് പരിഗണിക്കാതെ ചീഫ് ജസ്റ്റിസിനു പരിഗണനയ്ക്ക് വിടുകയായിരുന്നു ചെയ്തത്. ഇതിൽ നിന്നൊക്കെ ജുഡീഷ്വറി കൂടി ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നു വേണം കരുതാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു.
കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് നിലപാടെടുത്തതിൽ പ്രധാനികളെയൊക്കെ ഇരുമ്പറയ്ക്കുള്ളിലാക്കുന്നതിൽ ഒരു മറയും ഈ സർക്കാരിനില്ല എന്ന് വേണം കരുതാൻ. ജമ്മു കാശ്മീർ ഭരിച്ച മൂന്ന് മുന്മുഖ്യമന്ത്രിമാർ ജയിലാലായിട്ട് ദിവസങ്ങളായി. കൂടാതെ, വീട്ടിൽ ഉണ്ടായിരുന്ന ചിദംബരത്തെ ഭയപ്പെടുത്തുന്ന രീതിയിൽ ആണു അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. രാത്രിയിൽ വലിച്ചിറക്കി അറസ്റ്റ് ചെയ്തു കൊണ്ടു പോയി രാത്രി മുഴുവൻ ഉറങാൻ സമ്മതിക്കാതെ ചോദ്യം ചെയ്യുകയായിരുന്നു. 12 വർഷത്തിനു ശേഷമാണു ഈ കേസിൽ നടപടിയുണ്ടാകുന്നത്. ഇത് തീർത്തും വ്യക്തി വിരോധം തീർക്കുന്ന രീതിയിൽ ആണു മുന്നോട്ട് പോയതെന്ന് യോഗം അഭിപ്രായപ്പെട്ടു
എഫ് ഐ ആറിൽ ഒരിടത്തും പി ചിദംബരം കുറ്റം ചെയ്തതായി രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ, കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നില്ല. 2008 ഇൽ നടന്നു എന്ന് പറയുന്ന കേസ് 12 വർഷത്തിനു ശേഷം രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമായി അമിത് ഷാ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്ന് യോഗം വിലയിരുത്തി.
ശാരദാ ചിട്ടി കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗാളിലെ മുകുൾ റോയി ബിജെപിയിൽ ചേർന്നതോടെ പുണ്യവാളനായതൊക്കെ നമ്മളുടെ മുമ്പിലുള്ള ഉദാഹരണങ്ങൾ ആണു. ബിജെപിയിൽ പോയിരുന്നെങ്കിൽ പി ചിദംബരം അഴികൾക്കു പകരം മന്ത്രി സ്ഥാനം നൽകി ആദരിച്ചേനെ. പക്ഷെ, ആദർശത്തിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിന്റെ ദേഷ്യമാണു ഈ പക വീട്ടൽ കൊണ്ടു സർക്കാർ ഉദ്ധേശിച്ചതെന്നു യോഗം വിലയിരുത്തി. 2014 ഇൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിലായ അമിത് ഷാ അതിനുള്ള വ്യക്തി വിരോധം വീട്ടാനാണു ഈ കേസ് ഉപയോഗിച്ചതെന്ന് വ്യക്തം.
മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ ഇന്നത്തെ അറസ്റ്റും വിരൽ ചൂണ്ടുന്നത് എതിർക്കുന്നവരെ ഭരണ സ്വാധീനവും, ഗവണ്മെന്റ് മെഷിനറിയും വെച്ചു കൃത്യമായി തകർക്കുന്ന സർക്കാരിന്റെ ഫാസിസ്റ്റു നയമാണു. രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾ കൂടി ആകുമ്പോൾ സാധാരണക്കാരുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണു നഷ്ടപ്പെടുന്നത്. ഒരു ബനാന റിപ്പബ്ളിക്കായി ഇന്ത്യ മാറുന്നു എന്നതാണു ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നതെന്ന് സമീർ ഏറാമല സൂചിപ്പിച്ചു.
വികലമായ സാമ്പത്തിക നയങ്ങളും, വസ്തുതകൾ മറച്ചു വെച്ച് പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഭാഗമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ കാണിക്കുന്നു. വാഹന വിപണി മുതൽ ബിസ്കറ്റ് വരെയുള്ള വ്യവസായ സ്ഥാപനങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു; തൊഴിലില്ലായ്മ 50 വർഷങ്ങളോളം പിന്നിൽ സഞ്ചരിക്കുന്നു; ആൾക്കൂട്ട അക്രമങ്ങൾ ചരിത്രത്തിലില്ലാത്ത വിധം അതിഭീകരമായി വർദ്ധിക്കുന്നു; ബിജെപിയെ പിന്തുണയ്ക്കുന്ന പ്രതികളുട്ടെ തെളിവുകൾ പൂർണ്ണമായി ഇല്ലാതാകുന്നു; അങ്ങനെ സമസ്ഥ മേഖലയിലും പിന്നോട്ടടിക്കുമ്പോൾ വർഗ്ഗീയതയും, തീവൃ ദേശീയതയും പ്രചരിപ്പിച്ച് രാജ്യത്തിന്റെ യതാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങളെ വികാരപരമായി ഇളക്കി വിടാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- കെ. സുധാകരനെതിരെയുള്ള കേസും അറസ്റ്റും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പകപോക്കൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍