ബിഗ്ബോസ് ഷോയിൽ നിന്ന് ഇറങ്ങുമ്പോൾ ലാലേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം; അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയിൽ അനിയനായോ വേലക്കാരനായോ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്; ലാലേട്ടനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോൾ വിഷമം തോന്നി; എന്നെ തിരിച്ച് കയറ്റാനാണ് ഏഷ്യാനെറ്റും ബിഗ്ബോസും ലാലേട്ടനും ശ്രമിച്ചത്; ഈ ലോകത്തിന്റെ ഏത് കോണിൽ കിടന്ന് ഞാൻ മരിച്ചാലും ആറ്റിങ്ങലെ വീട്ടിലേക്ക് ജഡം എത്തിക്കാൻ ഒരു മലയാളി സഹോദരൻ കാണും; രജിത്ത് കുമാർ അഭിമുഖം
എം എസ് ശംഭു
തിരുവനന്തപുരം: ബിഗ്ബോസ് മത്സരാർത്ഥിയായ അദ്ധ്യാപകൻ എന്ന രീതിയിലാണ് ഡോ. രജിത്ത് കുമാർ മലയാളികൾക്ക് ഇന്ന് സുപരിചിതനാകുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ബിഗ്ബോസ് ഹൗസിൽ നിന്ന് രജിത്ത് കുമാർ പുറത്താകുന്നത്. തനിക്ക് നേരേയുള്ള വിവാദങ്ങൾക്കുള്ള മറുപടി നൽകുകയാണ്. രജിത്ത് കുമാർ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലൂടെ രജിത്ത് കുമാർ ഹൗസിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
തന്റെ പേരിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടിയുമായാണ് രജിത്ത് കുമാർ രംഗത്തെത്തുന്നത്. അഭിമുഖത്തിലെ വാക്കുകൾ:സ്ത്രീ വിരോധിയാണെന്നാണ് എന്നെ കുറിച്ച് പലരും പറഞ്ഞു നടന്നിട്ടുള്ളത്. നമ്മുടെ ആളുകലെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. വസ്ത്രധാരണത്തിന്റെ പരിൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സമൂഹത്തിൽ പാലിക്കേണ്ട ചില മര്യാദകളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് പലരും പ്രചരണം നടത്തിയത്. ലെഗിൻസ് ധരിച്ചതിനെയാണ് ഞാൻ വിമർശിച്ചത്. സ്വമ്മിങ് ഡ്രസ് ധരിച്ച് കോളജിൽ പോകാൻ നമ്മൾക്ക് ആകുമോ. എന്റെ ജീവിതം, എന്റെ റൂൾസ്, എന്റെ നിയമങ്ങൾ എന്നിങ്ങനെയൊക്കെ പറയുന്നവർക്ക് പിന്നെ നിയമങ്ങൾ ആവശ്യമില്ലല്ലോ.
നൂറ് കോടി ജനങ്ങളും അവരവരുടേതായ നിയമങ്ങൾ കൊണ്ട് ഇറങ്ങുകയാണെങ്കിൽ പിന്നെ ഭരണഘടനയുടെ ആവശ്യം എന്താണ്.ബിഗ്ബോസ് എന്നത് എപ്പോഴും ഒരു ഗെയിം ഷോ തന്നെയാണ്. മറ്റ് ഭാഷകളിൽ മുളക് സ്േ്രപ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ശരീരം തല്ലി പഞ്ചറാക്കിയപ്പോൾ പോലും ഞാൻ പരാതി പറയാൻ നിന്നില്ല. എനിക്കെതിരെ നിരന്തരം പരാതി നൽകിയാണ് അവർ പുറത്താക്കൽ തന്ത്രം നടത്തിയത്. എയർപോർട്ടിലുണ്ടായ വിവാദങ്ങളിൽ ഞാൻ കാരണക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. മൂന്ന് മണിക്കൂറിലധികം എന്നെ ചോദ്യം ചെയ്തു. ഒരാൾപ്പെട്ടപ്പോൾ നമ്മളെല്ലാവരും പെടുകയാണ് ചെയ്തത്.
സിനിമയിലക്കുള്ള അരങ്ങേറ്റത്തിൽ ഇപ്പോഴും മനസിന് പകപ്പെട്ടിട്ടില്ല എന്്ന് തന്നെയാണ് പറയാനുള്ളത്. എന്റെ രണ്ട് വിദ്യാർത്ഥികളാണ് സിനിമയുമായി മുന്നോട്ട് വന്നത്. അവരോട് സംസാരിച്ചിട്ടുണ്ട്. ആലപ്പി അഷറഫ് എന്ന സംവിധായൻ സിനിമയുമായി രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ അതിനോട് പാകപ്പെടാൻ പറ്റിയ സമയമല്ല. കോളജിലേക്ക് പോകണം. റിസൈൻ ചെയ്യുന്നത് സംബദ്ധിച്ച് ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. അദ്ധ്യാപകൻ എന്ന നിലയിലാണ് ഞാൻ് അറിയപ്പെട്ടത്. ഇനി സാമൂഹിക സേവകനാകണം എന്നതാണ് സ്വപ്നം. എനിക്ക് ബിഗ്ബോസ് ഷോയിൽ നിന്ന് അഞ്ച് പൈസ പോലും വേണ്ട. ആ പൈസ ആതുര സേവന രംഗത്ത് ചെലവാക്കാനാണ് ആഗ്രഹിക്കുന്നത്. പല ലോകരാജ്യങ്ങളിലും ഞാൻ ക്ലാസെടുക്കാൻ പോയിട്ടുണ്ട്. അവിടെ നിന്നൊന്നും ഞാൻ പൈസ വാങ്ങാറില്ല. ഈത്തപ്പഴം, കജുവ ,എന്നിവയൊക്കെ പലപ്പോഴും നൽകുന്നതാണ് പതിവ്. ഇവിടെ ഞാൻ കൊണ്ടുവന്നാൽ തന്നെ അയൽപ്പക്കത്തെ വീടുകളിൽ എത്തിച്ചിരിക്കും.
രാഷ്ടട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറാകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ എത്തി. അത്തരം ചോദ്യത്തിനേക്കാൾ നല്ലത് എന്നെ കൊല്ലുന്നതാണ്. രാഷ്ട്രീയ അരങ്ങേറ്റമോ എനിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഡെപ്യൂട്ടേഷന് വേണ്ടി പ്ലസ് ടുവിലെത്തിയപ്പോൾ ആനാവൂർ നാഗപ്പന്റഖെ സഹായമാണ് ഞാൻ സ്വീകരിച്ചത്. അമ്മയോടൊപ്പം നിൽക്കാനാണ് ഞാൻ അത് ചെയ്തത്.
എന്നെ തിരിച്ചു വിളിക്കുമെന്ന് ശുഭാപ്തി വിശ്വാസം ഇപ്പോഴുമെനിക്കുണ്ട്. ബിഗ്ബോസ് എന്നത് വലിയ അവസരമാണ്. ഒരുപാട് പേർ അതിലേക്ക് എത്താൻ ഇപ്പോഴും കൊതിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ പ്രവീൺ മാഷ് എന്നെ വിളിക്കുമ്പോഴും നോ ബ്രദറെ എന്നാണ് ഞാൻ പറഞ്ഞത്. ഇതിലൂടെ താങ്കൾക്ക് ഒരു നല്ല അവസരമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മുളക് പൊടി ആക്രമണം എന്നൊക്കെ പറയുന്നത് മനഃപൂർവ ചെയ്തത് അല്ല. ഇതൊരു സ്ക്രീപ്റ്റഡ് പരിപാടിയുമല്ല. നമുക്ക് തന്നിരിക്കുന്ന ടാസ്ക് മാക്സിമം ഭംഗിയാക്കാനാണ് എപ്പോഴും ശ്രമിച്ചത്. കണ്ണിന്റെ താഴെയായിട്ടാണ് മുളകിന്റെ വെള്ളം തേച്ചത്. അൽപം വെളിച്ചെണ്ണ തേച്ചാൽ മാറാവുന്ന പ്രശ്നമായിരുന്നു. കൂടുതൽ വികൃതി കാണിക്കുന്നർക്ക് കൂടുതൽ പോയിന്റ് കിട്ടി എന്നാണ് കരുതിയത്. എന്റെ അനിയത്തിയെ പോലെ തന്നെയാണ് ഞാൻ കരുതുന്നത്. ഓരോ ഘട്ടത്തിലും ഞാൻ ഔട്ടാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.
ലാലേട്ടനെ അടുത്ത് ഒന്ന് നിൽക്കാൻ കഴിയുന്നത് പോലും എന്ന സംബന്ധിച്ച് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിനെ വിവാദത്തിൽ വലിച്ചിഴച്ചപ്പോൾ സങ്കടം തോന്നി. ഏഷ്യാനെറ്റും ബിഗ്ബോസും ലാലേട്ടനും എല്ലാക്കാലത്തും എന്നെ സഹായിച്ചിട്ടേയുള്ളു. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ ഒരു വേലക്കാരന്റെ വേഷമെങ്കിലും ചെയ്യണം എന്നതായിരുന്നു ആഗ്രഹം. അദ്ദേഹത്തിൽ നിന്ന് ഒരു ഉമ്മ ലഭിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.
മൂന്നാഴ്ച മാത്രം പങ്കെടുത്ത് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാൻ ഷോയിലേക്ക് പോയത്. ഇനി ഒരു വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചു. കുടുംബം എന്നത് ഇപ്പോൾ എന്റെ മനസിലില്ല. കേരളത്തിൽ എനിക്കിപ്പോൾ മൂന്ന് കോടി കുടുംബമുണ്ട്. ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഞാൻ വീണ് മരിച്ചാലും എന്റെ ജഡം ആറ്റിങ്ങലെ വീട്ടിലെത്തും എന്നത് ബിഗ്ബോസ് ഷോയിലൂടെ ലഭിച്ച ഗുണമാണ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍