ആർദ്ര മാനസവുമായി എത്തുന്ന ആർദ്ര മാനസി
ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേ ഇന്ത്യക്കാരനാണെന്ന് ആ യുവതിയും ആ യുവതി ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നും വിചാരിച്ചു. ആ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സഹായിക്കാനുമായി ഒരു വോളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന ആ യുവതി സ്നേഹ ബഹുമാനത്തോടെ ഞങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുകയും കഴിവുള്ള ഇരിപ്പടങ്ങളിലേക്ക് ആനയിക്കുകയും ചെയ്തു.
പിന്നീട് ഒരിടവേളയിൽ സംസാരിക്കാനവസരം കിട്ടിയപ്പോഴാണ് ഞങ്ങളിരുവരും മലയാളികളാണെന്നു തിരിച്ചറിഞ്ഞത്. അത് ഞങ്ങൾക്കിരുവർക്കും അത്ഭുതവും അഭിമാനവും പരസ്പര ബഹുമാനവുമുളവാക്കി. ആ യുവതിയുടെ പേര് കേട്ടപ്പോൾ കൂടുതൽ ആദരവ് എനിക്ക് ആ യുവതിയോട് ഉണ്ടായി.
'ആർദ്ര മാനസി' എന്നാണ് ആ യുവതിയുടെ പേര്. പേരും പെരുമാറ്റവും തമ്മിൽ വലിയ പൊരുത്തം. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ആർദ്ര മാനസിയെക്കുറിച്ച് ഒരു ലേഖനമെഴുതാൻ എനിക്കാഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ലഭിച്ച മറുപടി എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുവാൻ മാത്രം മഹത്വമുള്ളതായി ഒന്നും തന്നെ ഞാനിതുവരെ ചെയ്തിട്ടില്ല. എന്നാൽ ഭാവിയിൽ വലിയ നന്മകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അതിനുള്ള ശ്രമമാരംഭിച്ചു കഴിഞ്ഞു.
ഞാൻ ഒരു സാധാരണ ഫ്രീലാൻസ് ജേർണലിസ്റ്റ് മാത്രമാണെന്നും എന്നെ സംബന്ധിച്ച് ആർദ്ര മാനസി ഇതിനകം ചെയ്ത നന്മകളും നേടിയ നേട്ടങ്ങളും വളരെ വലുതാണെന്നറിയിച്ചപ്പോൾ ഇങ്ങനെയൊരു ലേഖനം എഴുതാൻ ആർദ്ര മാനസി എനിക്കനുവാദം നൽകി. അതോടൊപ്പം ഒരു നിബന്ധനയുണ്ടായിരുന്നു. ''ഞാൻ എന്ന വ്യക്തിയെക്കുറിച്ച് അധികം വിവരിക്കാതെ എനിക്ക് ചെയ്യാൻ സാധിച്ച ചെറിയ കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ആ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും സഹായ സഹകരണമേകുവാനും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന തരത്തിലൊരു ലേഖനമായിരിക്കണം സാറെഴുതുന്നത്''
ആ നിബന്ധന പൂർണ്ണമായും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ട് ആർദ്ര മാനസിയുടെ നന്മ പ്രവർത്തികളെയും ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കാൻ ലഭിക്കുന്ന ഈ അസരം വളരെ ആദരവോടെ ഞാൻ ഏറ്റെടുക്കുന്നു.
ഇത് ഇന്ത്യയിൽ ജനിച്ചു വളർന്നു മാസങ്ങൾക്ക് മുൻപ് മാത്രം അമേരിക്കയിൽ എത്തി ചേർന്ന ഒരു മലയാളി യുവതിയുടെ വിജയ ചരിത്രമാണ്. ന്യൂയോർക്കിൽ മിലാനോ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് മാനേജ്മെന്റ് ആൻഡ് അർബൻ പോളിസി എന്ന സ്ഥാപനത്തിൽ ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരുദ കോഴ്സിൽ പഠിക്കുന്ന ആർദ്ര മാനസി, ക്ലിന്റൻ ഗ്ലോബൽ ഇനിയേറ്റീവ് എന്ന സംഘടന അവരുടെ പ്രോഗ്രാമായ ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് യൂണിവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത ആയിരം വിദ്യാർത്ഥികളിലൊരാളാണ്. ഈ വർഷം മയാമിയിൽ നടന്ന സിജിഐയു കോൺഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആർദ്ര കരുതുന്നു.
ഈ കോൺഫറൻസിൽ പങ്കെടുക്കാത്തവരിൽ രാജ്യാടിസ്ഥാനത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, ചെൽസിയ ക്ലിന്റൻ എന്നിവരോടൊപ്പം നിരവധി പ്രശസ്ത വ്യക്തികൾ ഈ പ്രസ്ഥാനത്തെ നയിക്കുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണിൽ വിദ്യാഭ്യാസം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമാധാനം, മനുഷ്യാവകാശങ്ങൾ, ദാരിദ്ര നിർമ്മാജനം, പൊതു ജനാരോഗ്യം എന്നീ മേഖലകളിലേതെങ്കിലും ക്രിയാത്മകമായ പുരോഗമന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ വിദ്യാർത്ഥികൾക്കവസരം നൽകുകയാണ് സിജിഐയു പ്രോഗ്രാമിന്റെ ലക്ഷ്യം. അതിനായി ഓരോരുത്തരും ചെയ്യുന്ന പ്രോഗ്രാമുകൾ
സിജിഐയ്ക്ക് അച്ചു കൊടുക്കണം ആ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുവാനവസരം ലഭിക്കുന്നതും അതിന്റെ ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നതും.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ അൻപത്(50) ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും. മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.
മദ്രാസ് ഐഐറ്റിയിലെ അഞ്ച് വർഷ ഇൻഗ്രേറ്റഡ് ബിരുദാനന്ദര ബിരുദ പഠനത്തിനിടയിൽ മൂന്ന് മാസം അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് ആദിവാസി സ്ത്രീകളുമായി അടുത്തിടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും ആർദ്ര മാനസിക്ക് അവസരം ലഭിച്ചത്. അന്ന് മുതലേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർദ്ര ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ ആ അവസരം ലഭിക്കുന്നതിൽ ഏറെ സന്തുഷ്ടയാണ് ആർദ്ര മാനസി.
തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ അണ്ടർ ഗ്രാജ്യേറ്റ് കോഴ്സ് ചെയ്യുന്നവരിൽ ഭൂരി ഭാഗത്തിനും സിജിഐ തന്നെ കുറെ ഫണ്ട് നൽകും. മാസ്റ്റർ ബിരുദം ചെയ്യുന്നവർ സ്വയം ഫണ്ട് ശേഖരണം നടത്തി വേണം അവരുടെ പ്രോജക്ടുകൾ ആരംഭിക്കേണ്ടത്.
ഈ പ്രോജക്ട് നിങ്ങളുടെയൊക്കെ പങ്കാളിത്തമുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് ആർദ്ര മാനസി ആഗ്രഹിക്കുന്നത്. അതിനായി നിങ്ങളുടെ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യന്നു. വ്യക്തിപരമായും സംഘടകൾ വഴിയായും ഈ മുന്നേറ്റത്തിൽ അണി ചേരാം.
അധികം താമസിയാതെ ഈ പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് നിലവിൽ വരും. ഈ ലേഖനത്തിന്റെ അവസാനം നൽകിയിരിക്കുന്ന ഈ മെയിൽ ഐഡിയയിലൂടെ ആർദ്ര മാനസിയെ നിങ്ങൾക്ക് സഹായിക്കാൻ സാധിക്കും.
ഇനി ആർദ്ര മാനസിയെക്കുറിച്ച് വ്യക്തിപരമായി ചില കാര്യങ്ങൾ വിവരിക്കാൻ ആഗ്രഹിക്കുന്നു. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലായിരുന്നു ജനനം. പ്രശസ്ത സിനിമ നിരൂപകനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിൽ ജൂറി അംഗവുമായി പ്രൊഫ (റിട്ട) മധു ഇറവങ്കരയുടെയും അദ്ധ്യാപികയായ ഉഷയുടെയും പുത്രിയാണ് ആർദ്ര മാനസി ആർദ്ര മാനസിയുടെ സഹോദരനും ചേച്ചിയുടെ പാത പിന്തുടർന്ന് മദ്രാസ് ഐഐടിസിയിൽ ഇതേ കോഴ്സിന് ചേർന്ന് പഠിക്കുന്നു. അനന്തു മാധവ് എന്നാണ് അനുജന്റെ പേര്.
ഭർത്താവ് കീർത്തിക് ശശിധരനോടൊപ്പം ന്യൂയോർക്കിലാണിപ്പോൾ ആർദ്ര മാനസി താമസിക്കുന്നത്. ഏഴ് വർഷം നൃത്തം അഭ്യസിച്ചിട്ടുള്ള ആർദ്ര മാനസി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിത സമാഹരാങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ ഒരു ലേഖനമെഴുതാനുള്ള കാര്യങ്ങൾ കീർത്തിക്കിന്റെ ജീവിതത്തിനുള്ളതിനാൽ അധികം എഴുതുന്നില്ല.
കീർത്തിക്കും വളരെ നല്ലൊരു എഴുത്തുകാരനാണെന്ന് മാത്രം സൂചിപ്പിക്കട്ടെ.
മാവേലിക്കര ബിഷപ്പ് മൂർ വിദ്യാ പീഠത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഐസിഎസ്സി, ഐഎസ്സി സിലബസുകളിൽ മാനവിക വിഷയങ്ങളിലേക്ക് തിരഞ്ഞത്. അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷയിലൂടെയാണ് മദ്രാസ് ഐഐടി നടത്തുന്ന ഈ പ്രത്യേക ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ അഡ്മിഷൻ കരസ്ഥമാക്കിയത്. ഈ പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിൽ വെറും മുപ്പത് സീറ്റുകളിൽ ഒന്നിലാണ് ആർദ്ര മാനസി പ്രവേശനം നേടിയത്.
നിരവധി നന്മകൾ ആർദ്ര മാനിസിയെ തേടിയെത്തട്ടെയെന്നും ലോകത്തിന് ധാരാളം സംഭാവനകൾ നൽകാൻ ആർദ്ര മാനസിക്ക് സാധിക്കട്ടെയെന് ആശംസകളോടെയും പ്രാർത്ഥനയോടെയും ആർദ്ര മാനസിയെ പരിചയപ്പെടുത്താൻ ലഭിച്ച ഈ അവസരത്തിന് നന്ദി പറയുന്നു.
ആർദ്ര മാനസിയുടെ ഇമെയിൽ [email protected]
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്