ഏറ്റവും അടുത്തുള്ളത് കൊറോണ മരണ താണ്ഡവമാടുന്ന ഇറ്റലിയും സ്പെയിനും; രാജ്യത്ത് ആകെയുള്ളത് എല്ലാ സൗകര്യങ്ങളുമുള്ള ഒരൊറ്റ ആശുപത്രിയും; ആകെയുള്ള അഞ്ച് ലക്ഷം ആളുകളിൽ മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരും; ഇതുവരെ വൈറസ് ബാധിതരായത് 110 പേർ; ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായരായി മാൾട്ടയിലെ ജനങ്ങൾ; എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹവുമായി മലയാളികളും
മറുനാടൻ മലയാളി ബ്യൂറോ
വല്ലേറ്റ: യൂറോപ്പിൽ കൊവിഡ് 19 പടർന്ന് പിടിച്ച് ദുരിതം വിതയ്ക്കുന്ന ഇറ്റലിയോടും സ്പെയിനോടും ചേർന്ന് കിടക്കുന്ന ചെറു ദ്വീപായ മാൾട്ട അതീവ ഗുരുതരമായ അവസ്ഥയിൽ. കേരളത്തിലെ കൊല്ലം ജില്ലയുടെ അത്ര മാത്രം വലിപ്പമുള്ള ഈ ചെറുദ്വീപിൽ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്, മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിൽ അധികം ഇന്ത്യക്കാരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇന്നലെരാത്രി വരെ അവിടെ റിപ്പോർട്ട് ചെയ്തത് 110 കൊറോണ കേസുകളാണ്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാജ്യത്ത് എല്ലാസൗകര്യങ്ങളുമുള്ള ഒരു ആശുപത്രി മാത്രമാണ് ആകെ ഉള്ളത്. 150 ആളിൽ കൂടുതൽ അസുഖ ബാധിതരായി എത്തിയാൽ ഉൾക്കൊള്ളാനുള്ള സൗകര്യം ഇവിടെ ഇല്ല. ഇന്ന് എത്രപേർ രോഗ ബാധിതരായിട്ടുണ്ട് എന്ന വിവരം അറിയണമെങ്കിൽ പ്രാദേശിക സമയം 12 കഴിയണം.
ദിനം പ്രതി അസുഖ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ ഇവിടെ അകപ്പെട്ടിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഭീതിയിലാണ്. രോഗം നിയന്ത്രണാധീതമായി പടരുന്ന ഇറ്റലിയുടെ അതേ സിസ്റ്റമാണ് ഇവിടെയും പിന്തടരുന്നത് എന്നതാണ് ആളുകളെ കൂടുതൽ ഭയപ്പെടുത്തുന്നത്. ആഹാര പദാർത്ഥങ്ങൾ പോലും എത്തിക്കുന്നത് ഇറ്റലിയിൽ നിന്നാണ്. വിദ്യാർത്ഥികളും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ആളുകളുമാണ് ഇന്ത്യക്കാരായി ഇവിടെ ഉള്ളത്.
ഇറ്റലിയിലെ വിവരങ്ങൾ പുറത്ത് വന്നതോടെ ഭീതിയിലാണ് ഇവിടെുള്ള മലയാളികൾ. മാൾട്ടയുടെ തൊട്ടടുത്തുള്ള രണ്ട് രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. രണ്ടിടങ്ങളിലും കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങളോ ആശുപത്രിയോപോലും ഇല്ലാത്തത് വളരെ ഭീതിയോടെയാണ് ഇവിടെ ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു കപ്പലിൽ അകപ്പെട്ട അവസ്ഥയിലാണ് ഇവിടെയുള്ള അഞ്ച് ലക്ഷം ആളുകൾ.
ഇതിനിടയിലും മലയാളികൾ ഉൾപ്പെടെയുള്ള ആളുകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യാ സർക്കാർ നടത്തുന്നുണ്ട് എന്നാണ് വിവരം. മാൾട്ടയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ഫ്ലൈറ്റ് ചാർട്ട് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം,മാൾട്ട മലയാളി അസോസിയേഷൻ സംഘടനാ പ്രവർത്തനം നടത്തുകയാണ് എന്ന ആരോപണവും ഇവിടെ കുടുങ്ങി കിടക്കുന്നവർ ഉയർത്തുന്നു. മാൾട്ട മലയാളി അസോസിയേഷൻ തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത് മാൾട്ടയിൽ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ മുൻഗണന ലഭിക്കുന്നതിനുള്ള യോഗ്യതകളിൽ ഒന്ന് അസോസിയേഷൻ അംഗത്വമാണ്. യാത്രക്കാരെ നിശ്ചയിക്കാനുള്ള അവകാശം സംഘടനക്ക് ഉണ്ടെന്നും ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മാൾട്ട മലയാളി അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
മാൾട്ട മലയാളി അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
Malta Malayalee Association and Healthmark jointly trying to arrange a direct flight to Kerala and back, to help the people in need. If h governments agrees and documentations done ,there is already a chartered flight ready to go. The Ministry of external affairs working on it. Those who wish to go to Kerala or come to Malta(with a valid VISA), please sent us email on
sent email with the following details.
FULL NAME
CONTACT PHONE NUMBER
COMPANY NAME
REASON TO GO TO KERALA
or
REASON TO COME TO MALTA
Please Note- preferences given to pregnant women, kids,elderly people and MMA members. The organizers have the right of selection of passengers and there will be flight ticket charges(approximately euro 500). Flight confirmation depends on h Maltese and Indian government decisions and changes in the plans might be made.
wats up message your enquirers to - +356 77116631, +356 77548694, +356 77111108
മാൾട്ട മലയാളി അസോസിയേഷനും ഹെൽത്ത്മാർക്കും സംയുക്തമായി ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നു. രണ്ട് സർക്കാരുകളും സമ്മതിക്കുകയും ഡോക്യുമെന്റേഷനുകൾ നടത്തുകയും ചെയ്താൽ, ചാർട്ടേഡ് ഫ്ലൈറ്റ് പോകാൻ തയ്യാറാണ്. വിദേശകാര്യ മന്ത്രാലയം അതിൽ പ്രവർത്തിക്കുന്നു. കേരളത്തിലേക്ക് പോകാനോ മാൾട്ടയിലേക്ക് വരാനോ ആഗ്രഹിക്കുന്നവർ (സാധുവായ വിസയുമായി), ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക
ഇനിപ്പറയുന്ന വിശദാംശങ്ങളോടെ ഇമെയിൽ അയച്ചു.
പൂർണ്ണമായ പേര്
ഫോൺ നമ്പർ ബന്ധപ്പെടുക
കമ്പനി പേര്
കേരളത്തിലേക്ക് പോകാനുള്ള കാരണം
അഥവാ
മാൾട്ടയിലേക്ക് വരാനുള്ള കാരണം
ദയവായി ശ്രദ്ധിക്കുക- ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, എംഎംഎ അംഗങ്ങൾ എന്നിവർക്ക് മുൻഗണനകൾ. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം സംഘാടകർക്ക് ഉണ്ട്, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകളും (ഏകദേശം 500 യൂറോ) ഉണ്ടായിരിക്കും. ഫ്ലൈറ്റ് സ്ഥിരീകരണം മാൾട്ടീസ്, ഇന്ത്യൻ സർക്കാർ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താം.
+356 77116631, +356 77548694, +356 77111108 എന്ന വിലാസത്തിലേക്ക് നിങ്ങളുടെ സന്ദേശമയയ്ക്കുക
ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 18,887 ആയി. നിലവിൽ 295,291 പേരാണ് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 13,269 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നി രാജ്യങ്ങളിൽ ദിവസം ചെല്ലുന്തോറും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വലിയ തോതിലാണ് ഉയരുന്നത്. ഇറ്റലിയിൽ ഇന്നലെ 743 പേരും സ്പെയിനിൽ 680 പേരും അമേരിക്കയിൽ 222 പേരുമാണ് മരിച്ചത്.
ഫ്രാൻസിൽ 240 പേരും ഇറാനിൽ 122 പേരും ബ്രിട്ടണിൽ 87 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞു. ഇറ്റലിയിൽ ഇതോടെ ആകെ മരണം 6,820 ആയി. ചൈനയിൽ 3,277 പേരും സ്പെയിനിൽ 2,991 ഉം ഇറാനിൽ 1,934 ഉം ഫ്രാൻസിൽ 1,100 പേരും അമേരിക്കയിൽ 775 പേരുമാണ് ഇതുവരെ മരണമടഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍