ആ കെട്ടിടത്തിന് ആദ്യം ജീവൻ കൊടുക്കാം; എത്ര ചെറിയ വീടും കൊതിയൂറുന്ന കാഴ്ചയാക്കി മാറ്റാം: കെട്ടിടത്തെ വീടാക്കി മാറ്റുന്ന അത്ഭുത മാജിക്കിനെ കുറിച്ച്
കൈയിലിരിക്കുന്ന തുക അനുസരിച്ചാണ് ഓരോരുത്തരും വീട് പണിയുന്നത്. വീടിനായി വാങ്ങുന്ന സ്ഥലം മുതൽ വീടിന്റെ വിസ്തീർണം വരെ വിലയെ ബാധിക്കുന്നു. കോടികൾ കൈയിൽ ഉണ്ടെങ്കിൽ ഒന്നിനും ഒരു ക്ഷാമവുമില്ലാതെ അടിപൊളി വീട് പണിയാം. നല്ലൊരു ആർകിടെക് കൂടി ഉണ്ടെങ്കിൽ ഒറ്റക്കാഴ്ചയിൽ വീടിന് ഏഴഴകും ആകും. എന്നാലും ആ വീട് ആർക്കും കണ്ണെടുക്കാൻ വയ്യാത്ത ഒരു സാധാരണ കാഴ്ചയാകണമെങ്കിൽ അതിന് ജീവൻ നൽകണം. സിമന്റും കല്ലും മണ്ണും ഒക്കെ കൂടി കലർന്ന കെട്ടിടത്തിലേയ്ക്ക് ജീവൻ കടത്തി വിടുന്ന പ്രക്രിയയാണ് ഇന്റീരിയൽ ഡെക്കറേഷൻ.
അതൊരു കലയാണ്. ലഭ്യമായ വിഭവങ്ങളും പണവും ഉപയോഗിച്ച് ലഭ്യമായ വീട് ഒരു ജീവനുള്ള വസ്തുവാക്കി മാറ്റുന്ന കല. ലിവിങ് റൂമിലെ ഫർണിച്ചറുകളുടെ സ്ഥാനങ്ങൾ, ഡൈനിങ് റൂമിലെ മേശയുടെ നിറം, സ്വീകരണ മുറിയിൽ വച്ചിരിക്കുന്ന ഒരു കുടന്ന പൂവ്, കിടക്കമുറിയിലെ വെളിച്ചം എന്നു തുടങ്ങി വളരെ ചെറുതും പ്രാധാന്യമല്ലെന്നു തോന്നുന്നതുമായ സംഗതികൾ പോലും വീടിന്റെ സൗന്ദര്യത്തിന്റെ മൂലക്കല്ലായി മാറും.
അഴകും മനോഹാരിതയും ഇഴചേർന്ന വീടു രൂപകല്പന ചെയ്യുകയെന്നത് നിസാര കാര്യവുമല്ല. വീടിന്റെ ഓരോ മുക്കിലും മൂലയിലും ദൃശ്യചാരുത കൈവരുത്തുന്നത് ഒരു കലയാണ്. ഈ കല ഭംഗിയായി ചെയ്തുകൊടുക്കുകയെന്നതാണ് ഇന്റീരിയർ ഡിസൈനിങ് കമ്പനികളുടെ ദൗത്യം.
അതുകൊണ്ടുതന്നെ വീടിന് ജീവൻ വെയ്ക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം പരിഗണിക്കുന്നത്
Bella N Decor ഇന്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ആണ്. കാരണം എത്ര ചുരങ്ങിയ ബജറ്റിൽ ആണെങ്കിലും ആ ദൗത്യം ഭംഗിയായി നിറവേറ്റാൻ ബെല്ലയക്ക് കഴിയുന്നു. Bella N Decorസിന് ഓരോ ഉപഭോക്താക്കളും ഓരോ ലോകമാണ്. അവർക്ക് വേണ്ടത് കൃത്യമായി അവരുടെ താല്പര്യും അനുസരിച്ച് ചെയ്തു കൊടുക്കും. അതുകൊണ്ട് തന്നെ Bella N Decor ചെയ്ത വീടുകൾ കാണുമ്പോൾ സുഹൃത്തുക്കൾ കൊതിയോടെ ചോദിക്കും ഇതാര് ചെയ്തതാണ്. കൊള്ളാമല്ലോ, ആ നമ്പർ ഒന്നു തരണെ എന്ന്.
വീടുകൾക്കു മാത്രമല്ല, കോർപറേറ്റ്, കൊമേഴ്സ്യൽ സെക്ടറുകൾക്ക് Bella N Decor തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നു. ഓരോരുത്തരുടേയും ബജറ്റിന് ഇണങ്ങും വിധം മെച്ചപ്പെട്ട ക്രാഫ്റ്റ്മാൻഷിപ്പോടു കൂടി തന്നെ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ നൽകുന്നുവെന്നതാണ് ബെല്ല എൻ ഡെക്കോറിനെ വ്യത്യസ്തമാക്കുന്നത്.
മുമ്പേ പറക്കുന്ന പക്ഷികളായ ബെല്ലയെ തേടി നിങ്ങൾക്ക് കൊച്ചിയും കോഴിക്കോട്ടും ഒന്നും പോകണ്ട. നിങ്ങളുടെ സ്ഥലം എവിടെയാണോ അവിടെ ഒക്കെ ഓടി എത്താൻ ബെല്ലക്ക് ഇപ്പോൾ സംവിധാനം ഉണ്ട്. ഒരു കസ്റ്റമറെ ലഭിച്ചാൽ അവരിലൂടെ അനേകം കസ്റ്റമേഴ്സിനെ ലഭിക്കുന്ന ബെല്ല കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇപ്പോൾ നിറസാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് ബെല്ല എൻ ഡെക്കോറെ മെച്ചപ്പെട്ട സേവനദാതാക്കളായി മാറ്റിയിരിക്കുകയാണ്.
ഡിസൈനിങിലും ഫർണീഷിങിലും അതുകൊണ്ടുതന്നെ ഇന്ന് കേരളത്തിൽ ബെല്ലയെ വെല്ലാൻ ആരുമില്ലാതായിരിക്കുന്നു.
മോഡുലാർ കിച്ചൺ, ബെഡ്റൂം ഇന്റീരിയർ, ലിവിങ് റൂം ഇന്റീരിയർ, ഡൈനിങ് റൂം ഇന്റീരിയർ, ബാത്ത് റൂം ഇന്റീരിയർ, ടേൺകീ ഇന്റീരിയർ സൊല്യൂഷൻസ്, ഓഫീസ്/ഷോറൂം ഇന്റീരിയർ, എൽഇഡി യൂണിറ്റുകൾ, ക്രോക്കറി യൂണിറ്റ്, ഷെൽഫ് പോലെയുള്ള ഡെക്കറേറ്റീവ് ഡിസ്പ്ലേ യൂണിറ്റുകൾ, ഫാൾസ് സീലിങ് തുടങ്ങി എല്ലാത്തരത്തിലുമുള്ള ഹോം ഇന്റീരിയറും കൊമേഴ്സ്യൽ ഇന്റീരിയർ വർക്കുകളും Bella N Decor ചെയ്തു കൊടുക്കുന്നുണ്ട്.
ഓരോ വർക്കിനും വ്യക്തിഗത ശ്രദ്ധ പതിപ്പിച്ചു തന്നെയാണ് Bella N Decor തങ്ങളുടെ ഡിസൈനുകൾ പൂർത്തീകരിക്കുന്നത്. സമയാധിഷ്ഠിത പൂർത്തിയാക്കൽ, ഓരോ പ്രൊജക്ടിനും പ്രത്യേകം നിയോഗിക്കപ്പെടുന്ന ജോലിക്കാർ, ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ബെല്ല എൻ ഡെക്കോറിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.
ബെല്ല എൻ ഡെക്കോറിലെ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനങ്ങൾ ഉപയോക്താക്കൾക്കു തങ്ങളുടെ വീടിനെ രാജകീയ പ്രൗഢിയിൽ കാത്തുസൂക്ഷിക്കാൻ ഏറെ സഹായകമാകുന്നതുമാണ്. കൂടാതെ 100 ശതമാനം കസ്റ്റമൈസ്ഡ് പാക്കേജുകളും ബെല്ല എൻ ഡെക്കോറിൽ നിന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, ആകൃതി തുടങ്ങിയ കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ഡിസൈനുകൾ ഒരുക്കിനൽകാനും അവ ഉപയോക്താക്കളുടെ പൂർണ തൃപ്തിക്കനുസരിച്ച് അണിയിച്ചൊരുക്കാനും Bella N Decor സദാ സന്നദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
വീട് അണിയിച്ചൊരുക്കാനുള്ള ഒരുപിടി ഉത്പന്നങ്ങളും ബെല്ല എൻ ഡെക്കോറിന്റേതായുണ്ട്. ബിൽറ്റ് ഇൻ ഫർണീച്ചറുകൾ, കർട്ടണുകൾ, ബൈൻഡുകൾ, കബോർഡുകൾ, ഡെക്കറേറ്റീവ് മെറ്റീരിയലുകൾ, ടിവി യൂണിറ്റുകൾ എന്നിവ ബെല്ല എൻ ഡെക്കോറിൽ നിന്നു സ്വന്തമാക്കി നിങ്ങളുടെ വീടിനെ ആകർഷകമാക്കാൻ സാധിക്കും. വർഷങ്ങളായുള്ള ഉപയോഗവും വീടിന്റെ മോടി കുറച്ചോ എന്നു തോന്നുന്നവർക്കും ബെല്ല എൻ ഡെക്കോറിന്റെ സേവനം പ്രയോജനപ്പെടുത്താം. വീടു പുതുക്കുമ്പോൾ പഴയ ലുക്ക് മാറ്റി അതിനൂതന വിദ്യയിൽ പുതുപുത്തൻ വീടാക്കി മാറ്റാൻ ബെല്ല എൻ ഡെക്കോറിനെ സമീപിക്കുകയേ വേണ്ടൂ.
ബെല്ല എൻ ഡെക്കോരിനെ കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.
Akhil Mohan
Managing Director
Mob: +91 85940 31112
Email:[email protected] Email:[email protected]
Bella N Decor
1st Floor,Tristar Towers
NH 47 ,Vyttila,Kochi -682019
Tel:+91 8590 504 604
www.bellandecor.com
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍