ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ
ജെ എസ് അടൂർ
മനുഷ്യന് ജീവിക്കണമെങ്കിൽ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നൽകുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയുടെ 'സ്ഥാന മാനങ്ങളെ ' ക്രോഡീകരിച്ചു അധികാര തട്ടുകൾ സൃഷ്ട്ടിച്ചു അടക്കി ഭരിക്കുന്ന ഘടനകളായാണ് ജാതി വ്യവസ്ഥ തന്നെ രൂപപെട്ടത്. ദൈവങ്ങളെയും ഭൂമിയും കൈക്കലാക്കി വയ്ക്കുന്നവർ അധികാരികൾ ആയിരുന്ന മാടമ്പി ഫ്യുഡൽ വ്യവസ്ഥയിൽ നിന്ന് മാർക്കെറ്റ് -സ്റ്റേറ്റ് അച്ചുതണ്ടിലേക്ക് ഭരണ -അധികാര സൂചികകൾ മാറിയപ്പോൾ അധികാരം സാമ്പ്രതയിക ഹരമാക്കിയവർ അങ്ങോട്ട് കളം മാറ്റി പിടിച്ചു.
ഇന്ത്യയിൽ പഴയ ഫ്യുഡൽ വ്യവസ്ഥയും പുതിയ രാഷ്ട്രീയ -അധികാര -അഹങ്കാര വ്യവസ്ഥകളും കൂടി ചേർന്ന ഒന്നാണ് ഇന്നത്തെ അധികാര ഘടനകൾ തന്നെ. ഇന്ന് അങ്ങനെയുള്ള അധികാര വ്യവസ്ഥയിൽ കയറി പറ്റി അധികാര-അഹങ്കാര അകമ്പടിയോടെയുള്ള സാമൂഹിക 'സ്ഥാന-മാനങ്ങൾക്കുള്ള രണ്ടു വഴികൾ ആണ് രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് രാഷ്ട്രീയ നേതാവായി നാടു വാഴി ആകുക എന്നതും സിവിൽ സർവീസ് എഴുതി അവരുടെ കാര്യസ്ഥരായി ഭരണം നടപ്പാക്കുക എന്നതും . ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ 'കണ്ട്രോൾ ആൻഡ് കമാൻഡ്' ചെയ്യാനും അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്.
ഇന്ത്യ ജനാധിപത്യ വ്യവസ്ഥയിൽ ആയപ്പോഴും പഴയ അധികാര ഘടനകളിൽ വലിയ മാറ്റങ്ങൾ അധികം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ് . അതുകൊണ്ട് തന്നെ പഴയ ഫ്യുഡൽ -ജാതി വ്യവസ്ഥയും, കൊളോണിയൽ ഭരണ ലോജിക്കും, മാർക്കറ്റ്- സ്റ്റേട്ട് അച്ചുതണ്ടും , പിന്നെ അൽപ്പം ജനധിപത്യ മേമ്പോടിയുമൊക്കെ ചേർന്ന ഒരു സങ്കര -അധികാര-അഹങ്കാര പ്രയോഗങ്ങളാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്. രാഷ്ട്രീയ പാർട്ടികളിൽ നേതാവായി തിരഞ്ഞെടുപ്പിന് നിന്ന് ജയിച്ചു എം പി /എം എൽ എ മന്ത്രിയും ആകുക എന്നത് ഒരു ഏണീം പാമ്പും പോലുള്ള ഒരു ഹൈ റിസ്ക് ഏർപ്പാട് ആണ്.
കിട്ടിയാൽ കിട്ടി പോയാൽ പോയി. പിന്നെ അവിടെയും ഫ്യുഡൽ ജാതി-മത വ്യവസ്ഥകൾ ഒക്കെ ഇപ്പോഴും തോലിക്കപ്പുറം ഉള്ളതിനാൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ/മകളോ ആയി ജനിച്ചില്ലെങ്കിലോ ഒരു രാഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ബിസിനസ്സ് ഗോഡ് -ഫാദറോ ഇല്ലെങ്കിലോ പിടിച്ചു നിൽക്കുവാൻ പ്രയാസം. ചുരുക്കി പറഞ്ഞാൽ സർക്കാർ അധികാര സന്നാഹങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടി പാതകൾ കല്ലും മുള്ളും നിറഞ്ഞ ഹൈ റിസ്കുള്ള ഒരു കരിയർ ഓപ്ഷൻ ആണ് . പിന്നെ പിൻ -പണം ഇല്ലാതെ രാഷ്ട്രീയ നാടുവാഴി ആകുവാൻ പ്രയാസം. അങ്ങനെയാണ് സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്ക് , മീഡിയം റിട്ടേൻസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറിയത്.
അധികാര-രാഷ്ട്രീയ പ്രവർത്തനവും അതിനു കുട പിടിക്കുന്ന സിവിൽ സർവീസും രാജ്യത്തിന് ആവശ്യമായതും പ്രയോജനമുള്ളതുമായ രണ്ടു കരിയർ ഓപ്ഷൻ തന്നെയാണ് .അതിൽ തർക്കമില്ല. പക്ഷെ ഈ രണ്ടു കരിയരിനോടും മദ്ധ്യ വർഗ്ഗ സമൂഹത്തിനും മാധ്യമങ്ങൾക്കും ഉള്ള നിലപാടുകൾ ആണ് ഒരു സാധാരണ കുടുമ്പത്തിലും സമൂഹത്തിലും കാണുന്നത്. അധികാരം ഒരു വലിയ റിസോഴ്സ ആണ് .അതുകൊണ്ട് തന്നെ അധികാര-അഹങ്കാര-ഘടനകളോട് താല്പര്യം സ്വാഭാവികമാണ്. അതിൽ തന്നെ ഒരു റിസ്ക് -അവെഴ്സ് ആയ ഒരു മാർഗമാണ് സിവിൽ സർവീസ്. ഇപ്പോൾ അതിനു നല്ല ശമ്പളവും ഉണ്ട്. കിമ്പളം കിട്ടാൻ ഉള്ള സാധ്യത വലുതാണ്. പിന്നെ സ്ഥാന-മാനങ്ങളും 'നിലയും -വിലയും ' ഉള്ള ജോലി ആയതിനാൽ കല്യാണ മാർകെറ്റിൽ നല്ല ഡിമാണ്ട് . ഇതൊക്കെയുള്ള ഒരു സെമി-ഫ്യുഡൽ മദ്ധ്യ വർഗ സമൂഹത്തിൽ ഐ ഏ എസ്സ് സ്വപ്നങ്ങൾ സ്വാഭാവികമാണ്.
പിന്നെ എന്താണ് പ്രശ്നം? പ്രശ്നം മൂന്നാണ്. ഒന്ന് കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം ( കോമ്മൺ സെൻസ് ) ; രണ്ടു ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ കുട്ടിയെ ഉപാധിയാക്കി സോഷ്യൽ സ്ടാട്ടാസ് കൂട്ടാൻ വെമ്പുന്ന സാമൂഹിക മനസ്ഥിതി ; മൂന്ന് തങ്ങളുടെ മക്കൾക്ക് എന്താണ് ഏറ്റവും നല്ലത് എന്താണെന്ന് കുടുമ്പവും മതാപിതാക്കളും തീരുമാനിച്ചു അടിച്ചേൽപ്പിക്കുന്ന പ്രകൃതം. ഇത് ജോലിയുടെ കാര്യത്തിൽ ആണെങ്കിലും കല്യാണത്തിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റെന്തു കാര്യങ്ങളുടെ തിരെഞ്ഞെടുപ്പിൽ ആണെങ്കിലും ബാധകമായൊരു സാമൂഹിക വ്യവസ്ഥയിൽ ഉള്ള 'നോർമൽ ' ആയ ഒരു ഏർപ്പാട് ആയിരിക്കുന്നു. ഈ 'സ്ഥാന-മാന' തള്ളലുകൾ കുട്ടികൾ അഞ്ചാം ക്ലാസ് എത്തുന്നതിനു മുമ്പേ തുടങ്ങുന്നതിന്റെ ദാരുണ അവസ്ഥയിൽ ആണ് ഇന്ന് കേരളത്തിൽ കരിയർ സംബന്ധമായ ആയ ഡിപ്രഷനും ആത്മഹത്യകളും കൂടി വരുന്നതിനു ഒരു കാരണം.
അതുപോലെ വിവാഹ മോചനങ്ങൾക്കും ഒരു കാരണം കുട്ടികളുടെ ഇഷ്ടങ്ങൾ പരിഗണിക്കാതെ കുടുംബ 'നിലയും വില'യും വച്ച് തള്ളലുകളാണ് . കേരളത്തിളെ മദ്ധ്യ -ഉപരി മദ്ധ്യ വർഗത്തിൽ ഉള്ള ഒരു നല്ല വിഭാഗം ചെറുപ്പക്കാരെ പ്രെഷർ കുക്കർ ആക്കിയിരിക്കുകയാണ് ഈ കരിയർ-സക്സസ് പ്രീ- ഒക്കുപ്പ്യെഷൻ. പഠിക്കുന്നത് , ജോലി കിട്ടാൻ മാത്രമാണെന്നും , ജോലി കിട്ടിയാൽ ഉടനെ കല്യാണം കഴിക്കണം , കല്യാണം കഴിച്ചു 'സെറ്റിൽ ' ആയി കുട്ടികളെ ജനിപ്പിച്ചു അവരെയും 'നിലയോട് വിലയോടും ' വളർത്തണം എന്ന ലോജിക്ക് ഇന്ന് വൈറൽ ആയിരിക്കുകയാണ്. ഇത് ഒരു പുരുഷ-കേന്ദ്രീകൃത ലോജിക് ആണെന്ന് മറക്കരുത്.
ഒരു കുട്ടിയെ കുട്ടിയായി കളിച്ചും ചിരിച്ചും വായിച്ചും വർത്തമാനം പറയാനും ഒക്കെ വിടാതെ അഞ്ചാം ക്ലാസ്സ് മുതൽ ഡോക്റ്ററും , ഐ ഐറ്റി എന്ജിനീയരും പിന്നെ ഐ എ എസ്സും ഒക്കെ ആക്കുവാൻ വെമ്പുന്ന 'സ്നേഹനിധി' കളായ ' മതാ പിതാക്കൾ കുട്ടികളോട് ചെയ്യുന്ന ദ്രോഹം അവരിൽ പ്രതിഫലിക്കുന്നത് ഒരു ഇരുപത്തി അഞ്ചു വയസ്സിനു ശേഷമായിരിക്കും. 'നോർമൽ ' ആയി സക്സസ്ഫുൾ ആയി ജീവിക്കുവാൻ ഉള്ള കുടുമ്പ- സാമൂഹിക പ്രെഷർ അത്ര ഭയങ്കരമാണ്. ഒരു പരിധി വരെ ഈ ഐ ഏ എസ്സ് ക്രെയിസും അതിൽ നിന്ന് വരുന്നതാണ്. ഇതിനർത്ഥം ഈ കരിയർ ഏതെങ്കിലും മോശമാണന്നല്ല. എല്ലാ കരിയറും നല്ലതാണ്. പക്ഷെ അത് ആര് എപ്പോൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രശ്നം. കുട്ടികളെ സ്വാഭാവികമായി വളരാൻ വിടാതെ അഞ്ചാം ക്ലാസ്സ് മുതൽ കരിയർ സ്വപ്നങ്ങൾ മാത്രം കൊണ്ട് വളർത്തിയാൽ അവർ സാമൂഹികമായി പലപ്പോഴും ബോണസായി മരങ്ങളെ പോലെ ആയിരിക്കും.
ഒരാൾ ഏതു കരിയർ തിരെഞ്ഞെടുക്കണം എന്ന ചിന്ത ഒരു പതിനേഴു പതിനെട്ടു വയസ്സിൽ അയാൾക്ക് തീരുമാനിക്കുവാനുള്ള കാഴ്ചപ്പാടും , മൂല്യങ്ങളും അതുപോലെ സ്വയം പക്വതയും ഉത്തരവാദിത്തവും നൽകുന്നത് അയാൾ വളർന്നു വരുന്ന ചുറ്റുപാടുകൾ ആണ്. കുട്ടികളുടെ മേളിൽ ഒരു കരിയർ അടിച്ചേല്പിക്കാതെ അവരെ സാധാരണ ഗതിയിൽ അത് സ്വന്തമായി കണ്ടെത്തുവാനുള്ള പ്രാപ്തി ( എനെബ്ലിങ് നർച്ചറിങ് ) നൽകുക എന്നതാണ് മാതാപിതാക്കൾക്ക് ചെയ്യുവാൻ ഉള്ള ഒരു നല്ല കാര്യം. അത് പോലെ ഒരാൾ ഏതു കരിയർ തിരഞ്ഞെടുക്കണം എന്നത് അയാളുടെ സർഗ്ഗ -സഹജ വാസനകളെയും പിന്നെ ആപ്റ്റിറ്റൂഡിനെയും ആശ്രയിച്ചായിരിക്കണം. ഒരാൾക്ക് സിവിൽ സർവീസ് ആണ് താല്പര്യം എങ്കിൽ അത് ഒരു ഇരുപതു വയസ്സ് ആകുമ്പോഴേക്കും ഒരു കാഴ്ചപ്പാടോടെ ചിന്തിച്ചു തീരുമാനിക്കണ്ട വിഷയമാണ്. അങ്ങനെ തീരുമാനിച്ചാൽ അതിനു വേണ്ടി നേരത്തെ തന്നെ വേണ്ടത് ചെയ്യുവാൻ കഴിയും. ഒരു പക്ഷെ ഇരുപത്തി അഞ്ചിന് മുൻപ് ക്ലിയർ ചെയ്യാം അല്ലെങ്കിൽ വേറെ മാർഗം തിരെഞ്ഞെടുക്കം.
എന്റെ മകൻ ഉപ്പോൾ അങ്ങനെ തീരിമാനിക്കണ്ട ഒരു പ്രായം ആണ്. ഒരു പക്ഷെ സിവിൽ സർവീസ് പരീക്ഷയിൽ ജയിക്കുവാൻ ഉള്ള കഴിവും ആപ്ട്ടിടുഡും നേത്രുത്വ ഗുണവും ഉള്ള ആളാണ്. സാധാരണ കൂട്ടുകാരായി ഞങ്ങൾ ആകാശത്തിനു കീഴിലും മേളിലും ഉള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട് . ഇതിനിടയിൽ സിവിൽ സർവീസിൽ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ. ഇല്ല എന്നാണ് പറഞ്ഞത് . അത് വ്യക്തമായ കാഴ്ച്ചപ്പോടെടെ ആണയാൾ പറഞ്ഞേത് . അയാൾ അയാളുടെ വഴി കണ്ടെത്തെട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു കരിയറിനെ കുറിച്ചും ഒരു കൗൺസിലിങ്ങും നൽകിയിട്ടില്ല. അയാൾ അയാളുടെ വഴികൾ സ്വയം കണ്ടെത്തട്ടെ.
ഒരു പക്ഷെ എന്റെ അച്ഛൻ ചെയ്ത ഏറ്റവും നല്ല കാര്യം പതിനെട്ടു വയസ്സ് കഴിഞ്ഞു എന്നെ എന്റെ വഴിക്ക് വിട്ടു എന്നതാണ്. സയൻസ് പഠിച്ച എനിക്ക് ഒരു നല്ല സയന്റ്റിസ്റ്റാ കാനുള്ള ക്ഷമയും സൂക്ഷ്മതയും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു സാഹിത്യം പഠിക്കുവാൻ പോയപ്പോൾ എന്നെ ഞാൻ തിരെഞ്ഞെടുത്ത വഴിയിൽ വിട്ടതാണ് അവർ ചെയ്ത ഏറ്റവും നല്ല സ്നേഹം.
എന്റെ കൂടെ വരുന്ന ചെറൂപ്പക്കാരോട് ഞാൻ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ആദ്യമായി ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക. പിന്നീട് സമൂഹത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക . പിന്നീടു ആ സമൂഹത്തിൽ നിങ്ങളെ കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടാക്കുക . അത് അനുസരിച്ച് നിങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ഒരു വിഷൻ ഉണ്ടാക്കുക. നിങ്ങളുടെ സഹജ-സർഗ്ഗ വാസനകളെകുറിച്ച് ഒരു സ്വയ അവബോധം ഉണ്ടാകുക . നിങ്ങളുടെ ഗുണ-ദോഷങ്ങളെ കുറിച്ച് തിരിച്ചറിവുകൾ ഉണ്ടാക്കുക. നിങ്ങൾ ഇനിയും പഠിക്കണ്ട വിഷയങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക. എന്നിട്ട് നിങ്ങൾക്കിട്ട ഇഷ്ട്ടപെട്ട വഴികൾ നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക. അതിനു ചിന്തയും വായനയും അനുഭവ പരിസരങ്ങളും പ്രധാനമാണ്. വായനക്ക് പരിധി വക്കരുത്. ഇഷ്ട്ട്ടമുള്ളത് ഇഷ്ട്ടം പോലെ വായിക്കുക. വായിക്കുന്നത് ചിന്തിക്കുക. ചിന്തിക്കുന്നത് സ്പുടം ചെയ്തു നിങ്ങളുടെ വഴികളെ ചിന്തിച്ചും തിരിച്ചറിഞ്ഞും സ്വയം കണ്ടെത്തുക.
യുറോപ്പിലും അമേരിക്കയിലും മറ്റും സ്കൂൾ കഴിഞ്ഞു പലരും ഒരു ബ്രേക്ക് ഇയർ എടുത്തു ബാക്ക് -പാക്കുമായി ലോകം മുഴുവൻ ചുറ്റം . അതൊക്കെ കഴിഞ്ഞു വന്നാണ് പലരും ഏതു വഴി തിരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് . അവരിൽ നോബൽ പ്രൈസ് വാങ്ങിയ ശാസ്ത്രജ്ഞരും , മികച്ച ഡോക്റ്റർ മാരും ഭരണാധികാരികളും ഉണ്ട് . അവരിൽ നിന്നാണ് സ്റ്റീവ് ജോബ്സും, ഒബാമയും ബിൽ ഗെറ്സ്സും ഒക്കെ ഉയർന്നു വന്നത്. ഞാൻ ഇത് എഴുതുവാൻ കാരണം സിവിൽ സർവീസ് അസ്പിരേഷൻ ഉള്ള ഒരുപാട് നല്ല ചെറുപ്പക്കാർ എന്നെ സമീപിക്കാറുണ്ട്. അവരോടു ഞാൻ പറയാറുള്ളതും കൂടി പറഞ്ഞവസാനിപ്പിക്കാം.
People make choices based on three aspects : compulsion, convenience and conviction. When you make a choice about a career or anything including choosing a life partner, one needs to ask the question whether such choices are made due to compulsions, convenience or conviction. Any choice that is made of conviction is bound to be successful because you are driven from within and you invest hundred percent in such choices.
ഇത് ഒരു പ്രധാന കാര്യം തന്നെയാണ്. പ്രശ്നം പലർക്കും ഇങ്ങനെയുള്ള ചോദ്യങ്ങൾ തന്നെ സ്വയം ചോദിക്കുവാൻ ഉള്ള അവസരങ്ങൾ കുടുംബവും സമൂഹവും കൊടുക്കുന്നില്ല എന്നതാണ്. ഇങ്ങനെയുള ചോദ്യങ്ങൾ ഒരു പതിനെട്ടു ഇരുപതു വയസ്സിൽ ചോദിച്ചാൽ ഒരു പക്ഷെ അവരുടെ മുന്നിൽ വിവിധ ഓപ്ഷനുകൾ തുറന്നു വരും.
I tell them three things :
1) If you are tying for civil service , you have to simultaneously think of an alternative option and peruse h
2) Ideally make a choice of conviction by twenty and invest not more than two or three years- and don't spent more than three years. Usually it takes 18 months to prepare one cycle of civil service examination. If you don't clear by 24/25, then choose your alternative option and go ahead an establish.
3) If you start the preparation at 25, please do an course that may help you an alternative options. Many come to me after thirty , after giving four cycle of examination and not clear about the next step. So when you decide to give Civil Service Exam, please consider an alternate options and do a simultaneous course.
എന്റെ കൂടെ ഇന്റേൺഷിപ് ചെയ്ത പല നല്ല മിടുക്കരായ ചെറൂപ്പക്കരോട് സ്വയം ചിന്തിച്ചു അവരുടെ വഴികൾ രൂപപെടുത്താൻ ആണ് ഞാൻ പറയാറ്. അവർ മിക്കവാറും അത് തന്നെ ചെയ്തു . അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് പരീക്ഷ ക്ലിയർ ചെയ്തില്ലെങ്കിലും അവരിൽ പലരും അവരുടെ വഴികൾ സ്വയം കണ്ടെത്തി. ചിലർ പബ്ലിക് പോളിസി തന്നെ തിരെഞ്ഞെടുത്തു .
ആത്മ വിശ്വാസത്തോടെ സ്വയം അവരവരുടെ വഴികൾ കണ്ടെത്തി നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോയാൽ അതിൽ വിജയിക്കുക തന്നെ ചെയ്യും. എന്റെ അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞു തന്ന ഒരു കാര്യം ഞാൻ എന്റെ മകനോടും പറയും ' Give your best. Make your choice. Make a difference wherever you are . Enjoy what you do and enjoy life. And work with commitment and competence to be one of the best in your chosen field and enjoy what you have earned' .
അത് സിവിൽ സർവീസ് ആയാലും കൊള്ളാം . പത്ര പ്രവർത്തകർ ആയാലും കൊള്ളാം. അദ്ധ്യാപകനോ, ഡോക്റ്ററോ, ഇന്ജീനിയരോ , ആർക്കിടെക്ടോ , വക്കീലോ , രാഷ്ട്രീയ പ്രവർത്തകനോ, സാമൂഹിക പ്രവർത്തകനോ, ഗവേഷകനോ, , കർഷകനോ , പുരോഹിതനോ, സൈനീകനോ, നഴ്സോ , പൈലറ്റോ ആരും ആയികൊള്ളട്ടെ. The question you need to ask is whether you choose and make your career or your career choose and makes you. The distinction is very important as they are two different visions about the world and yourself.
Stories you may Like
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചതായി മന്ത്രി എം ബി രാജേഷ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്