സിനിമ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഗ്ലാമർ ലോകം; കഴിവുള്ളവർക്കും അവസരം കുറയുന്നതു ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട്; ബ്രിട്ടനിൽ എത്തിയ ബിജു നാരായണൻ മറുനാടൻ മലയാളിയോടു മനസ് തുറന്നപ്പോൾ
മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. സംഗീത രംഗത്തെ 25 വർഷം പൂർത്തിയാക്കിയ ഈ ഗായകൻ ഇപ്പോൾ യുകെയിലുണ്ട്. ഒരു സംഗീത പരിപാടിക്കായാണ് ബിജു നാരായണൻ യുകെയിൽ എത്തിയിരിക്കുന്നത്. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ സംഗീത ലോകത്ത് ഇടം നേടിയ ഈ ഗായകൻ മറുനാടൻ മലയാളിയോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. മറുനാടൻ മലയാളി പ്രതിനിധിയായ സാബു ചുണ്ടക്കാട്ടിൽ നടത്തിയ അഭിമുഖത്തിലാണ് ബിജു മനസു തുറക്കുന്നത്.
- സംഗീത രംഗത്തെ പാരമ്പര്യം? അറിയപ്പെടുന്ന ഗായകനിലേക്കുള്ള വഴി?
എന്റെ കുടുംബം എന്നത് മ്യൂസിക്കൽ കുടുംബം തന്നെയാണ്. എന്റെ അമ്മ ഒരു സംഗീതജ്ഞ എന്ന് പറയപ്പെടാൻ പറ്റില്ലെങ്കിലും പാട്ടുകൾ ഒക്കെ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മ ചെന്നൈയിൽ ആയിരുന്നു കുറെ വർഷം. ആ സമയത്ത് ചെറിയ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. അതുപോലെ എന്റെ മൂത്ത സിസ്റ്റർ നല്ലൊരു ഗായികയാണ് സിസ്റ്ററും ബ്രദർ ഇൻ ലോയും പാട്ടുകാരാണ്. ഒരു മ്യൂസിക്കൽ ഫാമിലി തന്നെയാണ് ഞാൻ ചെറുപ്പത്തിലെ പാട്ടുകൾ പഠിച്ചിരുന്നു. ഇപ്പോഴും പാട്ടുകൾ പഠിച്ചു കൊണ്ടിരിക്കുന്നു. സംഗീതത്തെ വളരെ അടുത്ത് നിന്ന് കാണുന്ന കുടുംബം തന്നെയാണ്. ഒപ്പം കൂടുതൽ അടുത്ത് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ഈ ഫീൽഡിൽ ശ്രദ്ധ നേടി തുടങ്ങിയത്. ആ സമയത്ത് ഒട്ടേറെ ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾക്ക് ട്രാക്ക് പാടുകയും രണ്ട് മൂന്ന് പാട്ടുകൾ സ്ട്രെയിറ്റ് പാടിയുമാണ് ഈ രംഗത്തേക്ക് വരുന്നത്. ഞാൻ ആദ്യമായി സ്ട്രെയിറ്റ് ആയിട്ട് പാടിയ പാട്ട് വിശുദ്ധ അൽഫോൻസാമ്മയെ പറ്റിയുള്ളതാണ്.
''ആയിരം ആയിരം നാവുകൾ ഒന്നായി എന്ന് തുടങ്ങുന്നതാണ് ആ പാട്ട്'' അത് പ്രീഡ്രിഗ്രി സമയത്താണ്. ഇതേ തുടർന്ന് ഒട്ടേറെ വർക്കുകൾ വരികയും പിന്നീടാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ വരുന്നത്. ഇതെല്ലാം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വന്നതാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമയിൽ വന്ന് പ്രസിദ്ധി നേടിയതല്ല.
- യേശുദാസ്, ജയചന്ദ്രൻ, വേണുഗോപാൽ എന്നിവരൊക്കെ ആദ്യ കാലത്ത് തിളങ്ങി നിന്ന വ്യക്തിത്വങ്ങൾ ആണ്. പിന്നീട് പലരും വളർന്നു വന്നു. ഇപ്പോൾ ന്യൂജനറേഷൻ പാട്ടുകളുടെ കാലവുമാണ്. ഇത് അങ്ങയെ എങ്ങനെ ബാധിക്കുന്നു?
ഈ ഫീൽഡിൽ വന്ന ശേഷമുള്ള എന്റെ ഏറ്റവും വലിയ ഭാഗ്യം ദാസേട്ടൻ, ജയചന്ദ്രൻ, എംജി ശ്രീകുമാർ തുടങ്ങിയ ഗായകർ വളരെയധികം തിളങ്ങി നിന്ന കാലഘട്ടത്തിൽ തന്നെയാണ് എന്റെ എൻട്രി, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പോലുള്ള റിയാലിറ്റി ഷോകൾ ഇല്ല. ആയതിനാൽ എന്റെ ശബ്ദം തിരിച്ചറിയുകയും എന്റെ പാട്ടുകൾ മനസ്സിലാവുകയും ചെയ്യുന്ന ഒരു ഓഡിയൻസിനെ കിട്ടിയതിലൂടെയാണ് അന്ന് എൻട്രി ചെയ്യുവാൻ സാധിച്ചത്. അല്ലാതെ ഇപ്പോഴത്തെ കുത്തൊഴുക്കിൽ വന്നിരുന്നെങ്കിൽ ഒരു പക്ഷെ അന്ന് എനിക്ക് കിട്ടിയ അംഗീകാരം ഇന്ന് എനിക്ക് ലഭിച്ചെന്ന് വരികയില്ല. അതു മൂലം പഴയ ഗായകൻ എന്നോ, ന്യൂ ജനറേഷൻ ഗായകൻ എന്നും പറയാം. ഇത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.
- ദാസേട്ടനുമായുള്ള പരിചയം?
ഞാൻ കുട്ടിക്കാലം മുതലേ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വം ആണ് അദ്ദേഹം. ഞാൻ സിനിമയിൽ പാടുന്നതിന് മുൻപേ പല ഭാഷകളിലും കണ്ടിട്ടുണ്ട്. കൂടാതെ പല സ്റ്റുഡിയോയിൽ വച്ചും കാണപ്പെടുകയുണ്ടായി. രവീന്ദ്രൻ മാസ്റ്ററിന്റെ ഒരു പ്രോഗ്രാം നടന്നപ്പോൾ ദാസേട്ടൻ ആയിരുന്നു അതിന് നേതൃത്വം നൽകിയത്. ഈ സമയത്തും അദ്ദേഹവുമായി കൂടുതൽ അടുക്കുവാനും സാധിച്ചു. ഇപ്പോഴും വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട് ഉള്ളത്.
അടുത്തിടെ ഇറങ്ങിയ ഇന്റർവ്യൂവിലും എന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ജീവിച്ചിരിക്കുന്ന ഈ ലെജന്റുമായി എനിക്ക് വളരെ നല്ല ബന്ധമാണ് ഉള്ളത്.
- ഗാനരംഗം, ലേസ്റ്റ് പ്രോജക്ടുകൾ?
തമിഴിൽ ലാസ്റ്റ് ഒരു സിനിമയിൽ പാടിയിട്ടുണ്ട്. വണക്കം നീങ്കതാൻ സൊല്ലണം, കൂടാതെ സൂര്യ ഭദ്രം എന്ന മലയാളം സിനിമയിലും പാടിയിട്ടുണ്ട്. കൂടാതെ ക്രിസ്റ്റ്യൻ, ഹിന്ദു, മുസ്ലിം പാട്ടുകളിലും പാടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഒട്ടേറെ സ്റ്റേജ് ഷോയിലും പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. നിലവിൽ മിക്കവാറും മാസങ്ങളിൽ വിദേശ പര്യടനം നടത്താറുണ്ട്.
- സിനിമാ പാട്ടുകളിലേക്കുള്ള എൻട്രി?
ജോണി സാഗരികയിലൂടെയാണ് സിനിമാ പാട്ടുകളിലേക്കുള്ള എൻട്രിയുണ്ടായത്. വെങ്കലം എന്ന സിനിമയുടെ ഓഡിയോ കോപ്പി റൈറ്റ് കിട്ടിയപ്പോൾ എന്നെ ക്ഷണിക്കുകയും അതിൽ ''പത്തു വെളുപ്പിന്'' എന്ന പാട്ട് പാടുവാൻ അവസരം ലഭിക്കുകയും ചെയ്തു.
- അംഗീകാരങ്ങൾ?
ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രൈവറ്റ് അവാർഡുകൾ ആണ് കൂടുതലായും ലഭിച്ചിട്ടുള്ളത്. ഡ്രാമ സോംഗ്സിന് കേരള സ്റ്റേറ്റ് അവാർഡ് 1996 ൽ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്രിറ്റിക്സ് അവാർഡുകൾ, നാനാ തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ എന്നത് അംഗീകാരത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കമ്മിറ്റ്മെന്റുകൾ ലഭിക്കാനുമുള്ള അവസരമാണ് ഇത്.
- കുടുംബം?
ഭാര്യ ശ്രീലതയാണ്, എൽഎൽബി അഡ്വക്കേറ്റ് ആണെങ്കിലും ഇപ്പോൾ ഹൗസ് വൈഫ് ആണ്. മൂത്ത മകൻ സിദ്ധാർത്ഥ് +2വിന് പഠിക്കുന്നു. ഇളയ മകൾ സൂര്യ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
- സിനിമ രംഗത്തെ ചതി/ പൊളിറ്റിക്സ്?
ഏത് രംഗത്തെ പോലെ സിനിമാ രംഗത്തും ഇവയൊക്കെ ഉണ്ടാവാം. ഉണ്ടാകാതിരിക്കാം. പക്ഷെ ഞാൻ ഒരിക്കലും ഒരു പൊളിറ്റിക്സിന്റെ ഭാഗമായി നിൽക്കാറില്ല. ഇത് ഒരു പക്ഷെ എന്നെയും ബാധിച്ചിട്ടുണ്ടാവാം പക്ഷെ ഞാൻ അതൊന്നും കാര്യമായി എടുക്കാറുമില്ല.
സിനിമ എന്നത് ഗ്ലാമറസ് ഫീൽഡ് ആതിനാൽ ഇത്തരം മേഖലകളിൽ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടായായാലും അതിനെ വിടുക മാത്രമാണ് ഞാൻ ചെയ്യുക.
- സിനിമാ രംഗത്തെ ചിലരുടെ കോക്കസുകൾ മൂലം ചിലർക്കെങ്കിലും പുതിയ ആളുകൾക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ടോ?
കോക്കസുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ടാവാം എനിക്ക് നേരിട്ട് അറിയില്ല. ഞാൻ അറിയാതെ ചിലപ്പോൾ ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടാവാം. ഈ ഫീൽഡിൽ ഉള്ള പലരും അനുഭവിക്കുന്ന കാര്യമാണ്. ആദ്യ കാലങ്ങളിൽ ഞാൻ പാടേണ്ട പല പാട്ടുകളും ചിലർ വിളിച്ച് പറഞ്ഞത് മൂലം എനിക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാർ സിനിമയിൽ ആദ്യം അവസരം നിഷേധിച്ച ശേഷം പിന്നീട് അവസരം ലഭിച്ചു. സംഗീതം ദൈവീകമായുള്ള കലയാണ്. ഇതിനെ പന്തയം വച്ച് മാറ്റുകയാണെങ്കിൽ സാധാരണ പറയും അത് പിന്നീട് ലഭിക്കുമെന്ന്. എന്നാൽ സംഗീത രംഗത്ത് അത് അപ്പോൾ തന്നെ കിട്ടുന്ന ഒരു അവസ്ഥയാണുള്ളത്.
- എത്ര സിനിമകളിൽ പാടി? സിനിമാ രംഗത്തെ അനുഭവം?
ഒരു കാര്യങ്ങളിലും കൃത്യമായി എണ്ണം വയ്ക്കാത്ത ആളാണ് ഞാൻ. 280 ന് മുകളിൽ സിനിമകളിൽ മലയാളം, തമിഴ് പാട്ടുകൾ പാടിയിട്ടുണ്ട്. ഞാൻ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നത് ദേവരാജൻ മാസ്റ്റർ, എംഎസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി സ്വാമി, അർജ്ജുനൻ സാർ തുടങ്ങി പിന്നീടുള്ള ഇളയ രാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺ മാഷ് എന്നിവർക്കൊപ്പം ജോലി ചെയ്യുവാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുകയാണ്. ഇവർക്കൊപ്പം ജോലി ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് ആണ് ഏറ്റവും വലുത്.
- മുൻപ് യുകെയിൽ എത്തിയത്? യുകെയുമായുള്ള ബന്ധം?
മുൻപ് പല തവണ യുകെയിൽ എത്തിയിട്ടുണ്ട്. യുകെ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലതവണ സന്ദർശിച്ചിട്ടുമുണ്ട്. യുകെയിലും പല തവണ എത്തിയതിനാൽ യുകെ മലയാളികളുടെ ഇന്ററസ്റ്റ് തിരിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് എന്റെ ഷോകളും ഞാൻ പാട്ട് സെലക്ട് ചെയ്യുന്നതും. ഓരോ ഏജ് ഗ്രൂപ്പിനും ഇഷ്ടമാകുന്ന രീതിയിലാണ് ഞാൻ ഷോകൾ സെറ്റ് ചെയ്യുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്