ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്; അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്; അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്; അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി ആഘോഷിക്കും: ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? ഇന്നു യഥാർത്ഥത്തിൽ നടന്നത് ഒരു സോഷ്യൽ കൺഫെർമിസ്റ്റ് സാമൂഹിക -രാഷ്ട്രീയ പരീക്ഷണമാണ്. അതിന്റെ പ്രസക്തി അതിനോട് വിയോജിച്ചവരും യോജിച്ചവരും അതിൽ പങ്കെടുത്തുവന്നതാണ്. എന്തൊക്ക വാദിച്ചാലും ജനത കർഫ്യുവിൽ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ആളുകൾ പങ്കെടുത്തു. അതിന് പ്രധാന കാരണം സോഷ്യൽ കൺഫമിസമാണ്. പലരും അവരവരുടെ ലോജിക് പറയുമെങ്കിലും യഥാർത്ഥത്തിൽ അധികാര ലോജിക്കിന്റെ പരിധിയിലാണ് പല സാമൂഹിക മനഃശാസ്ത്രവും വർത്തിക്കുന്നത്.
ഇപ്പോൾ അഞ്ചു മണിക്ക് ഈ കേരളത്തിൽ ഒരുപാടു പേർ കൈയടിക്കുന്നതും പള്ളികളിൽ മണി അടിക്കുന്നതും പാത്രങ്ങളിൽ അടിക്കുന്നതും കേട്ടു. അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്. അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്. കാരണം കേരള സർക്കാരും കേന്ദ്ര സർക്കാരും എല്ലാ സർക്കാരുകളും നിലനിൽക്കുത് അധികാരത്തിന്റെ ലോജിക്കിലാണ്. അധികാര പ്രയോഗം ഏറ്റവും കൂടുതൽ നടക്കുന്നത് സമവായ രാഷ്ട്രീയ യുക്തിയലൂടെയാണ്.
സർക്കാർ അധികാരം ഉപയോഗിക്കുന്നത് അവരവരുടെ സുരക്ഷിതത്തിനും പരി രക്ഷക്കും നല്ലതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കൂടിയാണ്.
അതു പലപ്പോഴും ' സ്നേഹപൂർവ്വം' മേരെ പ്യാരേ ദേശ വാസിയോം എന്നുള്ള അഭ്യർത്ഥനയിലൂടെയാണ്. ഉദാഹരണത്തിന് കേരളത്തിലെ പൊലീസ് ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് സമുശ്ചത്തിൽ വന്നു വളരെ സ്നേഹപൂർവ്വം പറഞ്ഞു എല്ലാവരും അഞ്ചു മണിക്കത്തേ കൈയടിയിൽ പങ്കെടുക്കണമെന്ന്. ഫ്ളാറ്റിലെ ഫ്ളോർ മാനേജർ എല്ലാം വീട്ടിലും അറിയിച്ചു. അല്ലാതെ അയൽ പ്രദേശങ്ങളിle വീടുകളിലും ആളുകൾ കൈയടിച്ചു. അവിടെ ഞാൻ കൈയടിച്ചോ എന്നത് വിഷയമല്ല. അതു സോഷ്യൽ കോൺഫെമിസമായി എന്നതാണ് വിഷയം
കൈയടിച്ചതുകൊണ്ടു പ്രത്യേകിച്ച് ഒരു കുന്തവും സംഭവിക്കില്ല. എന്നാൽ ആ കൈയടി. വെറും കൈയടി അല്ല. ഭരണകൂടം സോഷ്യൽ പ്രക്ഷറീലൂടെ എല്ലാവരെയും വരുതിയിൽ നിർത്തി കാന്ഫെമിസ്റ്റ് ആക്കുകയാണ്. അതു നടക്കുന്നു എന്നുറപ്പ് വരുത്തുന്നത് ഒരു ടെസ്റ്റ് ഡോസാണ്
ഇതു പ്രത്യക്ഷത്തിൽ ഒരു ഫോഴ്സും ചെയ്യാതെയുള്ള ഒരൊറ്റ കമ്മ്യുണിക്കേറ്റിവ് ആക്ഷനിൽ കൂടി ചെയ്യുന്ന ഏർപ്പാട് ആണ്. അരമണിക്കൂർ പ്രസംഗം വാചക കസർത്തല്ല എന്നു പറഞ്ഞത് അതു കൊണ്ടാണ്.
അതിന് ലിംഗുസ്റ്റിക്സിൽ ' സ്പീച് ആക്ഷൻ / സ്പീച് ആക്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്. ഒരാൾ ഒരു കെട്ടിടം ഉൽഘാടനം ചെയ്യുന്നു എന്ന് പറഞ്ഞാൽ അതു 'സ്പീച് ആക്റ്റാണ് ' ആണ്.
ഇതിൽ മൂന്നു കാര്യങ്ങളുണ്ട്.
1)കോണ്സെന്സ് ബിൽഡിങ് : ഭൂരിപക്ഷം പങ്കെടുക്കുന്നു എന്നതിൽ നിന്ന് മാറി നിൽക്കാൻ സോഷ്യൽ പ്രെഷർ കൊണ്ടു സാധിക്കില്ല.
ഉദാഹരണത്തിന് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം പാടുമ്പോൾ എല്ലാവരും എണീറ്റ് നിൽകുമ്പോൾ അതിനോട് യോജിപ്പില്ലാത്തവർ പോലും എണീറ്റ് നിൽക്കും.
2) സോഷ്യൽ കൺഫേമിസം.
ഒന്നാമത് സോഷ്യൽ പ്രെഷർ എങ്കിൽ രണ്ടാമത്തത് അധികാരമുള്ളവരുടെ വരുതിയിൽ നിൽക്കാൻ സാമൂഹികമായി ശീലിക്കുന്നയൊന്നാണ്. ശീലിപ്പിക്കുന്നതാണ്
3).അധികാരത്തിന്റെ സാധുതവൽക്കരണം. ഇങ്ങനെ സ്വമേധയോ ഉൾഭയം കൊണ്ടോ എല്ലാവരും ഒരു കാര്യം ചെയ്യുമ്പോൾ അധികാരത്തിന്റെ സാധുതയെയും അധികാരികളെയും അംഗീകരിച്ചു. ജീവിക്കുന്നു എന്നതാണ്.
അന്റ്റൊണിയോ ഗ്രാംഷി ഹെഗമണി (hegemony )എന്നതുകൊണ്ടു ഉദ്ദേശിച്ചത് എങ്ങനെ അധികാരം consensus ഉം coercion എന്നിവ ചേർത്ത് ജനങ്ങളെ വരുതിയിൽ നിർത്തുന്നുവെന്നാണ്.
പ്രതി സന്ധി കാലഘട്ടത്തിൽ ജനങ്ങൾക്ക് മാർക്കറ്റിനെക്കാൾ വിശ്വാസം(സ്റ്റേറ്റ് ) ഭരണകൂടത്തോടാണ്. അത് ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങൾക്ക് പ്രതിസന്ധി സാധൂകരണം നൽകുന്നു.
ഇന്ന് നടന്നത് ഏതാണ്ട് 130 കോടി ജനങ്ങളെ കോവിഡ് വൈറസ് ' യുദ്ധ സമാനമായ ' അവസ്ഥയാണ് എന്ന് ബോധ്യപ്പെടുത്തിയതിനോടൊപ്പം സോഷ്യൽ കോൺസെൻസസും കോൺഫെമിസവും ഉറപ്പിച്ചു ഭരണകൂടവും ഭരിക്കുന്നവരും അവരുടെ സ്പെഷ്യൽ പ്രതി സന്ധി ലെജിറ്റി മസി (crisis legitimacy ) ഉപയോഗിച്ചു ആളുകൾ എല്ലാം വരുതിയാലാണ് എന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്തത്.
അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്. അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി /ആശ്രിതർ ആഘോഷിക്കും.
അതിനു ചർച്ചകളോടോ വിയോജിപ്പുകളോട് പ്രശ്നമില്ല. പക്ഷെ 'കോമൺ സെൻസ് ' എന്ന സാമൂഹ്യമനഃശാസ്ത്രത്തിനു അനുസരിച്ചു പോകാൻ നിർബന്ധിതരാകും. അതു ഇമ്മാനുവൽ കാൻട് പറഞ്ഞത് പോലെയുള്ള രാഷ്ട്രീയ അധികാര പ്രയോഗത്തിന്റ അവസ്ഥയാണ് ' Argue as much as you want and about what you want, but obey!'
അതു ടോക്കണിസം അല്ല. അതു സിംബോളിക് രാഷ്ട്രീയ പ്രയോഗമാണ്
അല്ലാതെ വെറുതെ കൈയടിപ്പിച്ചതല്ല
The most dangerous ideas are not those that challenge the status quo. The most dangerous ideas are those so embedded in the status quo, so wrapped in a cloud of inevitability, that we forget they are ideas at all.
'The challenge of modernity is to live without illusions and without becoming disillusioned.' Antonio Gramsci
Stories you may Like
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍