റെമിത് കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ; അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛന്മാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ടമാണ്; രമേശ് ചെന്നിത്തലയുടെ മകനെതിരെയുള്ള മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം തരംതാഴ്ന്നത്: ജെ.എസ്.അടൂർ എഴുതുന്നു
ജെ.എസ്.അടൂർ
കഴിവും നേതൃത്വ ശേഷിയുമുള്ള ചെറുപ്പക്കാരെ അച്ഛന്റെ പേര് പറഞ്ഞു മന്ത്രി അപമാനിക്കരുത്.
എനിക്ക് അറിയാവുന്ന നല്ല ഒരു ചെറുപ്പകാരണാണ് റെമിത്. കേരളത്തിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന കുറെപേര് കാണാൻ വരാറുണ്ട്. പലരും തിരുവനന്തപുരത്ത് കൂടെ ഇന്റേൺഷിപ് ചെയ്യാറുണ്ട്. ചിലപ്പോൾ ഇവർക്ക് പബ്ലിക് പോളിസി, എത്തിക്സ് മുതലായവയിൽ ക്ലാസ് എടുക്കാറുണ്ട്. മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കാറുണ്ട്. ഒരിക്കൽ യൂ പി എസ് സി ഇന്റർവ്യൂ ബോഡിൽ ഉണ്ടായിരുന്നിട്ടുണ്ട്. മസൂറിയാൽ ക്ലാസ് എടുക്കുവാനും പോയിട്ടുണ്ട്.
ഒന്നാമത് അറിയേണ്ടത് യൂ പി എസ് സി യിൽ ആരെയാണ് ഇന്റർവ്യൂ ചെയ്യ്യുവാൻ പോകുന്നത് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക ്പോലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഏതാനം മിനിട്ടിന് മുമ്പ് മാത്രമേ അറിയൂ മൊബൈൽ ഫോൺ പോലും ഓഫ് ചെയ്തു മാറ്റി വയ്ക്കണം. ആ പാനലിൽ വേറെ ആരൊക്കെ എന്ന് അപ്പോൾ ആണ് അറിയുന്നത്. .പല പാനലുകൾ കാണും. യൂ പി എസ് സി ക്ക് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്നതും ഡൊമൈൻ നോളേജ് വെളിവാക്കുന്നതും ഇന്റർവും തികച്ചും വ്യതസ്തമാണ്.
ഒരുപാടു ഇന്റർവ്യൂ നടത്തിയ പരിചയം കൊണ്ടു പറയുകയാണ്. യൂ എന്നി ൽ ഗവേർണൻസ് വിഭാഗത്തിൽ മിക്ക സീനിയർ പൊസിഷന്റെയും ഇന്റർവ്യൂ ബോഡിൽ ഏതാണ്ട് മൂന്നു വർഷത്തോളം ഉണ്ടായിരുന്നു. ഇന്റർവ്യൂവിനു തോന്നിയ പോലെ മാർക്ക് കൊടുക്കുവാൻ സാധിക്കില്ല. അതിനു വളരെ കൃതിമായ ഗ്രിഡ് ഉണ്ട്. അതിൽ ബോഡിലുള്ള ഓരോരുത്തരും ഏത്ര മാർക്ക് കൊടുക്കുന്നു എന്നറിവാൻ സാധിക്കില്ല. അത് പോലെ നേതൃത്വം കൊടുക്കുന്ന അന്തരാഷ്ട്ര സംഘടനകളിലും ഇപ്പോൾ ഇന്റ്റർവ്യുവിനു ഗ്രിഡ് ഏർപ്പെടുത്തിയതിനാൽ അവിടെ പേർസണൽ ബയാസിന് സാധ്യത ഇല്ല.
റെമിതിന് സിവിൽ സർവീസ് കിട്ടുവാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തോന്നി. മിടുക്കനാണ്. അയാൾക്ക് ഇന്റർവ്യൂവിൽ നല്ല സ്കോർ കിട്ടുവാനുള്ള സാധ്യത ഒരു പരിധിവരെ സ്വാഭാവികമാണ്. എന്റെ മകന് സിവിൽ സർവീസിൽ താല്പര്യം ഇല്ല. പക്ഷെ അവൻ ഇന്റർവ്യൂവിനു പോയാൽ ഉയർന്ന മാർക്ക് കിട്ടുവാൻ സാധ്യത കൂടുതലാണ്. ഇപ്പാൾ കിട്ടിയ രണ്ടു അന്തരാഷ്ട്ര ഫെല്ലോഷിപ്പുകൾക്കും ഇന്റർവ്യൂവിനായിരിക്കും കൂടുതൽ സ്കോർ. കാരണം പേഴ്സണാലിറ്റി ഒരു വലിയ അളവ് വരെ വളർന്ന സാഹചര്യവും പഠിച്ച സാഹചര്യവും അവരുടെ സമീപനവും പേഴ്സണാലിറ്റിയും വലിയ ഘടകങ്ങളാണ്. എക്സ്പോഷർ, പരന്ന വായന വലിയ ഘടകമാണ്. ഇതെല്ലാം വേണ്ടുവോളം ഉള്ള റെമിതിന് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടുന്നതിന്നു സാധ്യതകൾ കൂടുതലാണ്. അതോ സിവിൽ സർവീസ് പരീക്ഷ പാസാക്കുന്നത് ക്രിമിനൽ കുറ്റമാണോ?
കുറെ വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് തോന്നിയിരുന്ന ഒരു മന്ത്രിയിൽ നിന്ന് കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ക്രെഡിബിലിറ്റിയെ വെറും മൂന്നാം കിട രാഷ്ട്രീയക്കാരെപ്പോലെ ചോദ്യം ചെയ്തത് നിരുത്തരവാദിത്തപരമാണ്, തെറ്റാണ്.
അയാളുടെ അച്ഛൻ ആരോ ആയിക്കോട്ടെ. എന്നേ കാട്ടിൽ കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പകാരന്റെ അച്ഛനാണ്. എന്നേകാട്ടിലും മനോഹരമായി ഇഗ്ളീഷ് ഭാഷ എഴുതും ഡിബേറ്റ് ചെയ്യും. കാരണം എന്റെ അച്ഛൻ അല്ല അവന്റെ അച്ഛൻ. ഞാൻ വളർന്നു വന്ന സാഹചര്യം അല്ല അവന്റെത്. ഞങ്ങൾ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഇല്ല. എന്നാൽ അവൻ ഏറ്റവും വെറുക്കുന്നത് അച്ഛന്റെ അഡ്രസ്സിൽ അഥവാ പ്രഭാവത്തിൽ ജോലി മേടിക്കുക എന്നതാണ്. അയാൾ എന്ത് ഇപ്പോൾ എഴുതിയാലും അത് പ്രസിദ്ധീകരീച്ചു വരുമ്പോൾ മാത്രമാണ് കാണുന്നത്. ഒരിക്കലും മകന് വേണ്ടി റെക്കേമെന്റ് ചെയ്യില്ല. കാരണം അത് അവനു ഇഷ്ടമല്ല. എനിക്കും. പക്ഷെ ഇരുപത് വയസ്സ് വരെ അച്ഛനും അമ്മയും മെന്റർ ചെയ്ത അയാൾക്ക് സ്വന്തം സ്റ്റീമിൽ മുന്നോട്ടു പോകുന്നതാണ് ഇഷ്ട്ടം. പക്ഷെ അയാളുടെ മൂല്യം വ്യവസ്ഥയും നേത്രത്വ ശേഷിയും പേഴ്സണിലിറ്റിയുമെല്ലാം നേത്രത്വ ശേഷിയുള്ള മാതാപിതാക്കളിൽ നിന്ന് അവർ പോലും അറിയാതെ അഗീകരീക്കും.
റെമിത് അത് പോലെയുള്ള ചെറുപ്പക്കാരനാണ്. കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ. അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? ഇത്രയും തരം താഴാമോ?
എനിക്ക് വളരെ അടുത്തു അറിയാവുന്ന വേറൊരു ചെറുപ്പക്കാരനുണ്ട്. സ്വന്തം അച്ഛനെ സ്നേഹത്തോടും ആരാധനയോടും നോക്കുന്ന അങ്ങനെ ഒരു മകനെ അറിയില്ല. അപ്പൻ എന്ന് പറഞ്ഞാൽ ജീവനാണ്. അയാൾ അയാൾ പഠനത്തിൽ മിടുക്കൻ. സെന്റ് സ്റ്റീഫൻസിൽ പഠിച്ചു അവിടെ യൂണിയൻ ചെയർ പേഴ്സൺ ആയിരുന്നു. നാലു പോസ്റ്റ് ഗ്രാഡുവേഷൻ. രണ്ടു എ ൽ എൽ എം, രണ്ടു എം എ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ പ്രത്യേക പരിശീലനം. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ഒരു യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ച്ചറർ. ഒരു കാര്യത്തിൽ മാത്രം അയാളുടെ അച്ഛൻ ഇടപെടുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല. അത് അയാൾ എന്ത് പഠിക്കണം എന്ത് ചെയ്യണം എന്ന കാര്യത്തിൽ. അയാളുടെ അച്ഛന്റെ പേര് പോലും അയാൾ പറയില്ല. ഓട്ടോയിലും മെട്രോയിലുമാണ് യാത്ര. ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്മെന്റിലാണ് താമസം. മദ്യപിക്കില്ല. ഒരാളെ കുറ്റം പറകയില്ല. ഒരു പ്രമുഖ യുണിവേഴ്സിറ്റിയിൽ ചേരുവാൻ അയാളോട് ഞാൻ പറഞ്ഞതാണ്. അയാൾ അന്നു പറഞ്ഞത് അതും അപ്പക്ക് പഴിയാകും.ഒരിക്കൽ സിവിൽ സർവീസ് എഴുതുന്നതിനെ കുറിച്ച് അയാൾ എന്നോട് സംസാരിച്ചു. ഞാൻ പറഞ്ഞത് അയാളുടെ ആപ്റ്റിറ്റിയൂഡ് വേറെയാണെന്നാണ്. ഒരു പക്ഷെ ഒരു യുവ സംഘടനയുടെ തലപ്പത്തു ഉണ്ടാകാൻ ശേഷിയും ആത്മാർത്ഥതയും കാര്യ പ്രാപ്തിയുമുള്ള ആ ചെറുപ്പക്കാരൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു നടക്കുന്നയാളാണ്. എന്നിട്ടും അയാളുടെ അച്ഛന്റെ പേരിൽ ഏറ്റവും ക്രൂരമായ പച്ച കള്ളങ്ങൾ പറഞ്ഞു ചിലർ അയാൾക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന അയാളുടെ പേര് ചാണ്ടി ഉമ്മൻ എന്നാണ്. എനിക്ക് വളരെ മതിപ്പുള്ള വളരെ അധികം വായിക്കുന്ന അഹങ്കാരം ലവലേശം ഇല്ലാത്ത വിവരമുള്ള ചെറുപ്പക്കാരൻ.
കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും വിവരവും ഉള്ള റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛന്മാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ട്ടമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍