എൽഡിഎഫ് വന്നിട്ടും കെഎസ്ആർടിസിക്ക് അള്ളുവെയ്പ്പ് തുടരുന്നു; ദേശസാൽക്കരിച്ച 241 സ്വകാര്യ സൂപ്പർക്ലാസ് പെർമിറ്റുകൾ തിരിച്ചു നൽകാൻ നീക്കം; കോടതിയിൽ നൽകിയ സത്യവാങ്മൂലം മുതലാളിമാർക്ക് ഗുണകരമായ വിധത്തിൽ; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷനെ കാത്തിരിക്കുന്നത് 100 കോടിയുടെ നഷ്ടം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാം ശരിയാക്കുമെന്ന വാഗദാനത്തോടെ അധികാരത്തിലെത്തിയ എൽഡിഎഫ് എന്തായാലും കെഎസ്ആർടിസിയെ നന്നാക്കുമെന്ന് ആരും കരുതേണ്ട. മാറിമാറി ഭരിച്ചവരും നേതാക്കളും കറവപ്പശുവാക്കുന്ന കെഎസ്ആർസി നിലനിൽപ്പിനായി ഊർത്ഥശ്വാസം വലിക്കുകയാണ്. ഇതിനിടെയാണ് കെഎസ്ആർടിസിക്ക് ഊർജ്ജം പകരേണ്ടവർ തന്നെ അള്ളുവച്ചാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ദേശസാൽക്കലിച്ച 241 സ്വകാര്യ ബസ് റൂട്ടുകളിലെ പെർമിറ്റ് വീണ്ടു അവർക്ക് തന്നെ നൽകുന്ന വിധത്തിലുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് സഹായകരമായ വിധത്തിൽ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതാണ് ആനവണ്ടിക്ക് തിരിച്ചടിയാകുന്നത്. ഇതോടെ സർക്കാറിന്റെ ഈ തീരുമാനത്തിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ അഴിമതി താൽപ്പര്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
2015 ജനുവരി 1 മുതൽ 2016 സെപ്റ്റംബർ 28 വരെ കെഎസ്ആർടിസി പുതിയതായി നിരത്തിലിറക്കിയത് 1414 പുതിയ ബസുകളായിരുന്നു. ഈ ബസുകൾ ഓടിക്കുന്നതിനായി പ്രതിദിനം 15000 മുതൽ 22000 രൂപ വരെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകൾ സ്വകാര്യവല്ക്കരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. 2013 ൽ യുഡിഎഫ് സർക്കാർ ഏറ്റെടുത്തതുമായ സൂപ്പർക്ലാസ് പെർമിറ്റുകളിൽ കാലാവധി കഴിഞ്ഞതിൽ ഈ കാലഘട്ടത്തിൽ ഏറ്റെടുക്കാനുള്ളത് 58 എണ്ണമാണ്. (2016 സെപ്റ്റംബർ 30 വരെ) കാലാവധി കഴിയുന്ന മുറയ്ക്ക് എത്ര ബസുകൾ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുമുണ്ടായി. ഈ തീരുാമനം കൈക്കൊണ്ടത് മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ ആയിരുന്നു. കാലാവധി കഴിയുന്ന മുറയ്ക്ക് സ്വകാര്യ സൂപ്പർ ക്ലാസ് സർവ്വീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ സ്വകാര്യ ബസുടമകൾ ആ പെർമിറ്റുകൾ വാദം ഉന്നയിക്കുമെന്ന് കോടതി നേരത്തെ തന്നെ കെഎസ്ആർടിസിയെ അറിയിച്ചിരുന്നു.
ഇതോടെ ആകെ 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യഘട്ടത്തിൽ 185 എണ്ണം കെഎസ്ആർടി സി ഏറ്റെടുത്തു. കാലാവധി കഴിഞ്ഞതും, ഇനി ഏറ്റെടുക്കാനുള്ളതുംമായ 58 പെർമിറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ അപ്പീല്‍ രണ്ടാഴ്ച മുമ്പ് സുപ്രീം കോടതിയും തള്ളി. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഏറ്റെടുക്കേണ്ടത് കെഎസ്ആർടിസിക്ക് ഉത്തരവാദിത്വവും, നിയമബാധ്യതയുമായി. ഏറെ ലാഭകരമായിരുന്നു കെഎസ്ആർടിസിക്ക് ഇത്. എന്നാൽ, സ്വകാര്യ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ആർടിസി ഏറ്റെടുത്ത പെർമിറ്റുകൾക്ക് പകരമായി സ്വകാര്യ ബസുടമകൾക്ക് ലിമിറ്റഡ് ഓർഡിനറി പെർമിറ്റുകൾ നൽകാൻ തീരുമാനിക്കുകയുമുണ്ടായി.
ഇതോടെ ഫലത്തിൽ ഒരേ സമയത്ത് ഒരേ റൂട്ടിൽ രണ്ടു ബസുകൾ കെഎസ്ആര്‍ടിസി സൂപ്പർ ക്ലാസ് ബസും, സ്വകാര്യ എൽഎസ് ഓർഡിനറി ബസും. കെഎസ്ആർടിസി ബസുകളോടുന്നിടത്ത് ഓടിയ സ്വകാര്യ എൽഎസ് ഓർഡിനറികളിൽ യാത്രതിരക്കുള്ളതിനാൽ വൻ നഷ്ടത്തിലായിരുന്നു ഓടിയിരുന്നത്. കെഎസ്ആർടിസിയോട് മത്സരിക്കാനാവാത്ത 241 ബസുകളിൽ ഏതാണ്ട് 100ൽ പരം സ്വകാര്യ എൽഎസ് ഓർഡിനറികൾ സർവ്വീസ് നിർത്തലാക്കി. അതോടെ കെഎസ്ആർടിസി ഏറ്റെടുത്ത സൂപ്പർക്ലാസ് പെർമിറ്റുകൾ വൻ ലാഭത്തിലായി.
അതിനിടെ, കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ ബസുകൾ നിർത്തലാക്കാനുള്ള തന്ത്രവുമായി സ്വകാര്യ ബസുടമകൾ കെഎസ്ആർടിസി ഡിപ്പോയിലെത്തി. തൊഴിലാളി യൂണിയൻ ബസ് നേതാക്കളെ കൊണ്ട് സമ്മർദ്ദം ചെലുത്ത് ബസ് ഓടിക്കാതിരിക്കുക. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എടിഒ എന്നീ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റെടുത്ത സർവ്വീസ് മുന്നറയിപ്പില്ലാതെ റദ്ദാക്കുക തുടങ്ങിയവായിരു്നു തന്ത്രങ്ങൾ. കെഎസ്ആർടിസി ഏറ്റെടുത്ത ആദ്യ സർവ്വീസായ ഇളംകാട് -പാണത്തൂർ സർവ്വീസ് പൊൻകുന്നം യൂണിറ്റ് സ്ഥിരമായി റദ്ദാക്കുകയോ, റൂട്ട് ലാഭിക്കുകയോ ചെയ്തു. അതിലൂടെ സ്വകാര്യ ബസിനെ പ്രതിദിന അധികലാഭം 10000 രൂപയായിരുന്നു.
കാലാവധി കഴിഞ്ഞ സ്വകാര്യ പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ പകരം ഓരോ സ്വകാര്യ ബസുകളിൽ പ്രതിദിനം 6000 മുതൽ 9000 വരെ അധിക വരുമാനം ലഭിക്കും. അതുകൊണ്ടുതന്നെയായിരുന്നു 2015 മാർച്ചിൽ കെഎസ്ആർടിസി സ്വകാര്യ സൂപ്പർക്ലാസ് സർവ്വീസുകൾ നിയമവിരുദ്ധമായി ഏറ്റെടുക്കാതിരുന്നത്. ലാഭകരമായി ഓടാനുള്ള റൂട്ടുകളിലാത്ത നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ പ്രതിദിനം 6000 മുതൽ 8000 രൂപ വരെ കളക്ഷനിൽ ഓടാമെന്നിടത്താണ് ലാഭകരമായ റൂട്ടുകൾ വേണ്ടെന്നു വച്ചത്.
റൂട്ടുകൾ /പെർമിറ്റുകൾ ഏറ്റെടുക്കേണ്ടതിന്റെ ചട്ടങ്ങൾ ഗതാഗത കമ്മീഷണർ 812015ൽ തന്നെ D3/383/sta/2015 കത്തയച്ച് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിൽ തുടർ നടപടികൾ കൈക്കൊള്ളാൻ എക്സ്ക്യൂട്ടീവ് ഡയറക്ടർ തയ്യാറായിരല്ലെന്നു മാത്രമല്ല, സർവ്വീസുകൾ ഏറ്റെടുക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയും ചെയതെന്ന ആക്ഷേപം ശക്തമാണ്. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പുതിയ റൂട്ടുകൾ ഗതാഗത മന്ത്രി തന്നെ ഓപ്പറേഷൻസ് മേധാവിയെ താക്കീത് ചെയ്തിരുന്നെങ്കിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയ്ക്ക് സംരക്ഷണയുള്ളതുകൊണ്ട് ഓപ്പറേഷൻ മേധാവി ഗതാഗതമന്ത്രിയുടെ കർശനനിർദ്ദേശവും അവഗണിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കോട്ടയം - കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ക്ലാസ് ഫാസ്റ്റായി സർവ്വീസ് നടത്തിയിരുന്ന ചിറ്റപ്പനാട്ട് സബീന എന്ന സ്ത്രീ തന്റെ കാലാവധി കഴിഞ്ഞ സൂപ്പർ സർവ്വീസ് കെഎസ്ആർടിസി ഏറ്റെടുത്ത് നടത്താത്തതിനാൽ തനിക്ക് സ്വാകാര്യ സൂപ്പർ ക്ലാസ് പെർമിറ്റ് നൽകണമെന്നാവശ്യപ്പെട്ട കേരളഹൈക്കോടതിയിൽ അഡ്വ. പി ദീപക്, ജോയി ജോസ് കൊണ്ടോട്ടി എന്നീ അഭിഭാഷകർ മുഖേന കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഇതോടെ ഒറ്റ ദിവസം കൊണ്ട് ഈ റൂട്ടിൽ ഒരു ബസോടിച്ചും, കെഎസ്ആർടിസി പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കുകയായിരുന്നു. ഈ കേസിൽ കെഎസ്ആർടിസി വക്കീൽ ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാണ്.
ശരിയായ വാദം നടന്നിരുന്നെങ്കിൽ കോടതിയിൽ നിന്നും സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെർമിറ്റ് ലഭിക്കുമായിരുന്നില്ലെന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. 241 സൂപ്പർ ക്ലാസ് സ്വകാര്യ സൂപ്പർ ക്ലാസ് ദേശസാൽക്കരണ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നിതനു പകരം 31 റൂട്ടുകൾ സ്വകാര്യവൽക്കരണ വിഷയം മറുപടി സത്യവാങ്മൂലത്തിൽ പെടുത്തി കെഎസ്ആർടിസി കോർപ്പറേഷൻ മേധാവി കോടതിയെ തെറ്റിദ്ധരിപ്പിക്കുയും ചെയ്തു. ഇതോടെ ഫലത്തിൽ സ്വകാര്യ റൂട്ട് ഏറ്റെടുക്കൽ നടപടി ഉണ്ടാകില്ലെന്നതും വ്യക്തമായി.
കേസിൽ കോട്ടയം കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ഫാസ്റ്റ് അനുവദിക്കാൻ കോടതി ഉത്തരവിട്ടു. മറ്റ് സ്വകാര്യ ബസുകളും ഇതേവഴിയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. കോടതിയുടെ ഉത്തരവോടെ സൂപ്പർഫാസ്റ്റ് പെർമിറ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ ബസു ഉടമകൾ. കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദും എറണാകുളം സോണൽ ഓഫീസറുമാണെന്ന ആരോപണമുണ്ട്. അടുത്ത ദിവസങ്ങളിൽ ആ പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ താൽപ്പര്യപ്പെട്ടു.
ഒരു സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെര്‍മിറ്റ് ലഭിച്ചാൽ ബാക്കി 240 പേർക്കും സമാനമായ കേസുകൾ ഫയൽ ചെയ്ത് കെഎസ്ആർടിസിയുടെ ലാഭകരമായ പെർമിറ്റുകളെ തട്ടിയെടുക്കാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിലൂടെ സ്വകാര്യ ബസുകൾക്ക് പ്രതിവർഷം 30 കോടി രൂപ അധിക ലാഭം ലഭിക്കുമ്പോൾ കെഎസ്ആർടിസ്ക്ക് വരുമാനത്തിൽ പ്രതിവർഷം 100 കോടി നഷ്ടമുണ്ടാകുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫലത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ലാഭകരമായ റൂട്ടുകൾ മുഴുവൻ സ്വകാര്യ ബസ് സർവീസ് വരുന്ന സാഹചര്യമുണ്ടായാൽ അത് ആനവണ്ടിക്ക് മേലുള്ള അവസാനത്തെ ആണി കൂടിയായിരിക്കുമെന്നത് ഉറപ്പാണ്. ഇക്കാര്യത്തിൽ മന്ത്രിതലത്തിൽ ഇടപെടൽ ഉടൻ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍