പൊലീസ് നോക്കിനിൽക്കേ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റൂമിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; പ്രിൻസിപ്പലിനെ മണിക്കൂറുകൾ തടഞ്ഞുവച്ച സംഘം ഫർണിച്ചറുകൾ നശിപ്പിക്കുകയും ഫയലുകൾ ചീന്തിയെറിയുകയും ചെയ്തു; ആക്രമണം സഹപാഠിയെ ആക്രമിച്ചതിനു പുറത്താക്കിയ വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ
തൊടുപുഴ: ന്യൂമാൻ കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നു കയറിയ എസ്എഫ്ഐ പ്രവർത്തകർ ചില്ലു ജനാല അടിച്ചു തകർക്കുകയും ഫർണിച്ചറുകൾ കേടുവരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂകളോളം തടഞ്ഞു വച്ച പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ പൊലീസാണ് ഓഫീസിനു പുറത്തിറക്കിയത്.
കോളേജ് ഡേ ആഘോഷ ദിവസം കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമൊവശ്യപ്പെട്ടാണ് മുപ്പതോളം പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിൽ അതിക്രമം നടത്തിയത്. ഓഫീസ് മുറിക്കകത്തും പുറത്തും പൊലീസ് കാവൽ നിൽക്കുമ്പോഴായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ നേതാവ് എം.എസ്. ശരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടികളുമായി എത്തിയത്. സസ്പെൻഷൻ നടപടി റദ്ദാക്കുന്ന കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രവർത്തകർ മുറിയിൽ കുത്തിയിരനുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ യൂണിവഴ്സിറ്റിയുടെ നിയമനുസരിച്ചുള്ള പരിഹാരം കാണാനേ കഴിയുവെന്നു പ്രിൻസിപ്പൽ ഇവർക്കു മറുപടി നൽകി.
ഇതു കേട്ടു പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനൽച്ചില്ലു തകർത്ത ഇവർ കസേരകൾ, ടീപ്പോയ്, ക്ലോക്ക് എിവയും നശിപ്പിച്ചു. മുറിയിലുണ്ടായിരു സിസിടിവിയുടെ മോനിട്ടർ അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മേശപ്പുറത്തിരുന്ന ഫയലുകൾ മുറിക്കകത്തും പുറത്തുമായി ചീന്തിയെറിഞ്ഞു. ജനൽച്ചില്ലു പൊട്ടിക്കുതിനിടയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൈയ്ക്കു പരിക്കേൽക്കുകയും ചെയ്തു.
അക്രമത്തിനു മുമ്പ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും മുദ്രാവാക്യം വിളി ഉയർതിനെതുടർന്നു കോളേജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. സിഐ എൻ.ജി. ശ്രീമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഓഫീസ് മുറിയിൽ നിന്നും എസ്എഫ്ഐ പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചില്ല. പൊലീസ് നോക്കി നിൽക്കെയായിരുു അക്രമം അരങ്ങേറിയതും.
അക്രമത്തിനു ശേഷം പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ യൂണിവേഴ്സിറ്റി നിയമമനുസരിച്ച് പരിഹാരം കാണാമെന്നും മറ്റു വിദ്യാർത്ഥികൾക്കെതിരെ എടുത്തിരിക്കുന്ന നടപടികളിൽ ഇന്നു ചേരുന്ന സ്റ്റാഫ് കൗസിൽ തീരുമാനത്തിനനുസരിച്ച് പരിഹരിക്കാമെന്നുള്ള നിർദ്ദേശത്തെതുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് മുറിയിൽ നിന്നും പുറത്തു പോകാൻ തയാറായത്.
മാർച്ച് ഏഴിനു നടന്ന കോളേജ് ഡേയോടനുബന്ധിച്ചാണ് അക്രമത്തിനിടയാക്കിയ സംഭവം ഉണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ജിബിനാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓം വർഷ ബിരുദ വിദ്യാർത്ഥിയായ തൻവീറിനെ സസ്പെൻഡു ചെയ്യുകയും അമൽ, കിര, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ടിന്റു എിവർക്കെതിരെ അന്വേഷണവും നിർദ്ദേശിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇതിനു മുൻപു രണ്ടു തവണ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. സംഭവം നടന്ന് 28 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് തയാറായില്ലേയെന്നു ചോദിച്ചായിരുന്നു ഇന്നലെ അക്രമം നടത്തിയത്.
ഇതിനിടെ ഓഫീസ് മുറിയിൽ കയറി അതിക്രമം നടത്തിയവർ എല്ലാവരും തന്നെ കോളേജിനു പുറത്തു നിന്നുള്ളവരാണെന്നു പ്രിൻസിപ്പൽ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രിൻസിപ്പലിനു പരാതി ലഭിച്ചിരുന്നു. അക്രമം നടത്തിയവരുടെ ചിത്രങ്ങൾ ഓഫീസ് മുറിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിന് രേഖാമൂലം പരാതി നൽകി. എസ്എഫ്ഐ പ്രവർത്തകരായ ബിബിൻ ബോസ്, എം.എസ്. ശരത്, എബിൻ രാജേന്ദ്രൻ, ഇൻസമാം, അരവിന്ദ് ഗോപൻ എിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കും എതിരേയാണു പരാതി നല്‍കിയിരിക്കുന്നത്.
അക്രമസംഭവങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. കൂടാതെ കോളേജിനു പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അടിയന്തിരമായി ചേരുന്ന സ്റ്റാഫ് കൗസിൽ യോഗത്തിലും പ്രശ്നം ചർച്ച ചെയ്തു തുടർനടപടികൾ തീരുമാനമെടുക്കും.
ന്യൂമാൻ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കാട്ടിയ അക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല അപലപിച്ചു. പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയ രമേശ് ചെിത്തല കലാലയ അന്തരീക്ഷം തകർക്കുന്ന ഇത്തരം അക്രമത്തിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂമാൻ കോളേജിൽ നടന്ന അക്രമസംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും മുൻ മന്ത്രി കൂടിയായ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.
ന്യൂമാൻ കോളജിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെ് സംസ്ഥാന കോളജ് പ്രിൻസിപ്പൽ കൗസിൽ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തേയും ശക്തമായി ചെറുക്കുമെന്ന് കൗസിൽ പ്രസിഡന്റ് ഡോ.എം. ഉസ്മാൻ, ജനറൽ സെക്രട്ടറി ഡോ. ടി.എം. ജോസഫ്, ഭാരവാഹികളായ ഡോ.എ.ബിജു, ഡോ.തമ്പി ഏബ്രഹാം എിവർ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലുകളിൽ നിന്നു സ്വതന്ത്രമാകണം. സ്ഥാപനങ്ങളിൽ അച്ചടക്കം നിലനിർത്തുതിന് വിദ്യാർത്ഥികളുടെ മേൽ ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടിവരും. അതിനെ കായികമായി നേരിടുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല. നാക്ക് അക്രഡിറ്റേഷനിൽ ഉന്നതമായ ഗ്രേഡ് നേടി നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കു ന്യൂമാൻ കോളജ് പോലുള്ള സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുതിനു പിന്നിലെ സ്ഥാപിത താത്പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവർ പറഞ്ഞു.
ക്രമസമാധാനം സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സാിധ്യത്തിലാണ് ന്യൂമാൻ കോളജിലെ പ്രിൻസിപ്പൽ ഓഫീസ് അടിച്ചു തകർക്കുകയും അദ്ധ്യാപകരെ അധിക്ഷേപിക്കുകയും ചെയ്തതെന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുതാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെും പ്രിൻസിപ്പൽ കൗസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍