ആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്ളക്സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു
അർജുൻ സി വനജ്
കൊച്ചി: നേതാവിനെതിരെ പരാതി നൽകിയ സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപന ഉടമയെ പെൺവാണിഭ വീരനാക്കി കോൺഗ്രസിന്റെ പേരിൽ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ. ബിനു ജോൺ ഡാനിയലിന്റെ സംസ്ഥാനമെമ്പാടുമുള്ള സാമ്പത്തിക-പെൺവാണിഭ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുന്ന നൂറ് കണക്കിന് പോസ്റ്ററുകളും ഫ്ളെക്സ് ബോർഡുകളുമാണ് കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത്.
ബിനു ജോണിന്റെ വീട് തട്ടിയെടുത്ത കേസിൽ മരട് മുനിസിപ്പൽ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ആന്റണി ആശാൻ പറമ്പിലിനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ ഈ പ്രതികാര നടപടി. ഐജിയുടെ നിർദ്ദേശമുണ്ടായിട്ടും കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ മരട് എസ്.ഐ തയ്യാറാവാത്തതിനെ തുടർന്ന്, ഇൻഫോപാർക്ക് സിഐയ്ക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അന്വേഷണ ചുമതല നൽകി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ് ബിനു ജോൺ ഡാനിയൽ ഫയൽ ചെയ്തു.
എറണാകുളം കോർപ്പറേഷൻ ഓഫീസ്, എംജി റോഡ്, മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, കലട്രേറ്റ് പരിസരം, ബിനു ജോൺ ഡാനിയലിന്റെ ഉടമസ്ഥതയിലുള്ള എൻട്രൻസ് കോച്ചിംങ് സെന്റെർ, മകൻ പഠിക്കുന്ന സ്കൂൾ, മരടും പരിസര പ്രദേശങ്ങളിലുമായാണ് 500 ലധികം പോസ്റ്ററുകളും രണ്ട് ഫ്ളക്സ് ബോർഡുകളും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ യുടെ പേരിൽ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ബിനു ജോൺ ഡാനിയലിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
മരട് നഗരസഭ മുൻ കൗൺസിലർ ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്ന് വാങ്ങിയ വീടും പുരയിടവും തിരിച്ച് കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ആന്റണി ആശാൻ പറമ്പിലിനെതിരെ ബിനു പരാതി നൽകുന്നത്. ആന്റണി കഴിഞ്ഞ മാസം ഒളിവിൽ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് മരട്- കണ്ണാടിക്കാട്, ദീപം ലൈനിലെ ഇരുനില വീട്ടിൽ കയറി ബിനു ജോണിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2011 ഒക്ടോബറിലായിരുന്നു, കോൺഗ്രസ് നേതാവും, അന്നത്തെ മരട് മുനിസിപ്പൽ കൗൺസിലറുമായിരുന്ന ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്നും വീട് വ്യവസ്ഥകൾ പ്രകാരം വാങ്ങിയത്.
പരാതിയെക്കുറിച്ച് ബിനു ജോൺ മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ... പണയത്തിന് വീട് എടുക്കാൻ വന്ന തന്നോട് ബാങ്ക് വായ്പ തരപ്പെടുത്തിതരാം എന്ന് പറഞ്ഞാണ് ആൻഡ്രൂസ് വീട് എടുപ്പിക്കുന്നത്. വൈറ്റില സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ആധാരം വച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത വീടാണ് 2011 ൽ 15.5 ലക്ഷം രൂപയ്ക്ക് തങ്ങൾക്ക് വിറ്റത്. വീടിന്റെ ആധാരം തരുന്നമുറയ്ക്ക് പണം തീർത്തുതരാമെന്നും, അത് വരെ വീടിന്റെ മുകളിലത്തെ നില ഉപയോഗിക്കാമെന്നുമായിരുന്നു എഴുതി തയ്യാറാക്കിയ വ്യവസ്ഥ. മുമ്പ്
പലതവണ പണയത്തിന് കൊടുത്ത വീട് ആയതിനാൽ, വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ ഏഴ് ലക്ഷം രൂപയോളം ചെലവിട്ട് വയറിങ്, പെയിന്റിങ്, പ്ലബ്ബിഗുമടക്കം എല്ലാ പണിയും പൂർത്തീകരിച്ചു. ആൻഡ്രൂസ് വീടിന്മേലുള്ള വായ്പ അടക്കാത്തതിനാൽ വീട് ജപ്തിയുടെ വക്കിലെത്തി.
താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ, ബാങ്ക് വായ്പ പല തവണകളായി 7,16,410 രൂപ ആൻഡ്രൂസിന്റെ അക്കൗണ്ടിലേക്ക് അടച്ച് ജപ്തിയിൽ നിന്ന് ഒഴിവാക്കി. അതേസമയം ബാങ്കിൽ പണം അടച്ചത് താനാണെന്നാണ് ആൻഡ്രൂസ് അവകാശപ്പെടുന്നത്. എന്നാൽ പണം അടച്ചതിന്റെ ചെക്ക് രേഖകൾ കയ്യിലുണ്ട്. ബിനു പറയുന്നു. ഡി.എച്ച.എഫ്.എൽ വഴി വീട് വാങ്ങാനായി 13 ലക്ഷം രൂപ ലോണും തരപ്പെടുത്തി. ചുരുക്കത്തിൽ 15 ലക്ഷത്തോളം രൂപ വീടിൻവേണ്ടി ചെലവാക്കിയിട്ടും, ആൻഡ്രൂസ് വീടിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് ആധാരം എടുത്ത് തരുന്നതിനോ, മറ്റ് നടപടികൾക്കോ തയ്യാറായില്ല. പകരം,വീട് വിട്ട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ആന്റണി ആശാൻപറമ്പിൽ, വി.എ ജോർജ്ജ് എന്നിവരെ കൂട്ടിക്കൊണ്ട് വന്ന് നിരന്തരമായി ഭീഷണിമുഴക്കി.
2014 ന്റെ തുടക്കത്തിൽ സ്ഥലത്തിന് വിലകൂടിയതാണ് ആൻഡ്രൂസിന്റെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് തന്റെ അറിവ്. വീട് വിട്ട് ഇറങ്ങാൻ തയ്യാറാകാതിരുന്ന തന്നെയും ഭാര്യയേയും നിരന്തരം വീട്ടിൽ കയറിവന്ന് ആൻഡ്രൂസും സംഘവും വിരട്ടി. താനില്ലാത്ത തക്കത്തിന് വീട്ടിൽ വന്ന് ഭാര്യ അനിതയേയും നിരന്തരം ചീത്തവിളിച്ചു. ആന്റണി ആശാൻ പറമ്പിൽ ഒളിവിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒടുവിലായി വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മരട് നഗരസഭയിലെ കൗൺസിലർ സുരേഷ് ബാബുവും ആൻഡ്രൂസും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ആന്റണി മുഖത്ത് അടിച്ചു. വീട് വിട്ട് ഇറങ്ങിയില്ലെങ്കിൽ, രണ്ടിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മരടിൽ താൻ വിചാരിച്ചാൽ എന്തും നടക്കുമെന്നും, കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ മാസം പതിനഞ്ച്, ആരുമില്ലാത്ത തക്കം നോക്കി സ്ഥലത്തെത്തി വീടും ഗേറ്റും പൂട്ടി താക്കോലുമായി ആൻഡ്രൂസ് കടന്നുകളഞ്ഞു. പിന്നീട് നിരന്തരം നേരിട്ടും ഫോണിലൂടേയും ആൻഡ്രൂസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തന്റേയും ഭാര്യയുടേയും മക്കളുടേയും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പണവും സ്വർണ്ണവുമെല്ലാം വീട്ടിനകത്താണ്. ഇത് എടുക്കാൻ പോലും ഇതുവരെ സമ്മതിച്ചില്ല. പ്രസ്തുത വീട്ടിൽ ഇപ്പോൾ ഗുണ്ടകൾ ആണെന്ന തോന്നുന്ന ഹിന്ദിക്കാരാണ് താമസിക്കുന്നത്. തങ്ങളുടെ വീട്ടുപകരണങ്ങളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നത്. എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വൈറ്റിലയിലെ വീട്ടിലാണ് ഇപ്പോൾ താനും ഭാര്യയും മകനും താമസിക്കുന്നത്. ബിജു ജോൺ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍