ആ കരിങ്കൊടിക്ക് പിന്നിൽ ചാനൽ ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മാതൃഭൂമിയെ ലാക്കാക്കിയോ? മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു; ചിരിച്ചു കൊണ്ട് മുഖംമിനുക്കിയ പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ധൈര്യപ്പെട്ടവർ ആരെടാ? രണ്ട് ദിവസം മുമ്പ് തിരുനന്തപുരത്ത് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് മൂന്ന് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അത് മുഖ്യമന്ത്രി പിണറായിക്ക് നേരെയുണ്ടായ ആദ്യ കരിങ്കൊടിയായി മാറി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കരിങ്കൊടി ഒരി പ്രശ്നമേ ആയിരുന്നില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായ പ്രതിഷേധങ്ങളിൽ ആ കരിങ്കൊടി ചെറിയൊരു വിഷയമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ കരിങ്കൊടികളെ ഉമ്മൻ ചാണ്ടി അധികം പ്രാധാന്യത്തോടെ കണ്ടതുമില്ല. എന്നാൽ, തനിക്കെതിരെ ഉയർന്ന ഒരു കരിങ്കൊടിയെ ചെറുതായിക്കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ലെന്നതിന്റെ തെളിവാണ് ഇന്ന് നിയമസഭയിൽ ആ വിഷയം എടുത്തു പറഞ്ഞ് പരിഹസിച്ചതിലൂടെ വ്യക്തമാകുന്നതും.
ചാനൽ മൈക്കുകൾ വാടകയ്ക്കെടുത്താണ് യൂത്ത് കോൺഗ്രസ് തനിക്കെതിരെ കരിങ്കൊടി സമരം നടത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ പരിഹാസം. ചാനലുകൾ ആസൂത്രണം ചെയ്തുവെന്നാണ് പിണറായി ആരോപിക്കുന്നതും. ഈ ആരോപണത്തോടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത് മാതൃഭൂമി ന്യൂസ് ചാനലിനെ തന്നെയാണെന്നാണ് സൂചന. മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ച സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഉണ്ടായിരുന്നത് മാതൃഭൂമി ചാനലായിരുന്നു. അവർ തന്നെയാണ് കരിങ്കൊടി കാണിച്ച ദൃശ്യം ആദ്യം സംപ്രേഷണം ചെയ്തതും. ഇതോടെ വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയത്തെ കൂടി കൂട്ടുപിടിച്ചായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.
മുഖ്യമന്ത്രിയുടെ വാഹനവും എക്സ്കോർട്ട് വാഹനവും കന്റോൺമെന്റ് ഗേറ്റ് വഴി കടന്നുപോയപ്പോഴാണു നബാർഡിനു സമീപം കരിങ്കൊടിയുമായി വാഹനത്തെ തടയാൻ ശ്രമിച്ചത്. വാഹനം വേഗം കറച്ചു കടന്നുപോയി. കെഎസ് യു പ്രവർത്തകരായ ബാലു, റിങ്കു പടിപ്പൂര, അജിംഷാ, ഹരി എന്നിവരായിരുന്നും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചത്. ഇവരെ എആർ ക്യാംപിലേക്കും പിന്നീട് പൂജപ്പൂര പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയതിനെ തുടർന്നാണു പൊലീസ് സ്റ്റേഷൻ ഉപരോധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അന്ന് മോചിപ്പിച്ചതും.
ഈ സംഭവത്തെ നിയമസഭയിൽ പരിഹസിച്ച മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ എത്തിയപ്പോഴും നിലപാട് ആവർത്തിക്കുകയായിരുന്നു. തന്നെ കരിങ്കൊടി കാട്ടിയത് കെഎസ് യു പ്രവർത്തകരല്ല, മറിച്ച് ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്നായിരുന്നു പിണറായിയുടെ വിമർശനം. ആദ്യം വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്യുകയും പിന്നീട് മറ്റ് ചാനലുകൾ വാർത്ത ഏറ്റെടുക്കുകയുമുണ്ടായി. കൊച്ചിയിൽ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി തന്റെ നിലപാട് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ഇതിന് അദ്ദേഹം ഉദാഹരിച്ചത് പഴയ സംഭവമാണ് താനും.
മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച് വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു. അന്ന് സിപിഐ(എം) രാഷ്ട്രീയത്തിൽ വിാദമായിരുന്നു കണ്ണൂരിൽ പോസ്റ്ററൊട്ടിച്ച സംഭവം. അന്ന് ഈ വിവാദവുമായി ഉയർന്നുകേട്ട മാദ്ധ്യമപ്രവർത്തകൻ ഇപ്പോൾ മാതൃഭൂമിയിലാണുള്ളത്. ന്തായാലും ചാനൽ മാദ്ധ്യമങ്ങളുമായി തുറന്ന യുദ്ധം തന്നെയാണ് പിണറായി പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങൾ വാർത്ത സൃഷ്ടിച്ചു എന്ന ആരോപണം മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചിട്ടും ഈ വിഷയത്തിൽ പ്രതികരിക്കാൻ മാദ്ധ്യപ്രവർത്ത യൂണിയനും തയ്യാറായിട്ടില്ല.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ കാർക്കശ്യക്കാരനായിരുന്നു പിണറായി വിജയൻ. അതിന് ശേഷം തെരഞ്ഞെടുപ്പ് സമയത്താണ് ഇമേജ് മാറ്റത്തിന് വേണ്ടി നിറഞ്ഞ ചിരിയുമായി പിണറായി രംഗത്തുവന്നത്. ഇപ്പോൾ പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും രൂക്ഷമായ ഭാഷയിൽ ആക്രിമിച്ച പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നു എന്നതിന്റെ സൂചന തന്നെയാണ് നൽകുന്നത്. എന്തായാലും അടുത്തിടെ മുഖ്യമന്ത്രി വളരെ ക്ഷോഭത്തോടെ സംസാരിക്കുന്ന കാഴ്ച്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്.
Stories you may Like
- പ്രതിഷേധം അതിരുവിട്ടാൽ 'ഇസഡ് പ്ലസിന്റെ' സ്വഭാവം മാറും
- 19 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
- 'ഡ്രാക്കുള രാഘവൻ, വെള്ളരിപ്രാവ് വിജയൻ': സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
- കോൺഗ്രസ്-ലീഗ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം, സംഭവം പൊലീസ് സ്റ്റേഷനുമുന്നിൽ
- കരിങ്കൊടിയും കുറുവടിയുമായി വന്ന യുവമോർച്ചക്കാരെ കണ്ട് ഡിഫിക്കാർ കണ്ടം വഴി ഓടിയ കഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍