ഒരുരൂപ പോലും സർക്കാർ ഫണ്ട് വാങ്ങാത്ത ജാസ്മിൻ ഷായയെയും യുഎൻഎയെയും വേട്ടയാടാൻ പിണറായി സർക്കാരിന് വല്ലാത്ത തിടുക്കം; ജാസ്മിൻ ഷാ ഒളിവിലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും ആഘോഷിക്കുമ്പോഴും സർക്കാർ ഫണ്ട് വെട്ടിക്കുന്ന മാധ്യമ പ്രവർത്തകർ മാന്യർ; ഫണ്ട് തട്ടിപ്പ് നടത്തിയ ഡൽഹി പ്രസ്ക്ലബ്ബിനും ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകാത്ത മറ്റുപ്രസ് ക്ലബ്ബുകൾക്കും കേസരി ട്രസ്റ്റിനും ഏതുസർട്ടിഫിക്കറ്റ് നൽകും?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയപ്പോൾ അത് ആഘോഷമാക്കിയത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാണ്. യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ജാസ്മിൻ ഷായക്കും കൂട്ടർക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. യുഎൻഎ എന്നത് സർക്കാരുമായി ബന്ധമില്ലാത്ത ഏജൻസിയാണ്. സർക്കാർ ഫണ്ടും വെട്ടിച്ചതായി ആരോപണമില്ല. എന്നാൽ പ്രസ് ക്ലബ്ബുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫണ്ട് തട്ടിപ്പിൽ നിരവധി ആരോപണങ്ങളും പരാതികളും ഉണ്ടായി. ഇതിലൊന്നും നടപടികൾ ഉണ്ടായിട്ടില്ല. ഒരു മുഖ്യാധാരാ മാധ്യമവും വാർത്തയും നൽകിയില്ല. ഇത്തരക്കാരാണ് ജാസ്മിൻഷായുടെ വിഷയം ചർച്ചയാക്കുന്നത്.
ഡൽഹിയിൽ ഇല്ലാത്ത പ്രസ് ക്ലബ്ബിന്റെ നവീകരണം എന്ന പേരിലാണ് 25 ലക്ഷം സർക്കാർ ഫണ്ട് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ചത് . തുക ചെലവിടേണ്ട മാനദണ്ഡങ്ങൾ സ്വയം തീരുമാനിച്ചു. ഭാരവാഹികളുടെ ശിങ്കിടികൾക്ക് തിരിച്ചടക്കേണ്ടതില്ലാത്ത കൈ വായ്പ, വിമാന ടിക്കറ്റ് തുടങ്ങി എന്തിനും ഏതിനും സർക്കാർ ഫണ്ട് എടുക്കാൻ തുടങ്ങിയപ്പോൾ സംഘടനയ്ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നു. കണക്കു ചോദിക്കുന്നവരെ അപമാനിച്ച് വിരട്ടി. എതിർ ഭാഗവും വിട്ടില്ല. വിഷയം കേരള ഹൈക്കോടതിയിലെത്തി. മുഖ്യമന്ത്രിക്ക് പരാതിയും നൽകി. എന്നാൽ ഇതിലൊന്നും ചെറുവിരൽ പോലും ആരും അനക്കിയില്ല. ജാസ്മിൻ ഷായെ കുടുക്കാൻ ഉത്സാഹം കാണിക്കുന്നവർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നതാണ് മാധ്യമ ലോകത്തെ ഒരു വിഭാഗം ഉയർത്തുന്നത്.
ജാസ്മിൻ ഷാ സർക്കാർ ഫണ്ടിൽ തിരിമറി കാട്ടിയതായി ആക്ഷേപമില്ല. സ്വകാര്യ സംഘടനയാണ്. എന്നാൽ നഴ്സുമാരെ സംഘടിപ്പിച്ച ജാസ്മിൻ ഷായ്ക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പോലും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു. ഇതിനൊപ്പം നേഴ്സുമാർക്കിടയിൽ ഇടപെടൽ നടത്താനുള്ള സിഐടിയുക്കാരുടെ ശ്രമങ്ങൾക്കും ജാസ്മിൻഷായുടെ സംഘടന തടസ്സമായി. അതിനാൽ ഇത്തരത്തിലെ രാഷ്ട്രീയവും യുഎൻഎയിലെ കേസിനും മറ്റുമുണ്ട്. അതുകൊണ്ടാണ് ജാസ്മിൻഷായെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പി എസ് സി ചോദ്യ പേപ്പർ ചോർച്ചയിലെ കൊടു ക്രിമിനലുകൾ പോലും ഇപ്പോഴും അറസ്റ്റിലായിട്ടില്ല. ഇവരെ പിടിക്കാൻ കാട്ടാത്ത ആർജ്ജവാണ് ജാസ്മിൻഷായെ കുടുക്കാൻ സർക്കാർ കാട്ടുന്നത്.
വിഷയത്തിൽ കോടതിയിൽ നിയമ പോരാട്ടം നടക്കുകയാണ്. അവിടേയും കള്ളക്കളികൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. എങ്ങനേയും മാധ്യമ പ്രവർത്തകർക്കെതിരായ ആരോപണം ചർച്ചയാകാതിരിക്കാനാണ് ഇത്. ഹൈക്കോടതിയിലെ കേസിൽ യൂണിയൻ ഭാരവാഹികൾക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. വെട്ടിലായ സർക്കാർ പ്രസ് ക്ലബ് ഫണ്ട് ദുർ വിനിയോഗം പരിശോധിക്കാൻ അഞ്ചംഗ ഉദ്യാഗസ്ഥ തല സമിതിയെ നിയോഗിച്ചു. ഡൽഹിയിൽ ഫണ്ട് തട്ടിപ്പു പരിശോധിക്കാൻ കേരള ഹൗസിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. കോടതിയിൽ നിന്നു നോട്ടീസ് കിട്ടിയതോടെ പ്രസിഡന്റ് തോമസ് ഡൊമിനിക്കും സെക്രട്ടറി മണികണ്ഠനും രാജി വച്ചു. ഡപ്യൂട്ടി ഡയറക്ടർ യൂണിയൻ ട്രഷറർ പ്രസൂൻ കണ്ടത്തിനു നോട്ടീസ് നൽകി. യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റ് ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നു മുന്നിയിപ്പും നൽകി. ഇതോടെ ഉന്നത തല ഇടപെടലുണ്ടായി
ഇതോടെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർക്ക് പതിവില്ലാത്ത തരത്തിൽ നോർക്കയിലേക്കു സ്ഥലം മാറ്റം ഉണ്ടായി. പകരം വന്ന ഡപ്യൂട്ടി ഡയറക്ടറും യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റിനായി നോട്ടീസ് കൊടുത്തെങ്കിലും മറുപടിക്കായി നിർബന്ധം കാട്ടിയില്ല. ഹൈക്കോടതിയിലെ തുടർ നടപടികളുണ്ടാകുമ്പോൾ ഡൽഹിയിലെ ഫണ്ട് പുട്ടടിക്കാർ അകത്താകുമെന്നു കരുതാം. ഇതിനിടെ, കേരളത്തിലെ മറ്റു പ്രസ് ക്ലബുകളുടെ സ ർ ക്കാർ ഫണ്ട് വെട്ടിപ്പ് പുറത്തു വന്നു. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് കൈപ്പറ്റിയ പ്രസ് ക്ലബുകളിൽ കോട്ടയം ഒഴിച്ചുള്ള പ്രസ് ക്ലബുകൾ വിനിയോഗ സർട്ടിഫിക്കറ്റുകൾ നൽകാൻ മെനക്കെട്ടിട്ടില്ല.
വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പി ആർ ഡി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ നോട്ടീസ് അയച്ച് സ്വന്തം ഭാഗം ക്ലിയറാക്കാൻ നോക്കുന്നുണ്ട്. കേരളത്തിലെ പ്രസ് ക്ലബുകളുടെ അഴിമതിക്കെതിരെയും നിയമ നടപടികൾക്കൊരുങ്ങുകയാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ. കോടതിയിലോ വിജിലൻസിലോ ക്രൈംബ്രാഞ്ചിലോ വൈകാതെ കേസുണ്ടാകുമെന്നാണു സൂചന. കൊച്ചിയിലെ ലീഗൽ ലിറ്ററസി കൗൺസിൽ സെക്രട്ടറി അഡ്വ. ജതിൻ ദാസാണ് ഡൽഹിയിലെ തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയിട്ടുള്ളത്
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതിനു കാരണം തിരയേണ്ടതില്ല. മനോരമ , മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ഏഷ്യാനെറ്റ് , ന്യൂസ് 18 തുടങ്ങി പ്രമുഖ മാധ്യമങ്ങളിലെ പ്രമുഖർ തന്നെയാണ് പ്രതിക്കൂട്ടിൽ . അതു കൊണ്ടു തന്നെ ജാസ്മിൻ ഷായുടെ ലുക്ക് ഔട്ട് നോട്ടീസ് വാർത്ത കൊടുക്കുന്നവർ ഈ വാർത്ത കൊടുക്കുന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍