രാഹുലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? സ്വയം വളർന്ന നേതാവായ മോദിക്ക് പോന്ന എതിരാളിയല്ലേ രാഹുൽ? രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്? ജെ.എസ്.അടൂർ എഴുതുന്നു
ജെ എസ് അടൂർ
രാമചന്ദ്ര ഗുഹക്ക് രാഹുൽ ഗാന്ധിയോട് എന്താണിത്ര കലിപ്പ്?
ഇന്ത്യൻ സമൂഹത്തിന്റെയും ഒരു പരിധിവരെ തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ജാതിയിലും വംശത്തിലും ഭാഷയിലുമെല്ലാം ഇന്നുമുള്ളത് ഒരു സെമി ഫ്യൂഡൽ സ്വഭാവമാണ്. ആ സെമി ഫ്യുഡൽ ജാതി വ്യവസ്ഥക്കും ഭാഷ വ്യവസ്ഥക്കും മുകളിൽ ഇട്ടിരിക്കുന്ന ഒരു മേൽക്കൂരയോ പുതപ്പോ ആണ് ജനാധിപത്യ സംവിധാനം.
ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും പാർട്ടിയും രാഷ്ട്രീയ തിരഞ്ഞെടുപ്പ് പ്രക്രിയയും ജാതി -മത -ഭാഷ സമവാക്യങ്ങളിൽ നിന്ന് മുക്തമല്ല. സെമി ഫ്യുഡൽ പാരമ്പര്യം എല്ലാ രംഗങ്ങളിലുമുണ്ട്. ഇന്ത്യയിലെ പ്രമുഖ വക്കീലുമാർ തൊട്ട് സുപ്രീം കോടതി ജഡ്ജിമാർ വരെ ലീനിയേജ് പ്രിവിലേജ് കൊണ്ടു കുടുംബ ലിങ്കുകളിൽ കൂടി പ്രിവിജ്ഡ് പൊസിഷനലിൽ എത്തിയവരാനാണ്. ബോളിവുഡ് മുതൽ ഇന്ത്യയിലെ ബിസിനസ് വരെ കുടുംബ ലിങ്കുകളിലാണ്. രാമചന്ദ്ര ഗുഹ എഴുതുന്ന മിക്കവാറും പത്രങ്ങളും കുടുംബ ലിങ്കിൽ കൂടെയാണ് ഇപ്പൊഴും മാനേജ് ചെയ്യുന്നത്.
ഇന്ത്യയിൽ രാമചന്ദ്രഗുഹയടക്കമുള്ള വരേണ്യ ഇഗ്ളീഷ് എഴുത്തുകാർക്ക് പ്രിവിലെജെഡ് പൊസിഷൻ കിട്ടുന്നത് അവരുടെ മേൽജാതി മേൽക്കോയ്മ കുടുംബ പാശ്ചാത്തലം കൊണ്ടാണ്. ആ പ്രിവിലെജ് ഉപയോഗിച്ചാണ് രാമചന്ദ്രഗുഹ പറയുന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുന്നത്. ചുരുക്കത്തിൽ രാമചന്ദ്രഗുഹയും ഇന്ത്യൻ ഹെജെമെനിക് നെറ്റ്വർക്കിന്റെ ഭാഗമാണ്. പണ്ട് അംബേദ്കർ പറഞ്ഞത് പൊലെ ആ ഹെജിമണിയുടെ ആധാരം ജാതിമേൽക്കോയ്മയും പ്രിവിലേജ്ഡ് കാസ്റ്റ് -ക്ലാസ്സ് ഡ്രൈവിങ് ഫോഴ്സുമാണ്.
അതു ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഭരണ -അധികാര നെറ്റ്വർക്കുകളിലും ഇപ്പഴും എപ്പഴും സജീവമാണ്. ഇന്ത്യയിൽ മിക്ക പാർട്ടികളിലും ലീനിയേജ് പ്രിവിലേജുകളിൽ കൂടെ വന്നവർ ഗണ്യമാണ്. അതു ഇടതുപക്ഷ പാർട്ടികളിൽ മാത്രമാണ് കുറവ്. നവീൻ പട്നായിക്ക് ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ വന്നിട്ട് ഏറ്റവും കൂടുതൽ ഒഡീഷ്സ ഭരിച്ച മുഖ്യമന്ത്രിയായി ഇപ്പൊഴും ഭരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുമൊന്നും ഫ്യുഡൽ സെമി ഫ്യുഡൽ മാനസിക അവസ്ഥയിൽ നിന്ന് ഇന്നും മുക്തമായിട്ടില്ലയെന്നാണ്. അതു കൊണ്ടു ഇന്നും കാസ്റ്റ് -ക്ലാസ്സ് പ്രിവിലേജുകൾ എഴുത്തുകാരും ബുദ്ധി ജീവികളും പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാം ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക വരേണ്യതയുടെ ഭാഗമാണ്. രാമചന്ദ്ര ഗുഹയും ആ വരേണ്യ ഹേജമണിയുടെ ഭാഗമാണ്.
ഇതൊന്നും കണ്ടില്ലന്നു നടിച്ചു ഇന്ത്യൻ രാഷ്ട്രീയം രണ്ടു വ്യക്തികളിലേക്ക് ചുരുക്കി നരേന്ദ്ര മോദി സെൽഫ് മെയ്ഡും രാഹുൽ ഗാന്ധി ഡൈനാസ്റ്റിയെന്നും പറയുന്നത് ഒന്നുകിൽ വളരെ ബാലിശ്യമായ ലളിതവൽക്കരണം അല്ലെങ്കിൽ വളരെ കണക്കുകൂടിയുള്ള ഭരണ -അധികാര കോൺഫെമിസ്റ്റ് രാഷ്ട്രീയം.
എന്താണ് പ്രശ്നം? നരേന്ദ്ര മോദി ഒരു സുപ്രഭാതത്തിൽ തന്റെ അപാരമായ ബുദ്ധി വൈഭവം കൊണ്ടും ലോകോത്തര നേത്രത്വ പാടവം കൊണ്ടും ഉയർന്നു വന്ന നേതാവല്ല , പ്രിയ രാമചന്ദ്ര ഗുഹ. ഇന്ത്യയിൽ ഏതാണ്ട് 90 കൊല്ലത്തോളം മറാത്തി ബ്രമ്മനിക്കൽ നേതൃത്വത്തിൽ വളർന്നു വന്ന ആർ എസ്സ് എസ്സ് ലൂടെ അവരുടെ ബ്രമ്മിണിക്കൽ മേൽക്കോയ്മ നേതൃത്വം വെള്ളവും വളവും റോളും നൽകി വളർത്തിയ ഒരു ബിംബമാണ് നരേന്ദ്ര മോദി. അയാളുടെ ബുദ്ധി വൈഭവും വിദ്യാഭ്യാസ യോഗ്യതതയോ ഒന്നുമല്ല നല്ല ഒന്നാംതരം സംഘിയും ഇന്ത്യൻ മാർവാടി കമ്പനികളും അവരുടെ പത്രമാധ്യമങ്ങളും എല്ലാം കൂടി സൃഷ്ടിച്ച രാഷ്ട്രീയ ബിംബമാണ് നരേന്ദ്ര മോദി. ആ യാത്രയിലുള്ള രാഷ്ട്രീയ നൈതികതയിലെ വൻ വീഴ്ചകൾ കാണാതെ മോദി സെൽഫ് മെയ്ഡ് നേതാവാണ് എന്നു രാമ ചന്ദ്രഗുഹ പറയുന്നത് കഷ്ടമാണ്.
രാഹുൽ ഗാന്ധിയും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല. കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. കോൺ ഗ്രസ്സ് പത്തു കൊല്ലം ഭരിച്ചപ്പോൾ മന്മോഹൻ സിംഗായിരുന്നു പ്രധാന മന്ത്രി. അതിനു മുമ്പ് അഞ്ചു കൊല്ലം നരസിംഹ റാവു ആയിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയിൽ ഒരു മന്ത്രി പോലുമായിട്ടില്ല. വേണമെങ്കിൽ പ്രധാനമന്ത്രിയോ അല്ലെങ്കിൽ സീനിയർ ക്യാബിനറ്റ് പദവിയോ കിട്ടാമായിരിന്നിട്ടും വേണ്ടാന്നു വച്ചയാളാണ് രാഹുൽ ഗാന്ധി. പിന്നെ എന്താണ് രാം ഗുഹക്ക് രാഹുൽ ഗാന്ധിയോട് ഇത്ര അസഹിഷ്ണുത?
രാം ഗുഹ ചോദിച്ച ചോദ്യം സിങ്കപ്പൂരിൽ വച്ചു രാഹുൽ ഗാന്ധിയോട് ചോദിച്ചതാണ്. രാഹുൽ ഗാന്ധി കുടുംബ പ്രിവിലേജിനെകുറിച്ച് പറഞ്ഞു. അതോടൊപ്പം അയാളുടെ അച്ഛൻ ബോംബ് സ്ഫോടനത്തിൽ പൊട്ടി തെറിച്ച 'പ്രിവിലേജും' പറഞ്ഞു. അയാൾ ഇത് വരെ കാണിച്ചത് അധികാര അഹങ്കാരങ്ങളില്ലാത്ത സത്യസന്ധത കൂടുതൽ ദൃശ്യമാകുന്ന നൈതീക രാഷ്ട്രീയമാണ്. ഇതൊക്കെ അറിയാനുള്ള രാഷ്ട്രീയ ബോധം മലയാളികൾക്കുണ്ടായതുകൊണ്ടാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ തിരെഞ്ഞെടുത്തത്. അദ്ദേഹം ഇതുവരെ ഉത്തരവാദിത്തമുള്ള എം പി ആയിട്ടാണ് സംവദിച്ചു ക്രിയാത്മമായി പ്രവർത്തിക്കുന്നത്. ഇനിയും നിന്നാൽ തിരഞ്ഞെടുക്കും. അതിനു കാരണം രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉള്ളവരാണ് മലയാളികളെന്നതാണ്. അവർ ആരെങ്കിലും പറയുന്നിടത്തു കുത്തുന്ന മണ്ടന്മാരല്ലന്നു പ്രിയ സുഹൃത്തു രാം ഗുഹ അറിയണം
രാം ഗുഹയെപ്പോലെ ഒരു പൗരനാണ് രാഹുൽ ഗാന്ധി. രാം ഗുഹക്ക് പ്രിവിലേജുകൾ ഉള്ളതിനേക്കാൾ പ്രിവിലേജ് രാഹുൽ ഗാന്ധിക്കു കാണാം. അയാളുടെ അച്ഛൻ പ്രധാനമന്ത്രിയായിരിന്നു. അമിത് ഷാ മോനെകൊണ്ടുന്നത് പൊലെ രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ മക്കളെ അധികാരത്തിലോ ബിസിനസ്സിലൊ അവരോധിച്ചില്ല. രാഹുൽ ഗാന്ധിക്ക് കിട്ടിയ ലീഗസി പൊട്ടിതെറിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ ശരീരത്തിന്റെ തുണ്ടുകളാണ്. അതിനും പത്തും കൊല്ലം കഴിഞ്ഞു അദ്ദേഹം സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകനായി തുടങ്ങി ഇന്നും സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. എന്താണ് അയാൾ രാഷ്ട്രീയ പ്രവർത്തകനൊ എം പി ആയാൽ രാം ഗുഹക്ക് ഇത്ര കലിപ്പ്.?
പിന്നെ കോൺഗ്രസ്സിന്റെ കാര്യം. അതിന്റെ തുടക്കം മുതൽ കാലാ കാലങ്ങളായി പല വിധം ഐഡിയോളജികൾ ഒന്നിച്ചു നെഗോഷിയേറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയായാണ് ഉരുത്തിരിഞ്ഞത്. അതിൽ തന്നെ നെഹ്രുവിനും ഗാന്ധിക്കും വ്യത്യസ്ത ആശയധാരകളായിരുന്നു. ആ വ്യത്യസ്തതകളും വൈവിധ്യങ്ങളും ഇന്ത്യയുടെസാംസ്കാരിക സാമൂഹിക രാഷ്ട്രീയ വൈവിധ്യങ്ങളുടെ പ്രതിഫലനമായിരുന്നു. കൊണ്ഗ്രെസ്സ് ഒരിക്കലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഐഡിയോലജി ഉള്ള പ്രസ്ഥാനം അല്ലായിരുന്നു. അതു ഒരു വിവിധ ചേരുവകലുള്ള ഒരു ബ്രോഡ് ഗ്രെ ഐഡിയോലെജിക്കൽ സ്പെക്രമാണ്.
ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച പാർട്ടിയെന്ന ഗുണവും ദോഷവുമായ ബാഗേജുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്. ഭരണ ബാഗേജിന്റ് വൈരുധ്യങ്ങളും പ്രശനങ്ങളും വീഴ്ചകളുമൊക്കെയുള്ള പാർട്ടി. പക്ഷേ അന്നും ഇന്നും എന്തൊക്ക പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറെയേറെ ഉൾകൊള്ളുന്നുവെന്നതാണ് കൊണ്ഗ്രെസ്സിനെ എല്ലാ പ്രശനങ്ങളുണ്ടെങ്കിലും പ്രസക്തമാക്കുന്നത്. ഒരാളുടെ അച്ഛനെ അല്ലെങ്കിൽ കുടുംബം പറഞ്ഞു വിവേചിക്കുന്നത് പൊലെ തന്നെ പ്രശനമുള്ളതാണ് ഒരാളുടെ അച്ഛന്റെ പേര് പറഞ്ഞു അയാളെ പൊളിറ്റിക്കൽ ബ്ലാക് മെയിൽ ചെയ്യുന്നത്.
രാം ഗുഹയും രാഹുൽ ഗാന്ധിയൂമൊക്കെ ഇന്ത്യൻ ഹെജിമണിക് വരേണ്യതയുടെ പ്രിവിലേജ് ഉള്ളവർ തന്നെയാണ്. അതു കൊണ്ടു അവർ പ്രവർത്തനം നിർത്തി പോകണം എന്ന് ആരെങ്കിലും പറഞ്ഞാൽ അതു ജനായത്ത വിരുദ്ധമാണ്. അതു ഒരു വിധത്തിൽ റിവേഴ്സ് ഡിസ്ക്രിമിനേഷനാണ്.
ഇന്ത്യയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന ജാതി വ്യവസ്ഥയിലൂന്നിയുള്ള മനുസ്മൃതിയിലധിഷ്ഠിതമായ ബ്രമ്മിണിക്കൽ ഹിന്ദുത്വ അധീശത്തിന്റ വളർത്തു പുത്രനായി വളർന്നു ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഭരണഘടനെ തുരങ്കം വയ്ക്കുന്ന നരേന്ദ്ര മോദിയെ സെൽഫ് മെയ്ഡ് നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിലെ ചരിത്ര നിഷേധം ചരിത്രകാരനായ രാം ഗുഹ പറയുന്ന വിരോധാഭാസം അത്ഭുതപെടുത്തുന്നു.
അതു ഭരണ -അധികാരവുമായ ബുദ്ധിജീവികളുടെ കോൺഫെമിസ്റ്റ് നീക്കു പോക്ക് രാഷ്ട്രീയമാണോ. അതോ അദ്ദേഹം ആവശ്യത്തിൽ പറഞ്ഞതാണോ എന്നാണ് കണ്ടറിയേണ്ടത്.
പിന്നെ കളത്തിനു വെളിയിൽ ഗാലറിയിൽ ഇരുന്നു കളി കമന്റ് ചെയ്യുന്നത് എളുപ്പമാണ്. രാം ഗുഹ രാഷ്ട്രീയ കളത്തിലിറങ്ങി കളിക്കട്ടെ. അന്ന് അദ്ദേഹത്തിന് കൈയടിക്കാം. ഗാലറിയിൽ ഇരുന്നു തോന്നിയത് പൊലെ പറയുന്ന എല്ലാത്തിനും കൈയടിക്കാൻ പ്രയാസമാണ് പ്രിയ രാം ഗുഹ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്