മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങി എന്ന് ആരോപണം നേരിടേണ്ടിവന്ന കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത എൽദോയുടെ ജീവിതമാണ് വികൃതി; എൽദോ എന്ന ഭിന്നശേഷിക്കാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ സിനിമ വരച്ചുകാട്ടുന്നു;ഒരു പറ്റം പുതിയ ആളുകളുടെ കോമ്പിനേഷനിൽ എത്തിയ സിനിമ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്ന ചിന്താഗതിയിൽ രൂപപ്പെടുന്ന പ്രശ്നങ്ങൾ; പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന വികൃതിയുടെ വിശേഷങ്ങളുമായി നവാഗത സംവിധായകൻ എം.സി ജോസഫ്
സുവർണ പി എസ്
സോഷ്യൽ മീഡിയവഴി ഫോർവേർഡ് ചെയ്യപ്പെടുന്ന വിഷ്വലുകളും കണ്ടെന്റുകളും പലപ്പോഴും സത്യമാണോയെന്ന് പോലും നോക്കാതെയാണ് പലരും ഫോർവേഡ് ചെയ്യുന്നത്. എന്നാൽ അതിൽ ആ ഒരു ഒറ്റ ഫോർവേഡിൽ ആരുടെയെല്ലാം ജീവിതങ്ങൾ തകരുന്നുണ്ടെന്ന് ആരും തന്നെ ചിന്തിക്കുന്നില്ല. വംശീയപരമായും ലൈംഗികപരമായും രാഷ്ട്രീയപരമായുമെല്ലാമാണ് ട്രോളുകളും ആക്ഷേപക്കുറിപ്പുകളും വരുന്നത്. എന്നാൽ ഇതിൽ തന്നെ ഏറ്റവും വലിയ ക്രൂരത ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റുമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം കൊണ്ട് ഭിന്നശേഷിക്കാരനായ എൽദോ എന്നയാൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ വിവരിക്കുന്ന സിനിമയാണ് വികൃതി. കുറച്ച് നാളുകൾക്ക് മുമ്പ് മെട്രോ ട്രെയിനിൽ നടന്ന യഥാർത്ഥ സംഭവം തന്നെയാണ് സിനിമയായി പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. നവാഗതനായ എം.സി.ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. തന്റെ ആദ്യ സിനിമയെക്കുറിച്ചും. സിനിമയിലെ കഥയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് എം.സി.ജോസഫ്.
വികൃതി എന്ന സിനിമയെക്കുറിച്ച് സംവിധായകൻ എം.സി.ജോസഫ് :
വളരെ സമകാലീക പ്രധാന്യമുള്ള വിഷയമാണ് ഈ സിനിമ ചർച്ചചെയ്യുന്നത്. സിനിമയ്ക്ക് പുറത്ത് ഒരുപാട് സംസാരിക്കപ്പെടുന്ന വിഷയമാണ്. മറ്റൊന്നുമല്ല സിറ്റിസൺ ജേർണലിസം അല്ലെങ്കിൽ പബ്ലിക്ക് ജേർണലിസം എന്ന് പറയുന്ന സോഷ്യൽ മീഡിയയിലൂടെ ആർക്കും എന്തും പറയാവുന്നൊരു പുതിയൊരു അവസ്ഥ. ഇത്തരം ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയപ്പോൾ ഞങ്ങളിലേയ്ക്ക് ഭാഗ്യവശാൽ വന്ന് ചേർന്നൊരു ട്രൂ ഇൻസിഡന്റ് ഉണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾക്കൊക്കെ അറിയാമായിരിക്കും. എൽദോ എന്ന് പറയുന്ന ഒരു അങ്കമാലിക്കാരന് മെട്രോയിൽ വെച്ച് ഉണ്ടായ ഒരു സംഭവം. അദ്ദേഹം മദ്യപിച്ച് കിടക്കുകയായിരുന്നു. മെട്രോയിലെ പാമ്പ് എന്ന ക്യാപ്ഷനോട് കൂടെയായിരുന്നു ആ സംഭവം പുറത്ത് വന്നതും സോഷ്യൽ മീഡിയ അത് അദ്ദേഹത്തോട് ഒരു നീതിയും പുലർത്താതെ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് അതിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. അപ്പോൾ അത്തരം ഒരാൾക്ക് ഒരു സോഷ്യൽ സ്റ്റാറ്റസിൽ ഉണ്ടാകാവുന്ന പ്രശ്നം. പ്രത്യേകിച്ച് അദ്ദേഹം ഒരു മ്യൂട്ടായിട്ടുള്ള വ്യക്തികൂടെയായിരുന്നു. ഊമയായിരുന്നു ചെവിയും കേൾക്കില്ലായിരുന്നു. അപ്പോൾ അത്തരമൊരു പാവം വ്യക്തിയെക്കുറിച്ച് ഇല്ലാത്ത ദുഷ്പ്രചാരണം നടത്തിയിട്ട് ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വലിയ സങ്കടങ്ങളാണ് പ്രത്യാഘാതങ്ങളാണ് നമ്മൾ കണ്ട, തിരിച്ചറിഞ്ഞ, അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹത്തോട് ചിലവഴിക്കുകയും ഒക്കെ ചെയ്തപ്പോൾ മനസിലായത്. പക്ഷെ സിനിമ ജനിക്കുന്നത് അതിൽ നിന്നും വ്യത്യസ്തമായിട്ട് ഞങ്ങളെ ചിന്തിപ്പിച്ച ഒരു ഘടകത്തിലൂടെയാണ്..
ഇത്രയും ലോകം മുഴുവൻ ചർച്ച ചെയ്ത ഒരു വിഷയം മെട്രോയിൽ പാമ്പ് എന്നുള്ളത്. പിന്നീട് അതിന് ശേഷം മീഡിയ തന്നെ തിരുത്തിയിരുന്നു. മറ്റ് മീഡിയകൾ, കൺവെൻഷണൽ മീഡിയകൾ അതിനെ തിരുത്തിയിരുന്നു. പത്രമാധ്യമങ്ങളും മറ്റ് ചാനൽസും ഓൺലൈൻ മീഡിയാസും തന്നെ അദ്ദേഹത്തിന് സംഭവിച്ചത് തെറ്റായ ദുഷ്പ്രചാരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. അദ്ദേഹം മദ്യപിക്കാത്ത വ്യക്തിയാണെന്നെല്ലാം പറഞ്ഞ് അത് തിരുത്തപ്പെട്ടിരുന്നു. പക്ഷെ അത് വലിയ ചർച്ചയുമായിരുന്നു. ഈ ചർച്ചയ്ക്കിടയിൽ ഞങ്ങളെ ചിന്തിപ്പിച്ച വിഷയം.. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ അജീഷ് പി. തോമസാണ്. അദ്ദേഹവും ഞാനും കൂടിയുള്ള ഇതിന്റെ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു വിഷയം.
ഇത്രയും ചർച്ച ലോകം മുഴുവൻ നടക്കുമ്പോൾ ഈ ഫോട്ടോയെടുത്ത, എൽദോയുടെ ഫോട്ടോയെടുത്ത് ഇങ്ങനെയൊരു പ്രചാരണത്തിന് തുടക്കം കുറിച്ച, ഇങ്ങനെയൊരു ട്രോളിനോ പോസ്റ്റിനോ തുടക്കം കുറിച്ച ഒരാളുണ്ടാവില്ലെ. അയാൾ ഇത് എല്ലാം കണ്ടിട്ട് എവിടെയായിരിക്കും. എന്നുള്ള ഒരു കൗതുകകരമായ ചിന്തയായിരുന്നു. അയാൾക്കെതിരെ ഇവിടെ വലിയ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. ആളുകൾക്കിടയിലും ചർച്ചകൾക്ക് ഇടയിലുമൊക്കെ ഒരുപാട് അയാളെ കുറിച്ച് അല്ലെങ്കിൽ ആരായിരിക്കും എന്നുള്ളതിനെ കുറിച്ചെല്ലാം സംസാരിക്കുന്നുണ്ടെങ്കിലും. അയാൾ എന്നൊരു വ്യക്തി എവിടെയെങ്കിലും ഉണ്ടാവില്ലേ. ആ ചിന്തയാണ് സിനിമ ജനിക്കാൻ കാരണം. കാരണം ഇങ്ങനെ രണ്ട് പേര്, ഈ രണ്ട് പേരെ കുറിച്ച് ചിന്തിച്ചപ്പോൾ അതിലൊരു കൗതുകകരമായ ഒരു പുതിയ വ്യത്യസ്തതയുള്ള സിനിമ ജനിച്ചു. അങ്ങനെയാണ് വികൃതി ജനിക്കുന്നത്.
ഈ വികൃതിയെന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് എനിക്ക് തോന്നുന്നത് അതിന്റെ ഈ രണ്ട് ക്യാരക്ടേഴ്സിനെ, വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള രണ്ട് ക്യരക്ടേഴ്സായിരുന്നു അത്. അത് രണ്ടും അതായത് ഒന്ന് എൽദോ, രണ്ട് സമീർ. രണ്ടാമത്തെ വ്യക്തി ഞാൻ പറഞ്ഞ സമീർ. ഈ രണ്ട് ക്യാരക്ടേഴ്സിലും ഒരുപാട് ചലഞ്ചസ് ഉണ്ടായിരുന്നു. ഒന്ന് മ്യൂട്ടായ എൽദോ. അങ്ങനെ ഒരു ക്യാരക്ടറിനെ ചെയ്യാൻ. അല്ലെങ്കിൽ അദ്ദേഹം കടന്ന്പോയ വഴികളെ വളരെ എഫക്ടീവായിട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കേപ്പബിളായിട്ടുള്ള ഒരു ഫൈനെസ്റ്റ് പെർഫോമറെ തന്നെ ഭാഗ്യവശാൽ നമുക്ക് കിട്ടി. സുരാജേട്ടൻ. അതുപോലെ തന്നെ ഈ പ്രണയവും യുദ്ധവും കോൺഫ്ളിക്ടുകളും പ്രശനങ്ങൾക്ക് ഇടയിലും എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ടി വരുന്ന, വളരെ കോൺഫ്ളിക്ടുകൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ക്യാരക്ടറാണ് സമീർ. ആ സമീർ എന്ന് പറയുന്ന ആ ക്യാരക്ടറിനെ വളരെ കൈയടക്കത്തോട് കൂടി ചെയ്തിട്ടുള്ള സൗബിനും. ഈ രണ്ട് മലയാളത്തിലെ വളരെ ടാലെന്റെഡ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ. രണ്ട് പെർഫോമേഴ്സ് അവിടെ വന്നപ്പോൾ തന്നെ സിനിമയുടെ വിജയത്തിലേക്കുള്ള ദൂരം ഒരുപാട് മുന്നോട്ട് പോയിരുന്നു ഞങ്ങൾ.
പിന്നെ ഞാൻ ലക്കിയാണ്. കാരണം എനിക്ക് കുറെ നല്ല പെർഫോമേഴ്സിനെ കിട്ടി. ഈ പറഞ്ഞപ്പോലെ സുരാജേട്ടൻ, സൗബിൻ, സുരഭി മറ്റൊരു നാഷണൽ അവാർഡ് വിന്നറാണ്. പിന്നെ പോളി ചേച്ചി, പുതിയതായി കടന്നുവന്ന വിൻസി. നായികയാണ് സൗബിൻ ചെയ്ത ക്യാരക്ടറിന്റെ. പിന്നെ സൗബിൻ ചെയ്ത ക്യാരക്ടറിന്റെ ഉമ്മയായി വന്ന ഗ്രേസി ചേച്ചി. ഇങ്ങനെ പുതിയ കുറച്ച് നല്ല ആർട്ടിസ്റ്റുകളെയും മലയാള സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ ഞങ്ങൾക്ക് ഈ സിനിമയിലൂടെ സാധിച്ചു. ഇങ്ങനെ കുറച്ച് പുതിയ ഫ്രഷ് ചിന്താഗതി ഉള്ളവരും പുതിയ കുറച്ച് സിനിമാ ചിന്തകളും ഉള്ള ആളുകളുടെയും . അതുപോലെ തന്നെ വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള വളരെ പ്രതിഭാശാലികളായ ഡിഒപി ആൽബി, മ്യൂസിക് ഡയറക്ടർ ബിജിപാൽ. ഇതുപോലെ വളരെ പ്രതിഭാശാലികളായ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള കുറച്ച് പേരുടെ ഇൻവോൾവ്മെന്റുമുള്ള ഒരു സിനിമയാണ്. അങ്ങനെയാണ് ഈ സിനിമയുടെ കോമ്പിനേഷൻ. ഭാക്കി പറയുകയാണെങ്കിൽ ഞാൻ ഡെബ്യു ഡയറക്ടറാണ്. പ്രൊഡക്ഷൻ പുതിയ ആളുകളാണ്. റൈറ്റർ അജീഷ് പുതിയതാണ് തുടങ്ങുന്നതേയുള്ളൂ. ഒരു സിനിമയെ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇങ്ങനെ കൂട്ടായ ഒരു പുതിയ കോമ്പിനേഷൻ അവിടെ രൂപപ്പെട്ടിട്ടുണ്ട്. പുതിയതും അതുപോലെ എക്സ്പീരയൻസ്ഡ് ആയിട്ടുള്ള പ്രതിഭകളുടെയും. ഈ കോമ്പിനേഷനാണ് ഈ സിനിമയുടെ പുതുമ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്. പിന്നെ വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു താരനിരയും. ഇത് ഈ സിനിമയെ വിജയത്തിൽ എത്തിക്കുന്നതിന് ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- വികൃതി കാണിച്ച കുഞ്ഞിനെ വെയിലിൽ ടെറസിൽ കെട്ടിയിട്ട ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- തന്നെ കിട്ടാത്തതിനാൽ പൊലീസ് പീഡിപ്പിച്ചത് മകനെയെന്ന് ജോസഫ് മാഷ്
- പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരി
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്