മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ പ്രതിഷേധം ഉയർത്തുന്നതിനിടെ സർക്കാർ കളിക്കുന്നത് പൊറാട്ട് നാടകം; നഗരസഭയുടെ തലയിൽ ചുമതല കെട്ടിവച്ച് പരിശുദ്ധരാവാൻ നീക്കം; ഫ്ളാറ്റ് പൊളിക്കൽ നീണ്ടാൽ കോടതിയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരും; 20 കോടിയുടെ ചെലവിനെ ചൊല്ലി സർക്കാരും നഗരസഭയും തമ്മിൽ തർക്കം; ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകാത്തത് എന്തുകൊണ്ട്?
പി.വിനയചന്ദ്രൻ
കൊച്ചി : മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റ് അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ നടത്തുന്ന തന്ത്രപരമായ നീക്കം. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത ഫ്ളാറ്റ് പൊളിക്കൽ എന്ന ദുഷ്കരമായ ദൗത്യം മുൻസിപ്പാലിറ്റിയുടെ തലയിൽ കെട്ടിവച്ച് തടിയൂരുകയാണ് ലക്ഷ്യം. വാർഷിക വരുമാനം ഏഴ് കോടി മാത്രം വരുന്ന നഗരസഭയ്ക്ക് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്ന് സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും നന്നായി അറിയാം. അതിനാൽ തന്നെ നടപടി അനന്തമായി നീട്ടുന്നതിന് കണ്ടുപിടിച്ച ഉപായമാണിത്. ഫ്്ളാറ്റ് പൊളിച്ചേ തീരുവെന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ ചീഫ് സെക്രട്ടറി പരുങ്ങലിലായി.
തുടർന്നുള്ള തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് മുൻസിപ്പാലിറ്റിയെ ബലിയാടാക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഫ്ളാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റിക്ക് നിർദ്ദേശവും നൽകി. ഇതോടെ കോടതിയുടെ മുന്നിൽ സർക്കാരിന്റെ കൈകൾ പരിശുദ്ധം. എന്നാൽ മുൻസിപ്പാലിറ്റി അധികൃതർ വെട്ടിലായി. ഫ്ളാറ്റ് പൊളിക്കൽ അത്ര എളുപ്പമല്ല. അതിൽ പ്രാഗത്ഭ്യമുള്ള കമ്പനിയെ കണ്ടെത്തി വേണം ചുമതല നൽകാൻ. അത്തരം കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുമില്ല. കുറഞ്ഞത് 20 കോടിയിലേറെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ ടെണ്ടർ ഉൾപ്പെടെ ക്ഷണിച്ച് വേണം നടപടി സ്വീകരിക്കാൻ. ഇതൊന്നും മരട് മുൻസിപ്പാലിയെ കൊണ്ട് സാധ്യമല്ല. കേരളത്തിലെ വലിയ നഗരസഭകളായ തിരുവനന്തപുരത്തിനും കൊച്ചിക്കും കോഴിക്കോാടിനും പോലും അതീവ ശ്രമകരമാണ്. ഫ്ളാറ്റ് പൊളിക്കാൻ ആത്മാർത്ഥയുണ്ടെങ്കിൽ ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കായിരുന്നു നൽകേണ്ടിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. ഇതൊന്നും ചെയ്യാതെയാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ പരമാവധി കാലതാമസം ഉണ്ടാക്കി ഫ്ളാറ്റ് ഉടമകളെ രക്ഷിക്കുകയാണ് ലക്ഷ്യം. വീണ്ടും കോടതി നിലപാട് കടുപ്പിച്ചാൽ മരട് മുൻസിപ്പാലിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സർക്കാർ സസ്പെൻഡ് ചെയ്യും. അവിടെയും സർക്കാർ നില ഭദ്രമാക്കും.
സംസ്ഥാനത്ത് ഫ്ളാറ്റ് ഉടമകളും ഐ.എ.എസ് ലോബിയും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിനും തടസ്സമായിരിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ഐ.എ.എസ് ലോബി തീരുമാനിക്കുന്നതിനനുസരിച്ചാണ് പല ഫയലുകളും നീങ്ങുന്നതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. സംസ്ഥാനത്തുടനീളം കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ളാറ്റുകളുടെ പശ്ചാത്തലം പരിശോധിച്ചാൽ വിരലിലെണ്ണാവുന്നവ മാത്രമാണ് കൃത്യമായി നിയമം പാലിച്ച് നിർമ്മാണം പൂർത്തിയാക്കി ഒക്യുപെൻസി കൈപ്പറ്റിയിട്ടുള്ളത്. ബഹുഭൂരിഭാഗം വരുന്ന ഫ്ളാറ്റുകളും നിയമം കാറ്റിൽ പറത്തിയാണ് ഉയർന്നു പൊങ്ങിയത്. ഇതിനെല്ലാം ഐ.എ.എസ് ലോബിയുടെ ശക്തമായ പിന്തുണയുമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഒക്യുപെൻസി നൽകാവൂ എന്നാണ് ചട്ടം.
പണി പൂർത്തിയായി കഴിഞ്ഞാൽ ഫ്ളാറ്റുടമകൾ നഗരസഭ ഉദ്യോഗസ്ഥരെ സമീപിക്കും. സ്വാഭാവികമായും രേഖകൾ ഇല്ലാത്തിനാൽ ഉദ്യോഗസ്ഥർ നിരസിക്കും. ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഫ്ളാറ്റ് മുതലാളിമാർ നേരെ പോകുന്നത് ബന്ധപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഓഫീസിലേക്ക്. മണിക്കൂറുകൾക്ക് ഉള്ളിൽ എതിർപ്പ് ഉന്നയിച്ച ഉദ്യോഗസ്ഥനെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വിളിയെത്തും. എതിർത്ത് ഒന്നും പറയാൻ പറ്റാത്തവിധം എത്രയും വേഗം അനുമതി കൊടുക്കണമെന്ന നിർദ്ദേശവും നൽകും. ചങ്കുറപ്പുള്ള അപൂർവം ചില നഗരസഭാ ഉദ്യോഗസ്ഥർ ഇക്കാര്യം രേഖാമൂലം വേണമെന്ന് ആവശ്യപ്പെട്ടാൻ പിന്നെ ശകാരമായി. അനുസരിച്ചില്ലെങ്കിൽ പരസ്യമായി ഉദ്യോഗസ്ഥ യോഗങ്ങളിൽ വിളിച്ചിരുത്തി അപമാനിക്കും. ഇത്തരം സംഭവങ്ങൾ കൃത്യമായി അരങ്ങേറുന്ന നാട്ടിലാണ് ഫ്ളാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റിയെ ചുമതപ്പെടുത്തിയ സർക്കാർ നടപടിയും പൊതു സമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടുന്നത്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍