ന്യൂജേഴ്സിയിൽ ശാന്തിഗ്രാം കേരള ആയുർവേദ പരിശീലന സ്ക്കൂൾ ആരംഭിച്ചു
ന്യൂജേഴ്സി: പ്രാചീന ആയുർവേദവിധി പ്രകാരമുള്ള തിരുമൽ വിദ്യയും മറ്റു ചികിത്സാരീതികളും പരമ്പരാഗത ശാസ്ത്രീയ ചികിത്സാവിദ്യകളും സമന്വയിപ്പിച്ചുകൊണ്ട് ശാന്തിഗ്രാം കേരള ആയുർവേദ യു.എസ്.എ., അമേരിക്കയിലെ യുവതി യുവാക്കൾക്കായി പഠന പരിശീലന കേന്ദ്രം ആരംഭിച്ചു. ന്യൂജേഴ്സിയിലെ നോർത്ത് ബേൺസ് വിക്കിലാണ് ശാന്തിഗ്രാം ഗ്രൂപ്പിന്റെ കീഴിലുള്ള പ്രഥമ സ്ക്കൂൾ ആരംഭിച്ചത്. 500 മണിക്കൂർ ദൈർഘ്യത്തിൽ രൂപ കൽപ്പന ചെയ്തിരിക്കുന്നഇ സെർറ്റിഫിക്കറ്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് 2017 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. കോപ്ലിമെന്ററി ആൻഡ് ഓൾട്ടർനേറ്റീവ് ട്രീറ്റ്മെന്റ്(ഇഅഠ) അമേരിക്കയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ശാന്ത്രിഗ്രാം ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഓ.യുമായ ഡോ.ഗോപിനാഥൻ നായർ പറഞ്ഞു. ശാന്തിഗ്രാം സ്ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് എന്നാണ് സ്ക്കൂളിന്റെ പേര്.
പാശ്ചാത്യ(western), പൗരസ്ത്യ(eastern), തിരുമൽ മാർഗങ്ങളെ(Massage modalities) ഭാരതത്തിന്റെ തനതായ പ്രാചീന ആയുർവേദ വിധിപ്രകാരമുള്ള തിരുമൽ വിദ്യകളും ചികിത്സാരീതികളും അതോടൊപ്പം പാരമ്പര്യ ആയുർവേദ ചികിത്സാ വിധികളും കൂട്ടിയോജിപ്പിച്ച് ഒരു പുതിയ പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.7500ഡോളർ ആണ് ഫീസ്. ഇപ്പോൾ സ്കോളർഷിപ്പോ വിദ്യാഭാസ ലോണോ ലഭ്യമല്ല. എന്നാൽ കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു സ്കൂൾ നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി പ്രഖ്യാപിക്കാൻ പോവുകയാണെന്നും അത് വഴി ആവശ്യമായ ഫണ്ട് സംഭാവന വഴിയും മറ്റു സർക്കാർ സാമ്പത്തിക സഹായവും ലഭ്യമാകുന്ന മുറക്ക് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് തീർത്തും ഫീസ് ഇളവ് നല്കാൻ പദ്ധതിയുണ്ടെന്നും കമ്പനി പ്രസിഡന്റ് ഡോ.ഗോപിനാഥൻ നായർ പറഞ്ഞു.
ഈ മേഖലകളിൽ ആഴമായ അറിവും അവഗാഹവുമുള്ള വിദഗ്ദർ രൂപം നൽകിയിട്ടുള്ള പ്രോഗ്രാം വിജയകരമായി നടന്നു വരികയാണെന്ന് പ്രോഗ്രാമിന്റെ കോഓർഡിനേറ്ററും ഡയറക്ടർ കൂടിയായ ഡോ. അംബികാ ഗോപിനാഥ് പറഞ്ഞു. ആയുർവേദത്തിന്റെയും ബഹുമുഖ സാങ്കേതിക വിദ്യകളോടുകൂടിയ ചികിത്സാരീതികൾ പരിശീലിപ്പിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പരിശീലന കേന്ദ്രം കൂടിയാണ് ഈ പരിശീലന കേന്ദ്രമെന്നും ഡോ.അംബിക ചൂണ്ടിക്കാട്ടി.
പരമ്പരാഗത പാശ്ചാത്യ ചികിത്സാരീതികളായ സ്വീഡിഷ്(Sweedish) തെറാപ്പിയും സ്പോർട്സ് മെഡിസിനും പ്രാചീന ഭാരതീയ ആയുർവേദ ചികിത്സ അഥവാ 'ജീവശാസ്ത്രം' എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഈ പ്രോഗ്രാം അമേരിക്കയിൽ ആദ്യമായി ആരംഭിച്ചത് ശാന്തിഗ്രാം സ്ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് സ്ക്കൂളിലാണ്. ആയുർവേദ ചികിത്സയെ ജീവശാസ്ത്രം അഥവാ ജീവന്റെ ശാസ്ത്രം എന്നറിയപ്പെടാൻ കാരണം ശരീരം, മനസ്, ആത്മാവ്(Body, mind& Spirit) എന്നിവയെ സന്തുലിതാവസ്ഥയിൽ(Balancing) കൊണ്ടുവരികയാണ് ഈ ചികിത്സയിലൂടെ സംഭവിക്കുന്നത്.
ന്യൂജേഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ ആൻഡ് വർക്ക് എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്ക്കൂളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ശാന്തിഗ്രാമിൽ തന്നെ ഇന്റേൺഷിപ്പിനുള്ള സൗകര്യവും ഏർപ്പെടുത്തുന്നതായിരിക്കും. പഠനത്തിലും ഇന്റേൺഷിപ്പിലും മികവു പുലർത്തുന്നവർക്ക് യോഗ്യതകളുടെയും സ്ഥാപനത്തിന്റെ മറ്റും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ശാന്തിഗ്രാമിന്റെ തന്നെ വിവിധ സംസ്ഥാനങ്ങളിലായുള്ള ശാഖകളിലും പുതുതായി ആരംഭിക്കാനിരിക്കുന്ന ശാഖകളിലും ജോലി ഉറപ്പു നൽകുന്നതായിരിക്കും. 500 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പാർട്ട് ടൈം,ഫുൾ ടൈം,വീക്ക് എൻഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെയായിരിക്കും ഇന്റേൺഷിപ്പും ചെയ്യേണ്ടിവരിക. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ആർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. പ്രായം യോഗ്യതക്ക് തടസമില്ല.
ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ മസാജ് തെറാപ്പികൾ പഠിക്കുന്നതിനു പുറമെ ആയുർവേദ തിരുമ്മൽ ചികിത്സയുടെ വിവിധ തലങ്ങളിലുള്ള അറിവുകളും പരിശീലനങ്ങളും ലഭിക്കുന്നതിനാൽ പ്രഫഷ്ണൽ രംഗത്ത് വൻ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. വിവിധ ചികിത്സാ വിധികളെക്കുറിച്ചുള്ള അറിവുകളുള്ളതിനാൽ അവയെ സമന്വയിപ്പിച്ചുകൊണ്ടും അല്ലാതെയും രോഗികൾക്ക് ഇഷ്ടമുള്ള രീതിയിലുള്ള മസാജ് തെറാപ്പി ചെയ്തുകൊടുക്കാൻ പ്രാപ്തരാകും. രോഗികൾക്കാകട്ടെ അവർക്കിഷ്ടമുള്ള മസാജ് തെറാപ്പി തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ടായിരിക്കും.
ആയുർവേദത്തെ പാശ്ചാത്യ മസാജ് ചികിത്സാ മുറകളുമായി സംയോജിപ്പിച്ച് കൊണ്ട് പുതിയൊരു ചികിത്സാ മുറകൾ സൃഷ്ടിക്കുമ്പോൾ ആധുനികമായ ഉൾക്കാഴ്ചകളോടുകൂടിയ ഒരു പുതിയ ചികിത്സാരീതിയായി അവതരിപ്പിക്കാൻ കഴിയും. ഈ പുതിയ അറിവ് അമിതമായ ക്ഷീണമോ തളർച്ചയോ ഉള്ള (Fatigue) ഉള്ള രോഗികളെ തിരിച്ചറിയാനും അവർക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുവാനും കഴിയും. കൂടാതെ വ്യവസ്ഥകളുടെ ശാക്തീകരണം, കാഴ്ചശക്തി വർധിപ്പിക്കുക, ശരീരപുഷ്ടി വർധനവ്, ഉറക്കമില്ലായ്മ പരിഹരിക്കുക, മസിലുകളെ മയപ്പെടുത്തുക, ജോയിന്റുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക മൊത്തത്തിൽ പൂർണാരോഗ്യം ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് സഹായിക്കുക. വിവിധ ചികിത്സാ മേഖലകളെ സമന്വയിപ്പിക്കുന്ന(holistic approach) രീതിയായിരിക്കും ഈ പ്രോഗ്രാമിലൂടെ ഓരോ വിദ്യാർത്ഥികളും സായത്തമാക്കുക.
ഇതുകൂടാതെ, ശാന്തിഗ്രാം സ്ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് പലവിധത്തിലുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ചെയ്യുന്ന മസാജ് തെറാപ്പി വിദ്യാർത്ഥികൾക്ക് ആയുർവേദിക് ലൈഫ്സ്റ്റെൽ കൺസൾട്ടന്റ്, ആയുർവേദിക് മസാജ് ആൻഡ് പഞ്ചകർമ്മ തെറാപ്പിസ്റ്റോ അല്ലെങ്കിൽ ആയുർവേദിക് വെൽനെസ് സ്പാ(Spa) തെറാപ്പിസ്റ്റോ ആയി പ്രാക്ടീസ് ചെയ്യാൻ പ്രാപ്തരാക്കും. ഇത്തരം പ്രത്യേക കോഴ്സുകൾ ചെയ്യുന്നതുമൂലം ആയുർവേദ ചികിത്സയെ കൂടുതൽ ആഴത്തിലറിയാനുള്ള അവസരവും കൂടാതെ ഇതര പാശ്ചാത്യപൗരസ്ത്യ മസാജ് ശൃംഖലകളിലും ഇവയെ കോർത്തിണക്കിക്കൊണ്ട് സമ്മിശ്രമായ ഒരു നവീന ചികിത്സമേഖലയിൽ മികവ് തെളിയിക്കാനുവും ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരവും പോഷകാംശങ്ങൾ അടങ്ങിയതുമായ പാചക വൈദഗ്ധ്യം നേടുന്നതിനായി ആയുർവേദിക് ആൻഡ് കുക്കിങ് കോഴ്സും ആരംഭിച്ചിട്ടുണ്ടെന്ന് ഡോ. ഗോപിനാഥൻ നായർ പറഞ്ഞു. ഇത്തരത്തിലുള്ള ആഹാരക്രമങ്ങൾ അറിഞ്ഞിരുന്നാൽ രോഗികൾക്ക് അവ കഴിക്കാൻ നിർദ്ദേശിക്കുവാനും തെറാപ്പിസ്റ്റുകൾക്കും കൺസൾട്ടന്റുമാർക്കും കഴിയും.
ശാന്തിഗ്രാം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള ഈ സ്ക്കൂളിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി (18885372987) എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ http://www.santhigramschools.com എന്ന വെബ് അഡ്രസിലോ ബന്ധപ്പെടേണ്ടതാണ്.:[email protected]<
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍