യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകൾ; പർച്ചേസ് ഒന്നും നടത്താതെ വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്ന പദ്ധതി; അടിച്ചു പൊളിക്കാൻ അത്യുഗ്രൻ വിനോദ പരിപാടികൾ; ഷോപ്പിങ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാ എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയത് പതിനായിരങ്ങൾ; റോഡുകളിൽ എല്ലാം ശക്തമായ ട്രാഫിക് ബ്ലോക്ക്; ഷാർജയിലെ സഫാരി മാളിന്റെ പ്രധാന കവാടം അടച്ചത് തിരക്ക് അനിയന്ത്രിതമായപ്പോൾ: മലയാളികളുടെ ഉടമസ്ഥതയിലെ മാൾ ഗൾഫിൽ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: ഷാർജയിൽ പുതിയതായി ആരംഭിച്ച സഫാരി മാളിന്റെ പ്രധാന കവാടം അനിയന്ത്രിതമായ ജനത്തിരക്കുകാരണം താൽക്കാലികമായി അടച്ചു. യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വൻ ഓഫറുകളെക്കുറിച്ചറിഞ്ഞു എല്ലാ എമിറേറ്റുകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്കു എത്തുന്നത്. മാളിലേക്കുള്ള റോഡുകളിലും ശക്തമായ ട്രാഫിക്ക് ബ്ലോക്കാണ്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് തിരിക്ക് കാരണം പ്രധാന കവാടം അടയ്ക്കേണ്ടി വന്നത്.
യുഎഇയിലെ ഏറ്റവും വലിയതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമാണ് സഫാരി മാൾ. 3 നിലകളിൽ നിർമ്മിച്ചിരിക്കുന്ന സഫാരി മാളിൽ ഒരേ സമയം 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കഴിയും. ഷോപ്പിംഗിനോടൊപ്പം വിനോദവും എന്ന ആശയവുമായി കൂടുതൽ കലാ വിനോദ പരിപാടികളാണ് സഫാരി മാൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സഫാരി ഗ്രൂപ്പ് ചെയർമാൻ അബുബക്കർ മഠപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, ഫിനാൻസ് ഡയറക്ടർ സുരേന്ദ്രനാഥ് എന്നിവരാണ് സഫാരി മാളിന് പിന്നിലെ ചാലക ശക്തികൾ.
യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാൾ തുറന്നത്. ഷാർജ മുവൈലയിൽ 1.2 മില്യൺ ചതുരശ്ര അടി വിസ്തീർണത്തിൽ തയ്യാറാക്കിയിരിക്കുന്ന മാൾ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കൾക്ക് രണ്ടു മെഗാ പ്രൊമോഷൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പർച്ചേസ് ഒന്നും നടത്താതെ തന്നെ ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്നവർക്കും വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫർ.
സെപ്റ്റംബർ നാല് മുതൽ ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രൊമോഷൻ സമ്മാന പദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിർഹത്തിനുമുകളിൽ പർച്ചേസ് ചെയ്യുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള കൂപ്പണുകൾ ലഭിക്കും. ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാർട്ടമെന്റ് സ്റ്റോർ, ഹൈപ്പർ മാർക്കറ്റ്, ഫർണിച്ചർ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്
ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് വിലക്കിഴിവ് നൽകിയിരുന്നു. 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച മാളിൽ സ്പോർട്സ്, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയടക്കം വിശാലമായ ഷോറൂമുകളാണുള്ളത്. കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോർട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാർട്ടമെന്റ് സ്റ്റോർ, ഹൈപ്പർ മാർക്കറ്റ്, ഫർണിച്ചർ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളിൽ സജ്ജീകരിച്ചതായിസഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട്ട്, അറിയിച്ചിരുന്നു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തിൽ കലാപരിപാടികളും, ഡാൻസ്, ഗെയിം ഷോകളും സഫാരി മാളിൽ അരങ്ങേറും.
ഷാർജ ഡപ്യൂട്ടി റൂളർ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ അബ്ദുൾ റഹ്മാൻ സലീം അൽ ഖാസിമിയാണ് ജന നിബിഡത്തെ സാക്ഷി നിർത്തി ഷാർജക്ക് പുതുവസന്തം സമ്മാനിച്ച് സഫാരി മാൾ തുറന്ന് കൊടുത്തത്. ഷാർജ റൂളർ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലിം ബിൻ അബ്ദുൾ റഹ്മാൻ സലീം അൽ ഖാസിമി മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടകനുൾപ്പെടെ വിശിഷ്ട വ്യക്തികൾ മാളിന്റെ എല്ലാ പ്രവർത്തനവും കണ്ട് ഏറ്റവും മികച്ച മാളാണ് സഫാരിയെന്ന് വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറിയപ്പെടുന്ന വാണിജ്യ-വ്യവസായ പ്രമുഖർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമാണ് സഫാരി മാൾ സമ്മാനിച്ചത്. നാളിതു വരെ മറ്റൊരു റീട്ടെയിൽ ഔട്ലറ്റുകളും നൽകാത്ത രീതിയിലുള്ള നിരവധി പ്രമോഷനുകളാണ് സഫാരിയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരുന്നത്. സഫാരി മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ പ്രമോഷനുകളാണ് സഫാരി ഒരുക്കിയിരിക്കുന്നത്.
പ്രാദേശികമായി ലഭ്യമാകുന്ന ഉത്പന്നങ്ങൾക്കു പുറമെ, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന പഴം പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഇടനിലക്കാരോ കാലതാമസമോ വരാതെ തങ്ങളുടെ മേൽനോട്ടത്തിൽ തന്നെ നേരിട്ട് വായു മാർഗവും കടൽ മാർഗ്ഗവും ദിനംപ്രതി സഫാരിയിൽ ലഭ്യമായിരിക്കും. സീ ഫുഡ് വിഭാഗത്തിൽ കടൽ, കായൽ, വളർത്തു മത്സ്യങ്ങൾ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ ലഭ്യമാകുന്ന മത്സ്യങ്ങളും, നാടൻ മത്സ്യങ്ങളും ഏറ്റവും ഫ്രഷായി സഫാരിയിൽ ലഭ്യമായിരിക്കും. അതുപോലെ വളരെ വിശാലമായ ഏരിയയിൽ മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുള്ള സഫാരി ഹോട്ട് ഫുഡ് വിഭാഗത്തിൽ അറേബ്യൻ തനത് ശൈലിയിലുള്ള വിഭവങ്ങളിൽ തുടങ്ങി ഇന്ത്യൻ, ചൈനീസ്, ഏഷ്യൻ, കോണ്ടിനെന്റൽ, ഫിലിപ്പൈൻസ് എന്നു വേണ്ട നാടൻ വിഭവങ്ങളും ഫാസ്റ്റ് ഫുഡ് വിഭവങ്ങളും പരിചയ സമ്പന്നരായ ഷെഫുമാരുടെ മേൽനോട്ടത്തിലാണ് അണിയിച്ചൊരുക്കിയത്.
ഇന്ത്യ, പാക്കിസ്ഥാൻ, തുർക്കി, ഇന്തോനേഷ്യ, തായ്ലന്റ്, ചൈന, എന്നീ രാജ്യങ്ങളിലെ ഫാക്ടറികളിൽ നിന്നും ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങളാണ് വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, ഡയറക്ടർ ഓഫ് ഫിനാൻസ് സുരേന്ദ്രനാഥ് എന്നിവർ സഫാരി മാളിലെ ഓരോ വിഭാഗത്തിന്റെയും പ്രവർത്തനം തൽസമയം വിലയിരുത്തി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇതിനിടെയാണ് അനിയന്ത്രിതമായ തിരക്ക് എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍