നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു; കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമിഴ്ന്നു; ഗിരീഷിന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം... എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി..! ഒരു പൂജവെയ്പു കാലത്ത് മടക്കമില്ലാത്ത ലോകത്തേയ്ക്കു പോയ ഗിരീഷ് ഓമല്ലൂരിനെ കുറിച്ച് സഹപ്രവർത്തകനായിരുന്ന എം എസ് സനൽകുമാറിന്റെ ഓർമ്മ
എം എസ് സനൽകുമാർ
പതിനാറു വർഷം മുൻപാണ് . ഒരു പൂജവയ്പ് കാലം.. മഹാനവമിയുടെ അവധിക്ക് വീട്ടിലേക്ക് പോയതാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഗിരീഷ് ഓമല്ലൂർ. ആ മടക്കം എന്നെന്നേക്കുമായിരുന്നു. വീണ്ടുമൊരു മഹാനവമി എത്തുകയാണ്. ഗിരീഷിനെക്കുറിച്ച് ഒരിക്കൽ കൂടി ഓർത്തെടുക്കുന്നു.
ഗിരീഷ് ഓമല്ലൂർ ആരായിരുന്നു എനിക്ക് എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാവില്ല , എനിക്കു മാത്രമല്ല ഒരുപാടു പേർക്കും. ചങ്ങാതി, സഹപ്രവർത്തകൻ , ടെക് നീഷ്യൻ , മെയ് മിഴിയാക്കിയവൻ , കള്ളുകുടിക്കിടയിലെ ചാച്ചൻ , ചെറുപ്പക്കാരുടെ ക്യാമറ ദൈവം ...അങ്ങനെ പലതുമായിരുന്നു അവൻ . കാണേണ്ട കാഴ് ചകൾക്കായി മൂന്നാംകണ്ണ് വരം കിട്ടിയ പ്രതിഭ. സൂര്യ ടി വിയുടെ ക്യാമറാമാൻ . പലരും കാണാത്തത് ഗിരീഷ് കണ്ടു. മഴയോടും മഞ്ഞിനോടും മായക്കാഴ്ചകളോടും പൊരുതി ദൃശ്യങ്ങളുടെ വിസ്മയമുഹൂർത്തങ്ങളൊരുക്കി ഞങ്ങളെ അമ്പരപ്പിച്ചു. കണ്ണീർവഴികളിൽ , ജീവിതസമരങ്ങളിൽ , പോരാട്ടങ്ങളിലൊക്കെ ഗിരീഷ് ക്യാമറയുമായി കടന്നുചെന്നു. ഇനിയുമൊരുപാട് കാഴ് ചകൾ പകർത്താൻ ബാക്കിവെച്ച് പ്രിയ ചങ്ങാതീ, നീ മടങ്ങിപ്പോയതെന്തിന് ?
മരണം കരിമ്പടം പുതപ്പിച്ച പകൽ . ജീവിതത്തിലാദ്യമായി എന്റെ വിരലുകൾ കരയുന്നത് ഞാനറിഞ്ഞു. തലേന്ന് രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന ചങ്ങാതിയുടെ അനുസ്മരണം തയ്യാറാക്കണം . ഗിരീഷ് ആരായിരുന്നുവെന്ന് രണ്ടുമിനിട്ടിൽ പറയാനാകുമോ? എന്നിട്ടുമെഴുതി, ഡസ് കിൽ പ്രവീൺ ചേട്ടനും രഞ്ജിനിയുമാണെന്നാണ് ഓർമ്മ. വാർത്തയും അനുസ്മരണവും തയ്യാറാക്കി നൽകി ബ്യൂറോയിലേക്ക് നടന്നു. ശരീരവും മനസ്സും വിങ്ങുന്നു. ആരുമില്ല ബ്യൂറോയിൽ . എല്ലാവരും അവന്റെ അവസാന യാത്രയ്ക്ക് തുണ പോയി. അനന്തമായ വേദന ചുറ്റും നിറയുന്നു. അപ്പോഴാണ് ബ്യൂറോയുടെ വാതിൽ തുറന്ന് അവൻ വീണ്ടുമെത്തിയത് . ഗിരീഷ് . ഒരു ചന്ദനക്കളർ ഷർട്ട് , അതാകട്ടെ ചുളിഞ്ഞ് നാശമായിട്ടുണ്ട് . ' കീടം, ഷർട്ട് കൊള്ളാമോഡേയ് ..'. അവന്റെ ചോദ്യം. ' നീയിത് പാട്ടയ് ക്കകത്ത് ചുരുട്ടി വെച്ചിരിക്കുകയായിരുന്നോ ' മറുചോദ്യത്തിൽ ഞാനവനെ കുഴക്കി. ' മച്ചാ, വൃത്തികേടുണ്ടോടെ, വൈകിട്ട് വീട്ടിൽ പോകണം. പെണ്ണ് കണ്ടിട്ടേ തിരിച്ചുവരൂ. വേറെ ഷർട്ട് , പെണ്ണുകാണലിന് , വാങ്ങിയിട്ടുണ്ട് '. ഞാൻ ആശംസ നേർന്നു. പതിയെ ചിരിച്ച് എന്റെ തലയ്ക്ക് തട്ടി അവൻ . 'എടാ, നീ കരയുകയാണോ, വാ വന്ന് വല്ലതും കഴിക്കൂ' .... രഞ്ജിനിയുടെ വാക്കുകളിലേക്ക് ഞാനുണർന്നപ്പോൾ ബ്യൂറോയുടെ വാതിൽ വലിച്ചടച്ച് അവൻ പോയിരുന്നു. . അപ്പോഴേക്കും ദിലീപിന്റെ ഫോണെത്തി...ഗിരീഷ് അവിടെ എരിഞ്ഞുതുടങ്ങി.......
അൽപനേരം ഒറ്റയ്ക്കിരിക്കണമെന്ന ആവശ്യത്തിന് വഴങ്ങി രഞ്ജിനി മടങ്ങി. ഞാൻ കണ്ണടച്ചു . അവൻ വീണ്ടും. ഇക്കുറി പ്രസ് ക്ലബ്ബിന് മുന്നിൽ . വി. എസ് . അച്യുതാനന്ദന്റെ ഒരു സന്ദർശന പരിപാടി റിപ്പോർട്ട് ചെയ്യാൻ സൂര്യ ന്യൂസ് ടീം പോകുന്നു. ആ വാഹനത്തിൽ പോയാൽ ഗിരീഷിനു വീടിനടുത്തിറങ്ങാം. പ്രശാന്ത് , മണികണ് ഠൻ , രാജേഷ് താവലോട് , വിനോദ് എന്നിവരാണ് ടീം. ഞാനും ദിലീപും ഗിരീഷുമായി സംസാരിക്കുന്നതിനിടെ അവിടെയെത്തിയ മംഗളത്തിലെ പ്രസന്നണ്ണൻ ഗിരീഷിന്റെ ഒരു ഫോട്ടോയും അവനുകൊടുത്തു. സമരമുഖത്ത് ക്യാമറയുമായി നിൽക്കുന്ന അവന്റെ ചിത്രം. സമയം 9 മണിയോടടുത്തു. യാത്ര പറഞ്ഞ് ഗിരീഷും സംഘവും പുറപ്പെട്ടു. ഞാനും ദിലീപും സ്റ്റാച്യൂവിലെ പതിവ് സങ്കേതത്തിലേക്ക്. വെടിവട്ടം പൂർത്തിയായപ്പോൾ വല്ലാതെ വൈകി...ദിലീപ് എന്റെ മുറിയിൽ കിടക്കാമെന്ന് ധാരണ. അങ്ങനെ മുറിയിലെത്തി ഞങ്ങൾ ഉറക്കത്തിലാഴ്ന്നു. രാത്രി വൈകി എന്റെയും ദിലീപിന്റെയും മൊബൈലുകൾ നിർത്താതെ ഒച്ചവെച്ചപ്പോഴാണ് ഉണർന്നത്. ദിലീപ് ഫോണെടുത്തു ....ചന്ദ്രുവാണ് ( ചന്ദ്രശേഖർ വി. നായർ ..ഇപ്പോൾ ഖത്തറിൽ ) അങ്ങേതലയ്ക്കൽ ..ഗിരീഷും സംഘവും പോയ വാഹനം അപകടത്തിൽപെട്ടു ...എല്ലാവരേയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നു ...പെട്ടെന്ന് റെഡി ആയി ഞങ്ങൾ ...ചന്ദ്രുവിന്റെ ബുള്ളറ്റിൽ ഞങ്ങൾ മൂന്നാളും ആശുപത്രിയിലേക്ക് ...അപ്പോഴേക്കും ജി. എം പ്രവീൺ സാറുൾപ്പെടെ മിക്കവാറും എല്ലാവരുമെത്തി. പിന്നെ ആംബുലൻസ് വരുന്നതും കാത്ത് ...ആംബുലൻസ് എത്തി....ഗിരീഷ് ഒഴികെ എല്ലാവരും സ്ട്രക് ചറിൽ ..അവൻ മാത്രം രണ്ടുപേരുടെ ചുമലിൽതാങ്ങി അത്യാഹിതമുറിയിലേക്ക് ...പോകുന്ന വഴി അവ്യക് തമായായാണെങ്കിലും എല്ലാവരുടേയും പേരുവിളിച്ചുകൊണ്ടിരുന്നു ഗിരീഷ്. ഗിരീഷും പ്രശാന്തും അത്യാഹിതമുറിക്കുള്ളിൽ ...പരുക്ക് ഗുരുതരം. മുറിക്കുള്ളിലേക്ക് ഞാൻ പാളി നോക്കി...ഗിരീഷ് കട്ടിലിലിരിക്കുന്നു ..എന്തോ പറയുന്നുമുണ്ട് ...കുഴപ്പമില്ലെന്ന് മനസ് പറഞ്ഞു. ഞാൻ നീളൻ വരാന്തയുടെ ഓരം ചേർന്നു. സമയം കടന്നു പോയി. വീണ്ടും മുറിയുടെ വാതിലിലെത്തി ...ഗിരീഷിനെ അവിടെ ഒരു മൂലയിൽ സ് ട്രക് ചറിൽ കിടത്തിയിരിക്കുന്നു, ആരും നോക്കാനില്ലാതെ. ബഹളം വയ് ക്കാൻ തുടങ്ങിയ എന്നെ ചന്ദ്രു ചേർത്തുപിടിച്ചു ....' അവൻ പോയി '. വിശ്വസിക്കാൻ മനസ് സമ്മതിച്ചില്ല. ഞാൻ അവനെ ഒന്നുകൂടി നോക്കി ...ചന്ദന കളർ ഷർട്ട് പാതിതുറന്നുകിടക്കുന്നു... പാന്റ് സിന്റെ പോക്കറ്റിൽ പ്രസന്നണ്ണൻ സമ്മാനിച്ച ഫോട്ടോ ചോരപുരണ്ട് ....അവന്റെ നെഞ്ച് ഉയർന്നു താഴുന്നുണ്ടോ ? ഇല്ല , ഇല്ല, ഇല്ല ...പകരം എന്റെ കണ്ണീർ അവന്റെ നെഞ്ച് നനച്ച് പെയ്തുകൊണ്ടിരുന്നു.
ഗിരീഷ് എരിഞ്ഞടങ്ങി മാസങ്ങൾക്ക് ശേഷം. ഒരു ഷൂട്ടിന് പോയി മടങ്ങുന്ന വഴി ഓമല്ലൂരിലെ ഗിരീഷിന്റെ വീട്ടിൽ കയറി. അച് ഛനും ഗിരീഷിന്റെ സഹോദരിയും അവിടെയുണ്ട്. ഞാനും പ്രവീണും ( ക്യാമറാമാൻ ,.Praveen Surya ) മറ്റു രണ്ടു പേരും. തളർന്ന മനസ്സോടെ അവർ ഞങ്ങളെ സ്വീകരിച്ചു . വേദന നിറഞ്ഞ നിമിഷങ്ങൾ . സംഭാഷണത്തിനിടെ സഹോദരി നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് ...പ്രവീണിന്റെ കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമഴ് ന്നു...അച് ഛൻ ഗിരീഷിന്റെ ചിത്രത്തിലേക്ക് നോക്കി....' അവന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം.' എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി...അതിൽ ഞാനവനെ വീണ്ടും കണ്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍