സംസ്കാരത്തെയും പ്രകൃതിയേയും നില നിർത്തിക്കൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി; ദളിത് ആദിവാസി മേഖലകളിൽ അമ്മ ചെയ്യുന്ന സേവനം മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം; അമൃതപുരിയിൽ ജന്മദിനാഘോഷത്തിന് കൊടിയിറങ്ങി
അമൃതപുരി: സംസ്കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരൊ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്കാരത്തെയും പ്രകൃതിയേയും നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് നമ്മൾ നടത്തേണ്ടതെന്നും അമ്മ പറഞ്ഞു 64ാം ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിന സന്ദേശം നൽകുകയായിരുന്നു അമ്മ. കർമ്മങ്ങളെ മുൻ നിർത്തി ആഗ്രഹങ്ങൾപൂർത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലുംപണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മഓർമ്മിപ്പിച്ചു. സമൂഹത്തിൽ വളർന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാൽഭീകരമാണെന്ന് അമ്മ പറഞ്ഞു.
ബുദ്ധിയും ഓർമ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കിമാറ്റുന്ന വിദ്യാഭ്യാസ സംബ്രദായമാണ് ഇതിനുത്തരവാദിയെന്നും അമ്മ പറഞ്ഞു. ജീവിതത്തിൽ ചിട്ടയുംമൂല്യവും തിരികെ കൊണ്ടു വന്നാൽ ഈ പ്രതിസന്ധി മറി കടക്കണമെന്നും അമ്മ നിർദ്ദേശിച്ചു. കള്ളപ്പണംതടയാൻ നോട്ടു വിതരണം കൊണ്ടു വന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യപ്രാപ്തിയിൽ എത്താൻ സ്വാർഥതയും അഹങ്കാരവും വെടിയണമെന്നും അമ്മ പറഞ്ഞു. വിദ്യാലയത്തിന്റെയുംതൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശുചിയാക്കാ എല്ലാവരും തയ്യാറാവണമെന്നുംഅമ്മ ജന്മദിന സന്ദേശത്തിൽആഹ്വാനം ചെയ്തു.
രാജ്യത്ത ദളിത് ആദിവാസി മേഖലകളിൽ അമ്മ ചെയ്യുന്ന സേവനം മഹ ത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം
അമൃതപുരി: എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താൻ അ്മ്മയിലും ദർശിക്കുന്നതായി കേന്ദ്ര മ ്രന്തി ജുവൽ ഓറം പറഞ്ഞു. രാജ്യ െത്ത ദളിത് ആദിവാസി മേഖലകളിൽ അ്മമ ചെയ്യുന്ന സേവനം മഹ ത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മദിനങ്ങൾ ആർഭാടമായി ആഘോഷിക്കുമ്പോൾ പാവങ്ങളുടേയും പാർശ്വവൽക്കരിക്കെപ്പട്ട വരുടേയും കണ്ണീരൊപ്പാനുംഅവർക്കായി സേവന പ്രവർത്തനങ്ങൾ സമർപ്പിക്കാനുമാണ് ജന്മദിന ത്തിൽ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന്ചടങ്ങിൽ ആശംസകൾ അർപ്പി ച്ച് രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ വ്യക്തമാക്കി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാധന ധർമ്മത്തിന്റെ മൂർ ത്തീഭാവമാണെന്ന് പി ജെകുര്യൻ പറഞ്ഞു.
സർക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവർ ത്തനമാണ് അമ്മചെയ്യുന്നതെന്നും ഇത് എല്ലാവരുംമാതൃകയാക്കേതാണെന്നും കേന്ദ്ര മ ്രന്തി വൈ എസ് ചൗധരി പറഞ്ഞു. ജന്മദിന ത്തിൽ മറ്റാർക്കും ചെയ്യാൻ കഴിയാ ത്തത്ര സേവനപ്രവർ ത്തങ്ങൾ അശരണർക്കായി സമർപ്പിക്കുന്ന അന്മ ലോക ത്തിനു മുന്നിൽ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹ മ ്രന്തി സത്യപാൽ സിങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ മലയാള ത്തിന്റെ മാധുര്യമാവാൻ അമ്മക്ക് കഴിഞ്ഞുവെന്നത്മലയാള ത്തിന്റെ ഭാഗ്യമാണെന്നും സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക്
സഭാ എം പി എം കെ രാഘവൻ ആശംസിച്ചു.
ഓരോ വർഷം കഴിയുേന്താറും അമ്മയുടെ കാരുണ്യം വറ്റാ ത്ത നീരുറവയായി ഓരോഇട േത്തക്കും ഒഴുകിയെ ത്തുകുയാണെന്നും തുടർ്ന്ന് സംസാരിച്ച കെ സി വേണു ഗോപാൽ എം പി പറഞ്ഞു. അമ്മയുടെ സ്നേഹംഅനുഭവിക്കുന്നതോടൊ പ്പം അത് മറ്റുള്ളവർക്ക് പകർന്ന് നൽകാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു.കലുഷിതമായ ഈ
സാമൂഹ്യ അ ന്തരീക്ഷ ത്തിൽ അമൃതവർഷമായി അമ്മ മാറുന്ന കാഴ്ചയാണ് ഈ ജന്മദിനചടങ്ങിൽ താൻ കതെന്നും ലോക ത്തിനുമുന്നിൽ ഇ െപ്പാൾ നിറഞ്ഞു നില്ക്കുന്ന ഒരു അത്ഭുതമാണെന്നും മാതാ അമൃതാനന്ദമയി ദേവിയെന്ന് പ്രതിപക്ഷ നേതാവുരമേശ് ചെന്നി ത്തല പറഞ്ഞു. സൃഷ്ടിയിൽ മഹത്വപൂർണ്ണം മനുഷ്യ ജന്മമെന്നും ആ മനുഷ്യ ജന്മ ത്തിൽ പിറവിയെടു ത്ത ദൈവ ത്തിന്റെ തനിസ്വരൂപമാണ് അമ്മയന്നും പി സി ജോർജ്ജ് എം എൽ എ യും പറഞ്ഞു.
ഇ ന്ത്യയിൽ നിന്നും വിദേശ ത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് ജന്മദിനഘോഷ ത്തിനായി അമൃതപുരിയിലേക്ക്ഒഴുകിയെ ത്തിയത്. ജന്മദിനഘോഷ ത്തിന് എത്തിയ മുഴുവൻ ഭക്തര്‍ക്കും അന്നദാനവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.തിങ്കളാഴ്ച പുലർ െച്ച മഹാഗണപതി ഹോമ െത്താടെയാണ് ചടങ്ങുകൾ ആരംഭി ച്ചത്. തുടർന്ന് 9 മണിക്ക്
ജന്മദിനാഘോഷത്തിലെ പ്രധാന ചടങ്ങായ ഗുരു പാദ പൂജ നടന്നു. മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയർമാനുംപ്രഥമ ശിഷ്യനുമായ സ്വാമി അമൃത സ്വരൂപാനന്ദ പുരി നേതൃത്വ ത്തിൽ ആയിരുന്നു പാദപൂജ തുടർന്ന് അമ്മ ജന്മദിന സന്ദേശംനൽകി. തുടർന്ന് നടന്ന ജയന്തി സമ്മേളന ത്തിൽ മുൻ മുഖ്യമ ്രന്തി ഉമ്മൻ ചാണ്ടി, എം പി മാരായ സുരഷ് ഗോപി, എം എൽ എമാരായ ആർ രാമചന്ദ്രൻ ഒ രാജഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി എസ് ശിവ കുമാർ, ബിജെപി ദേശീയഉപാധ്യക്ഷൻ ശ്യാം ജെജു, ശിവഗിരി മഠ ത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി പ്രകാശാനന്ദ, ശാ ന്തിഗിരി ആശ്രമംഓർഗനൈസ്ഡ് സെക്രട്ടറി ഗുരു രത്നം ജ്ഞാന തപസ്വി എന്നിവരും ചടങ്ങിൽ പങ്കെടു ത്തു.
ജന്മദിനാഘോഷ ചടങ്ങുകളോടനുബന്ധിച്ച് മഠം നാലുലക്ഷം പേർക്കുള്ള സാരിവിതരണവും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളിലെവീടുകളിലേക്കുള്ള ആയിരം സൗരോർജ്ജ സൈക്കിളുകളും വിതരണം ചെയ്തു. 54 പേരുടെ സമൂഹവിവാഹവും അമ്മയുടെ
കാർമ്മികത്വ ത്തിൽ നടന്നു. ഇവർക്കാവശ്യമായ ആഭരണങ്ങളും വ്സ്ത്രങ്ങളും മഠം വിതരണം ചെയ്തു.
അമൃതകീർത്തി പുരസ്കാരം എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നതായി ഡോ എം ലക്ഷ്മികുമാരി
അമൃതപുരി:ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവർത്തനങ്ങൾ ഉൾക്കൊണ്ട് സത്യധർമ്മപ്രവർത്തനങ്ങൾക്കായി നമ്മൾ ഒരോരുത്തരും സ്വയം സമർപ്പിക്കാൻ തയ്യാറാവണമെന്ന് വിവേകാനന്ദ വേദിക്വിഷൻ അദ്ധ്യക്ഷയും ഈ വർഷത്തെ അമൃതകീർത്തി പുരസ്കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരിഅമ്മയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോമിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.അമ്മ ചെയ്യുന്ന വലിയ സേവനങ്ങൾക്കൊപ്പം ഒരു അണ്ണാൻകുഞ്ഞിന്റേതു പോലുള്ള പങ്കു മാത്രമാണ് താൻ ഇതു വരെ ചെയ്തത്. അതു കണ്ടെത്തി അമ്മ അനുഗ്രഹിച്ചത്വലിയ പുണ്യമായി കരുതുന്നതായും ഈ പുരസ്കാരം എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നതായുംലക്ഷ്മികുമാരി പറഞ്ഞു. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവുംപ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സർക്കാർ ഭവനദാന പദ്ധതിയിൽ മഠത്തിന്റെ സഹായം ചർച്ച ചെയ്യുമെന്ന് മന്ത്രിസുധാകരൻ
അമൃതപുരി: ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടു വെച്ചു നല്കുന്ന സംസ്ഥാന സർക്കാരിന്റെപ്ദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠത്തെ സഹകരിപ്പിക്കുന്ന കാര്യം ചർച്ചചെയ്യുമെന്ന് പൊതു മരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അമ്മ്യ്ക്ക് ജന്മദിനാശംസകൾ നേരാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു. ലൈഫ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന്
അമൃതാനന്ദമയി ദേവി തന്നോട് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
സമൂഹത്തിന്റെ സ്വാന്ത്വനമാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് മാർ ക്രിസോസ്റ്റം തിരുമേനി
അമൃതപുരി: ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാഅമൃതാനന്ദമയി ദേവിയെന്ന് വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസ്റ്റോം തിരുമേനി.അമ്മയുടെ 64 ാം ജന്മവാർഷികാഘോഷത്തിൽ ആശംസകൾ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധംപണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓർമ്മകളാണെന്നും വലിയ തിരുമേനിവ്യക്തമാക്കി. നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വർഗ്ഗതിൽ പോയാൽ ദൈവംചോദിക്കും . അമൃതപുരിയിൽ വരാൻ കഴിഞ്ഞതും അമ്മയെ കാണാൻ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെഉത്തരം ഈ മഹാ ജന സമുദ്രമാണോ അമ്മയാണോ കേരളത്തിനു ലഭിച്ച വലിയ അനുഗ്രഹമെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി തന്റെ ഈ നൂറാം വയസ്സിലും അവശേഷിക്കുന്നതായി പറഞ്ഞാണ് തിരുമേനി തന്റെസരസമായ ആശംസാപ്രസംഗം അവസനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍