ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി.. പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം... രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചത് സംഘർഷമുണ്ടാക്കി കേരളത്തെ അപമാനിക്കാൻ തന്നെ; സംഘർഷം ഒഴിവാക്കാൻ താമസക്കാരുടെ എണ്ണം കുറയ്ക്കും; പെരുമ്പാവൂരിലെ ഭായി ലഹളയ്ക്ക് പിന്നിലും തീവ്ര സംഘടനകൾ; പായിപ്പാട്ടെ അനുഭവത്തിൽ എടുക്കുക അതിശക്തമായ മുൻകരുതൽ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയിൽ താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ജില്ലാഭരണകൂടം കർമ്മപദ്ധതി തയ്യാറാക്കുന്നു. 500 പേരെ ഇവിടെ നിലനിർത്തി ബാക്കിയുള്ളവരെ തൽക്കാലം സമീപത്തെ സ്്കൂളുകളിലേയ്ക്ക് മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മൂവാറ്റുപുഴ ആർ ഡി സാബു കെ ഐസക് മറുനാടനോട് വ്യക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയും ഇവിടെ സന്ദർശനം നടത്തും.
ജില്ലയിൽത്തന്നെ ഏറ്റവും അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബംഗ്ലാദേശ് കോളനി. 1700-ൽപ്പരം കുടംബങ്ങളിലായി 3000 ത്തോളം പേർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ ഇവിടെ സംജാതമായ സംഘർഷാവസ്ഥ അധികൃതരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാനായത്.
ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി, പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം, രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല എന്നുതുടങ്ങി ഭക്ഷണക്കാര്യത്തിലെ അപര്യപ്തതകൾ ചൂണ്ടിക്കാട്ടിയാണ് ലോക് ഡൗൺ ലംഘിച്ച് ഇവിടെ അതിഥിത്തൊഴിലാളികൾ പ്രതിഷേധിച്ചത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് അധികൃതർക്ക് സംശയം.
ഇവിടുത്തെ ഭായിലഹള ആരുടെയെങ്കിലും സ്പോൺസേർഡ് പ്രോഗ്രാം ആയിരുന്നോ എന്ന് ജില്ലാഭരണകൂടത്തിനും പൊലീസിനും സംശമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചതായും ആർ ഡി ഒ വ്യക്തമാക്കി. പായിപ്പാട് ഭായിമാരെ ലഹളയ്ക്ക് ഇറയ്ക്കിയതിൽ പുറമെ നിന്നുള്ള ഇടപെടൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കളക്ടർ എത്തുന്നതിന് തൊട്ടുമുമ്പെ ബംഗ്ലാദേശ് കോളനിയിൽ താമസക്കാർ ഭക്ഷണക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് മുറികളിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. അതിഥി തൊഴിലാളികൾ കൂട്ടംചേർന്ന് തങ്ങളെ ആക്രമിക്കുമോ എന്നുപോലും ആദ്യം ഇവിടെയെത്തിയ പൊലീസ് സംഘം ഭയപ്പെട്ടിരുന്നു. പെരുമ്പാവൂർ സി ഐ യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അതിഥി തൊഴിലാളികൾ രോക്ഷപ്രകടനം അവസാനിപ്പിച്ച്ത്. സംസ്ഥാനത്ത് ആദ്യാമിയി അതിഥി ത്തൊഴിലാളികൾക്ക് മാത്രമായി സാമൂഹിക അടുക്കള തുറന്നത് ഇവിടെ ആയിരുന്നു. ഇതിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി കളക്ടർ എസ് സുഹാസ് ഇന്നലെ ഉച്ചകഴിഞ്ഞ് എത്തുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് കിച്ചൻ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല. കേരള ശൈലിയിൽ ഒരുക്കിയ ഭക്ഷണത്തിന് സ്വാദ് പോരാ,കറി ഒന്നുപോരാ, മറ്റെന്തെങ്കിലും കൂടി വേണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അന്തേവാസികൾ സംഘടിച്ചത്. വീടുകളിലേയ്ക്ക് പോകണമെന്നും സൗകര്യം ഏർപ്പെടുത്തണമെന്നും ഇവരിൽ പരലരും ആവശ്യപ്പെട്ടിരുന്നു. നാട്ടിലേയ്ക്കയക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലന്നും ഭക്ഷണക്കാര്യത്തിലെ പരാതികൾ പരിഹരിക്കാമെന്നും അനുനയ ചർച്ചകൾക്ക് നേതൃത്വം നൽകിയ മന്ത്രി സുനിൽക്കുമാർ അറിയിച്ചു.തുടർന്ന് വിവിധ ഭാഷകളിൽ ഈ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു.ഇതിന് ശേഷം കോളനിപ്പരിസരത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി.
ഇതൊടൊപ്പം തന്നെ ഇവിടുത്തെ സാമൂഹിക അടുക്കള ഏറ്റെടുത്ത് നടത്താൻ കുന്നത്തുനാട് തഹീൽദാരെ ചുമതലപ്പെടുത്തിയതായി കളക്ടറുടെ അറിയിപ്പുമെത്തി. അതിഥി തൊഴിലാളികൾക്കായി മാറ്റിപ്പാർപ്പിക്കുന്ന സ്കൂളുകളിലും സാമൂഹിക അടുക്കള ആരംഭിക്കുന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. ബംഗ്ലാദേശ് കോളനിയിലെ ഇവരുടെ താമസസൗകര്യം അപര്യപ്തമാണെന്നുള്ള വിലയിരുത്തലിലാണ് അധികൃതർ മാറ്റിപാർപ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്.
ഇവിടെ ചെറിയ മുറികളിൽ 8 ഉം 10 ഉം പേരൊക്കെ താമസിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കോവിഡ് വൈറസ് ബാധ ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഇവിടെ നടപ്പിലാകുന്നില്ലന്നും അധികതർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇവിരെ മാറ്റിപ്പാർപ്പിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഏതാനും ദിവസം മുമ്പും കോളനിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഭക്ഷണം കിട്ടുന്നില്ലന്നും നാട്ടിൽ പോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇതെത്തുടർന്ന് ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാപൊലീസ് മേധാവി കെ കാർത്തിക്്, മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക് എന്നിവർ സ്ഥലത്തെത്തി, പ്രശ്നങ്ങൾ ചർച്ചെ ചയ്ത് പരിഹരിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്ക് ഭക്ഷണം ഉറപ്പാക്കാൻ കോളനിയിൽത്തന്നെ അധികൃതരുടെ നിയന്ത്രണത്തിൽ ഇവിടെ സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍