സ്ത്രീകളെ കണ്ടാൽ അപ്പോൾ നിയന്ത്രണം പോകും; മകളോട് പോലും അശ്ലീലം പറയുന്നു ആളെന്ന് ആക്ഷേപം; പൊതു ചടങ്ങിൽ വച്ച് സ്ത്രീകളുടെ നിതംബത്തിൽ പിടിച്ചെന്ന് വരെ ആരോപണം; ലൈംഗിക ബന്ധം ആരോപിച്ച് രംഗത്തുവന്നത് പത്തോളം വേശ്യകൾ: പുതിയ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനേക്കാൾ വലിയ സ്ത്രീലമ്പടൻ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സെലബ്രിറ്റിയാണ് അമേരിക്കൻ പ്രസിഡന്റ്. അതുകൊണ്ട് തന്നെ ആ സ്ഥാനത്തിരിക്കുന്ന ആളുടെ ഓരോ ചലനങ്ങളും സൂക്ഷ്മതയോടെ ലോകം ശ്രദ്ധിക്കും. ഒബാമ നടത്തുന്ന ഓരോ ഇടപെടൽ പോലും മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വാർത്ത ആയതിന്റെ കാരണവും മറ്റൊന്നല്ല. ലോകത്തിന്റെ മുഴുവൻ കണക്കൂട്ടൽ തെറ്റിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തുമ്പോൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ആഗോള മാദ്ധ്യമ പാപ്പരാസികളാണ്. കാരണം അത്രയധികം സ്ത്രീലമ്പടനാണ് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നതാണ്.
ട്രംപാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളും പുറത്തുവന്നിരുന്നു. അശ്ലീലങ്ങളും അനാവശ്യങ്ങളും പറയുന്ന സ്ത്രീലമ്പടനയായാണ് അദ്ദേഹത്തെ വിലയിരുത്തിയത്. ഇതോടെ ബിൽ ക്ലിന്റന്റേക്കാൾ വലിയ സ്ത്രീലമ്പടനാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ്. ട്രംപ് ആളത്ര ശരിയല്ലെന്ന് വെളിപ്പെടുത്തി നിരവധി സ്ത്രീകൾ പ്രചരണ വേളയിൽ രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും വെറുക്കുന്ന ഇദ്ദേഹത്തിന് സ്ത്രീകളെ കണ്ടാൽ നിയന്ത്രണം പോകുമെന്നാണ് ഇദ്ദേഹത്തിന്റെ മുൻ കാമുകിമാരടക്കമുള്ള നിരവധി സ്ത്രീകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വിശദമായ ഫീച്ചറിലാണ് അമേരിക്കൻ പ്രസിഡന്റാകാൻ തെരഞ്ഞെടുക്കുന്നയാളിൽ നിന്നും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് അനേകം സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ അനുഭവം പങ്ക് വച്ചിരിക്കുന്നത് ബിക്കിനി മോഡലായ റോവനെ ബ്രീവെൽ ലാൻ ആണ്. 90കളിലായിരുന്നു ഇവർ ട്രംപുമായി ഡേറ്റിംഗിലേർപ്പെട്ടിരുന്നത്. അക്കാലത്ത് ട്രംപിന്റെ ഫ്ലോറിഡ മാൻഷനിൽ ഒരു പൂൾ പാർട്ടിക്കെത്തിയപ്പോൾ തനിക്കുണ്ടായ വിചിത്രമായ അനുഭവം അവർ ഈ ഫീച്ചറിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പാർട്ടിയിൽ 50 മോഡലുകൾ ട്രംപിനൊപ്പം പങ്കെടുത്തിരുന്നു. അന്ന് 44 കാരനായിരുന്ന ട്രംപ് 26കാരിയായ തന്നെ വീടിനകത്തേക്ക് ക്ഷണിക്കുകയും നീന്താൻ താൽപര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും ലാൻ വെളിപ്പെടുത്തുന്നു. തനിക്ക് സ്വിംസ്യൂട്ടില്ലാത്തതിനാൽ നീന്താൻ താൽപര്യമില്ലെന്ന് താൻ പറഞ്ഞപ്പോൾ ട്രംപ് തന്നെ ഒരു മുറിയിലേക്ക് വിളിപ്പിക്കുകയും ഒരു ഡ്രായേർസ് തുറന്ന് കാട്ടി അതിലുണ്ടായിരുന്ന സ്വിം സ്യൂട്ട് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ലാൻ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഒരു ബിക്കിനി നൽകി അത് ധരിച്ച് അതിഥികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാനും ട്രംപ് അന്ന് ലാനിനോട് ആവശ്യപ്പെട്ടിരുന്നു.
ലാനിന്റേത് ഈ ഫീച്ചറിലെ ഒരു അനുഭവ കഥ മാത്രമാണ്. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ വിവരിച്ച് ട്രംപുമായി ഇടപഴകിയ വിവിധ സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രഫഷണയാലും റൊമാന്റിക് ആയാലും താൻ ഇടപഴകുന്ന സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായിട്ടാണ് ട്രംപ് കണക്കാക്കുന്നതെന്നാണ് എല്ലാ സ്ത്രീകളും വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ ശരീരത്തെ പറ്റി ട്രംപ് ഇടയ്ക്കിടെ കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ഇവർ തുറന്നെഴുതിയിരിക്കുന്നു.
എന്നാൽ ട്രംപ് തങ്ങളുടെ ജോലിയിൽ പ്രചോദനമേകിയിരുന്നുവെന്നും തന്റെ ബിസിനസിൽ അവരെ പ്രമോട്ട് ചെയ്തിരുന്നുവെന്നും മറ്റ് ചില സ്ത്രീകൾ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി സ്ത്രീകളെ നിയമിക്കാത്ത സ്ഥാനങ്ങളിൽ പോലും ട്രംപ് തങ്ങളെ നിയമിച്ചിരുന്നുവെന്നും അവർ നന്ദിയോടെ ഓർക്കുന്നു.സ്ത്രീകളുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ അവ നിഷേധിക്കാനോ അതുമായി ബന്ധപ്പെട്ട തർക്കത്തിലേർപ്പെടാനോ ട്രംപ് ഒരുങ്ങിയില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള കമന്റുകൾ ട്രംപ് തന്നോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബാർബര റെസ് എന്ന സ്ത്രീയും രംഗത്തെത്തെയിരുന്നു. ട്രംപിന്റെ മാൻഹാട്ടനിലെ ബിസിനസ് ഹെഡ് ക്വാർട്ടേഴ്സിന്റെ കൺസ്ട്രക്ഷന് മേൽനോട്ടം നടത്തിയ സ്ത്രീയാണവർ.ഓഫീസിൽ ലഞ്ച് ഓർഡറെടുക്കാൻ ട്രംപ് സുന്ദരികളെ മാത്രമേ നിയോഗിക്കാറുള്ളുവെന്നനും റെസ് പറഞ്ഞത്. ഇതിന് പുറമെ തനിക്ക് വേണ്ടി ജോലി ചെയ്യാൻ നിയമിക്കുന്ന സ്ത്രീകളെല്ലാം സുന്ദരികളായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്നും റെസ് വെളിപ്പെടുചത്തുകയുണ്ടായി.
ട്രംപ് തന്റെ തടിയെപ്പറ്റി പറഞ്ഞ കമന്റുകൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി 1996ലെ മിസ് യൂണിവേഴ്സായ അലിസിയ മച്ചാഡോയും രംഗത്തെത്തിയിരുന്നു. മുൻ മിസ് കാലിഫോർണിയ ആയ കാരി പ്രിജീനിനും ട്രംപിൽ നിന്നും ഇതു പോലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2009ൽ ട്രംപിന്റെ മിസ് യുഎസ്എ മത്സരത്തിൽ പങ്കെടുക്കാനെത്തിയ തന്നെയും മറ്റ് നിരവധി മത്സരാർത്ഥികളയും ട്രംപ് വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇങ്ങനെ തീർത്തും സ്ത്രീലമ്പടനായ വ്യക്തിയാണ് ട്രംപ് എന്നത് ലോകത്തിന് ബോധ്യമായ കാര്യമാണ്. അങ്ങനെയുള്ള
ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ നടത്തുന്ന ട്രംപിന്റെ റെക്കോർഡിങും തെരഞ്ഞുപ്പ് പ്രചരണ വേളയിൽ വാഷിങ്ടൺ പോസ്റ്റ് പുറത്തുവിടുകയുണ്ടായി. ട്രംപിന്റെ വീഡിയോ വാഷിങ്ടൺ പോസ്റ്റ് പുറത്താക്കിയതിനെ തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. കഷമ ചോദിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. വിവാഹിതയായ സ്ത്രീയുമായി താൻ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതായും ട്രംപ് തന്നെ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. താൻ സ്ത്രീകളെക്കുറിച്ച് മോശം പ്രയോഗങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ വളരെകാലം മുൻപത്തേതാണെന്നും തന്നെ അറിയുന്നവർക്ക് അറിയാം താൻ എത്തരക്കാരനാണെന്നും ട്രംപ് വിഡിയോയിൽ പറയുന്നുണ്ട്.
അതേസമയം ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ലൈംഗിക ബന്ധം ആരോപിച്ച് പത്തോളം വേശ്യകളാണ് ട്രംപിനെതിരെ രംഗത്തുവന്നത്. അതേസമയം, 2004 ൽ നടന്ന ഒരു അഭിമുഖത്തിൽ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. ആളുകളെ വലയ്ക്കുന്ന സ്ത്രീകൾ ബെഡിൽ വളരെ ശാന്തരായിരിക്കും എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇന്റർവ്യു നടക്കുമ്പോൾ ട്രംപിന് 58 വയസായിരുന്നു. 18 വയസുള്ള നടിയുമായി കിടപ്പറ പങ്കിടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. ആണുങ്ങൾക്ക് എപ്പോഴും അല്പം തന്റേടമുള്ള സ്ത്രീകളെയാണ് കിടപ്പറയിൽ ഇഷ്ടം എന്നും അഭിമുഖത്തിൽ ട്രംപ് പറയുന്നു.
അതോടൊപ്പം തന്നെ വൈറ്റ് ഹൗസിൽ നടന്ന ഡിന്നർ പാർട്ടിയിൽ സ്ത്രീകളുടെ മാറിടത്തെക്കുറിച്ച് വൾഗറായതും ലൈംഗികത കലർന്ന രീതിയിൽ സംസാരിച്ചെന്നു മുൻ മോഡൽ പറയുന്നു. മാറിടം വലുതായാൽ, ചെറുതായാൽ എങ്ങനെ ഉപകാരപ്പെടും എന്നാണ് ട്രംപ് വിശദീകരിച്ചത്. ചുരുക്കത്തിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് പെണ്ണുപിടിയനാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ. പൊതുചടങ്ങിൽ വച്ച് സ്ത്രീകളുടെ നിതംബത്തിൽ പിടിച്ചുവെന്ന് വരെയുള്ള ആക്ഷേപങ്ങൽ ട്രംപിനെതിരെ ഉയരുന്നുണ്ട്.
മൂന്ന് ഭാര്യമാരിലായി അഞ്ച് കുട്ടികളാണ് ട്രംപിനുള്ളത്. ഇപ്പോഴുള്ള ഭാര്യ സൂപ്പർമോഡലായ മെലാനിയ ട്രംപാണ്. ഇവാനാ ട്രംപാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. മാർല മേപ്പിൾസായിരുന്നു രണ്ടാം ഭാര്യയായിരുന്നത്. അഞ്ച് മക്കളാണുള്ളത്. അതിൽ മകളോടു പോലും സെക്സ് പറയും എന്ന് വെളിപ്പെടുത്തിയും ട്രംപിനെ വിവാദ നായകനാക്കിയിരുന്നു. എന്തായാലും സ്ത്രീലമ്പടനെന്ന പേര് കേൽപ്പിച്ച ട്രംപിനെ അമേരിക്കക്കാർ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയാകും കാത്തരിക്കുന്നത്. എന്നാൽ, ഈ ചീത്തപ്പേര് തിരുത്തുമോ എന്നും കാത്തിരുന്ന് തന്നെ അറിയണം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്