വടക്കൻ വീരഗാഥയിൽ എംടി എഴുതിയ 'നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്ടായി. ഒരു ഉദാഹരണം എന്ന നിലയിൽ കസബ സിനിമയെയും പാർവതി ചൂണ്ടിക്കാട്ടി. അന്ന് മുതൽ മലയാള സിനിമാ ലോകത്ത് തുടങ്ങിയ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.
മലയാളം സിനിമാ വ്യവസായ രംഗത്തെ സിനിമാ തിരക്കഥകളിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചായിരുന്നു ചർച്ചക്ക് ഇടയാക്കിയത്. സിനിമാ നിർമ്മാതാക്കളും തിരക്കഥാകൃത്തുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ ചിലർ ഇത്തരം കസബ -ടൈപ്പ് ഡയലോഗുകൾ മാറ്റുന്നതിനെ തള്ളിക്കളഞ്ഞു. ഒരു കഥാപാത്രത്തെ നിർമ്മിക്കുന്നതിൽ ഇത്തരം ഡയലോഗുകൾക്കും സീനുകൾക്കും വളരെയെറെ പങ്കുണ്ടെന്നും അവ നീക്കം ചെയ്താൽ കഥാപാത്രം അപൂർണമാകുമെന്നും പറയുന്നു. നെഗറ്റീവ് സ്വഭാവങ്ങളും രീതികളുമുള്ള ഒരു കഥാപാത്രത്തെ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിലൂടെ എങ്ങനെ പൂർണമാക്കാൻ സാധിക്കും എന്നാണ് മറ്റു ചിലരുടെ ആശങ്ക. ഒരു കഥാപാത്രം യാഥാർത്ഥ്യവും പ്രേക്ഷകരെ ബോധ്യപ്പടുത്തുന്ന തരത്തിലുള്ളതുമാകണം കൂടാതെ ലിംഗസമത്യമുള്ളതുമായിരിക്കണം എന്നത് ഒരു വലിയ വെല്ലുവിളിയാണ്.
'ഇത്് തീർത്തും സങ്കീർണമാണ്. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും എനിക്ക് രൂപമില്ല- ഡയറക്ടറും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രൻ പറഞ്ഞു. എല്ലാം പറയുന്നതിലല്ല, പറഞ്ഞതിൽ നിന്നും പറഞ്ഞതിൽ കൂടുതൽ മനസ്സിലാക്കിക്കുന്നതിലാണ് ഒരു കലാകാരന്റെ ശരിക്കുമുള്ള കഴിവെന്നും, ഒരു എഴുത്തുകാരന്റെ സ്വതസിദ്ധമായ കഴിവ് അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്നും സാംസ്കാരിക അവബോധത്താലും ഉണ്ടാകുന്നതാണ്. ഒരു തിരക്കഥ എഴുതുന്ന സമയത്ത്, ആ സിനിമയുടെ മാർക്കറ്റിങ്ങ് സാധ്യതകൾ, അഭിനയിക്കുന്ന നടന്റെ ശൈലി തുടങ്ങി പല വസ്്തുതകളും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.
കൂടാതെ സ്വീകാര്യമല്ലാത്ത ഡയലോഗുകൾ മാറ്റുകയും ചെറിയ എഡിറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു കടുപ്പക്കാരനായ ഒരു വ്യക്തിയെ കാണിക്കുമ്പോൾ മോശമായ പല ഡയലോഗുകളും മാറ്റേണ്ടി വരും. അതു കൊണ്ട് ഒരു തിരക്കഥ എഴുതുമ്പോൾ ആ കഥാപാത്രം യാഥാർത്ഥ്യത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മറ്റൊരു രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഡയലോഗുകളും സന്ദർഭങ്ങളും ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന് പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ മാത്രമേ വ്യക്തമാകൂ.
സിനിമ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്നും എഴുത്തുകാരെ സ്വാഭാവികമായും അത് സ്വാധീനിക്കുമെന്നാണ് എഴുത്തുകാരൻ സച്ചി പറയുന്നത്. ഒരെഴുത്തുകാരന്റെ കഥാപാത്രങ്ങൾ അവന്റെ ചുറ്റുപാടുകളിൽ നിന്നാണ് ജനിക്കുന്നത്. അവരെല്ലാം അപൂർണരായിരിക്കും. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ നിന്നും എല്ലാ ഗുണങ്ങളുമുള്ള എല്ലാം തികഞ്ഞ ഒരു കഥാപാത്രത്തെ രൂപീകരിക്കണമെങ്കിൽ ഒരു സൂപ്പർ ഹീറോയെ മാത്രമേ സൃഷ്ടിക്കാൻ കഴിയു. ഫാന്റസി ചിത്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു. കലയും സാഹിത്യവും എല്ലായ്പ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിനാൽ അതിന്റെ സ്വാധീനം എല്ലാവരിലുമുണ്ടാകും.
എം ടി.വാസുദേവൻനായർ രചിച്ച ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ' നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന പ്രസിദ്ധമായ സംഭാഷണമുണ്ട്, സന്ദർഭത്തിൽ നിന്നും മാറ്റി ചിന്തിക്കുകയാണെങ്കിൽ ആ ഡയലോഗ് യോജിക്കാത്തതായി തോന്നാം. ദസ്തയോസ്കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ പണത്തിനു വേണ്ടി വയോധികയെക്കൊല്ലുന്ന റോഡിയോൺ റോമാനോവിച്ച് റസ്ക്കോലിനിക്കോവാണ് പ്രധാന കഥാപാത്രം. ഒരുപാട് ഉദ്ദാഹരണങ്ങൾ പറയാമെന്നും അദ്ദേഹം പറയുന്നു. എന്റെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ സമൂഹത്തിൽ നിന്നും ആയിരിക്കും. ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വെളിച്ചത്തിൽ ഏതെങ്കിലും നടൻ സംഭാഷണത്തെ കുറ്റപ്പെടുത്തിയാൽ ഞാൻ ആ നടനെ എന്റെ സിനിമയിൽ നിന്നും മാറ്റും. സിനിമയിലെ ഏെതങ്കിലും ഡയലോഗുകളെക്കുറിച്ച് വ്യക്തമായ കാരണങ്ങളോടെ തെറ്റു ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ഞാൻ ആ ഡയലോഗുകൾ മാറ്റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങളല്ല, മറിച്ച് അവരുടെ പ്രവൃത്തികളെ പ്രകീർത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്ന സിനിമകളാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറയുന്നു. സാഹിത്യത്തിലെ കാവ്യനീതി എന്ന സങ്കൽപം പോലെ. നായകനാണെങ്കിൽ പോലും സിനിമയിൽ ഒരാളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ ശിക്ഷ അനുഭവിക്കുന്ന കാഴ്ച്ചപ്പാട് മലയാള സിനിമയിലുണ്ടാകണം. മോശമായ ഒരു കാര്യം ചെയ്യുന്നത് നല്ലതാണെന്ന കാഴ്ച്ചപ്പാട് പ്രേക്ഷകർക്കിടയിൽ ഉണ്ടാകാൻ പാടില്ല. മലയാളത്തിൽ വളരെ ചുരുക്കം നായകന്മാർ മാത്രമാണ് തങ്ങളുടെ അത്തരം കഥാപാത്രങ്ങൾക്കു വേണ്ടി ക്ഷമ പറയുന്നത്. എന്നാൽ അധികവും സ്ത്രികളാണ് തങ്ങളുടെ പ്രവർത്തികൾക്ക് മാപ്പ് പറയാറ്. കഥാപാത്രങ്ങൾ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. സൂപ്പർസ്റ്റാറുകൾക്കു വേണ്ടി സ്ക്രിപ്പ്റ്റുകൾ തയ്യാറാക്കുമ്പോൾ വളരെ ഉത്തരവാദിത്തത്തോടെ വേണം ചെയ്യാൻ കാരണം അവരോടുള്ള ബഹുമാനവും ആരാധനയും അവരുടെ ചിത്രങ്ങളെ ചർച്ചയ്ക്കു വിധേയമാക്കും.
കസബയുടെ തിരക്കഥാകൃത്തും സംവിധായകനുമായ നിതിൻ രഞ്ജിപ്പണിക്കർ പറയുന്നു. ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടുള്ളയാളാകണം. ഞാൻ ഒരു തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്നു ചിന്തിക്കാറില്ല. നമ്മുടെ സമൂഹം സാമൂഹ്യ-രാഷ്ട്രീയ-മതപരമായ മാറ്റങ്ങളിലൂടെ കടന്നു പോയ്ക്കാണ്ടിരിക്കുമ്പോഴും എല്ലായിടത്തും അസഹിഷ്ണുതയുണ്ട്. എന്നാൽ അതൊന്നും ഒരു തിരക്കഥാകൃത്തിനെ ബാധിക്കാൻ പാടില്ല. അയാൾ ഫെമിനിസ്റ്റ് അല്ലെങ്കിൽ ആന്റീ ഫെമിനിസ്റ്റ് ആകാനോ ഈശ്വര വിശ്വാസിയോ വിരോധിയോ ആകാൻ പാടില്ല. അയാൾ പച്ചയായ ഒരു മനുഷ്യനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് തിരക്കഥ എഴുതുന്നതെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതാകും.
ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പാൾ അതിനോട് നൂറു ശതമാനം നീതി പുലർത്തണം. ഒരു തിരക്കഥ രചിക്കുമ്പോൾ ആരും മനപ്പൂർവ്വം ഒരു മോശമായ കാര്യങ്ങളും ചേർക്കാറില്ല. ഞാനും എന്റെ പടത്തിൽ അറിഞ്ഞുകൊണ്ട് മോശമായതൊന്നും ചേർത്തി്്ട്ടില്ല. ഒരു സീൻ മോശമായി തെറ്റിദ്ധരിക്കപ്പെടുയാണുണ്ടായത്. സിനിമയിലുടനീളം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കഥാപാത്രമാണ് രാജൻ സക്കറിയ. പുരുഷൻ ആസ്വദിക്കുന്ന അവകാശങ്ങൾ സത്രീക്കും ലഭിക്കുകയും സമചിത്തതയോടെ അവർ കാര്യങ്ങൾ മനസ്സിയാക്കുകയും ചെയ്യുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്.
ഓരോരുത്തരുടെയും ചിത്രീകരണരീതി വ്യത്യസ്തമാണ്. ചിലർ അത്ഭുതകരമായും ചിലർ കൂടുതൽ സങ്കീർണ്ണമായും അത് ചെയ്യുന്നു. പ്രേക്ഷകരുടെ ഇഷ്ട്ടങ്ങൾക്കും സെൻസർ ബോർഡ് അനുമതിയോടുമല്ലാതെ ഞങ്ങൾ മനപ്പൂർവ്വം മോശമായ രംഗങ്ങൾ ഉൾപ്പെടുത്താറില്ല. ഒരു കഥാപാത്രത്തെ, അത്, സ്ത്രീയോ പുരുഷനോ ആകട്ടെ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് സ്വാഭാവികമാണ്. മോശമായ ഉദ്യേശത്തോടെ ചെയ്യുന്നവയെ നമുക്ക് മാറ്റാം എന്നാൽ ഉചിതമായ സാഹചര്യത്തിൽ സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന സീനുകളെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടോ?
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്