ചീഫ് ജസ്റ്റിസിനെതിരെയല്ല മോദിക്കും അമിത്ഷാക്കും എതിരെയാണ് സുപ്രീം കോടതി ജഡ്ജിമാർ ഇന്നലെ തുറന്ന് പറഞ്ഞത്; മോദിയുടെയും അമിത് ഷായെയും പേരെടുത്ത് പറയാതിരുന്നത് ജനാധിപത്യത്തോടുള്ള അവരുടെ ആദരവ് മൂലം; ഈ മുന്നറിയിപ്പിനെ ഗൗരവമായി എടുക്കാൻ പ്രധാനമന്ത്രിക്കും ബിജെപി പ്രസിഡന്റിനും സാധിക്കുമോ? ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ഇന്ത്യൻ ജുഡീഷ്യറിയിലെ പ്രത്യേകിച്ച് സുപ്രീം കോടതിയിലെ നാലു ജഡ്ജിമാരുടെ തുറന്ന് പറച്ചിലാണ് എവിടെയും ചർച്ചാവിഷയം.ജുഡീഷ്യറിയിലെ അനലഭഷണീയ പ്രവണതകൾക്കെതിരെയാണ് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലു ജഡ്ജിമാരും ശബ്ദമുയർത്തിയതെങ്കിലും വാർത്താസമ്മേളനം വിളിച്ച് കൂട്ടിയത് ഉചിതമായോ എന്ന ചോദ്യം ഉയരുന്നുണ്ട്. യഥാർഥത്തിൽ ജഡ്ജിമാരുടെ തുറന്നു പറച്ചിൽ ചീഫ് ജസ്റ്റിസിനെതിരെയല്ല നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയാണ് എന്ന് നിരീക്ഷിക്കുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്പോൺസ്.
'ഇന്ത്യൻ ജുഡീഷ്യറിയുടെ അല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ.സുപ്രീം കോടതിയിലെ നാല മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ പരാതി പറയുന്നത് നമ്മൾ കേൾക്കുന്നതിനേക്കാൾ ഭീകരമായ ഭിന്നതയുടെ പിന്നാമ്പുറമാണ് വെളിവാക്കുന്നത്.ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ, ചീഫ് ജസ്റ്റിസ് മറ്റു ജഡ്ജിമാർക്ക് കേസ് വീതിച്ചു നൽകുന്നതിലെ പ്രശനം, ചീഫ് ജസ്റ്റിസ് മറ്റുജഡ്ജിമാരോട് ഇടപെടുന്നതിലെ തർക്കം, ഇവയൊക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ തിരിയാൻ കാരണം എന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞതെങ്കിലും അത് അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള മുഖാവരണത്തോടു കൂടിയ തുറന്നുപറച്ചിലായിരുന്നുവെന്നതാണ് സത്യം
ചീഫ ജസ്റ്റിസിനെ കുറിച്ച് ഇന്നലെ ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളൊന്നും അത്രമേൽ വലുതോ, അത്രമേൽ പ്രസക്്തമോ, പത്രസമ്മേളനം നടത്തി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ പറയേണ്ടതോ തരത്തിലുള്ളതല്ല.എ്ന്നാൽ, ഇന്ത്യൻ ഭരണഘടനയെ അവർ ബഹുമാനിക്കുന്നതുകൊണ്ട് അവർ എന്താണോ പറയാൻ ആഗ്രഹിച്ചത് അത് മൈൽഡായി പറഞ്ഞുവെന്് മാത്രം.അതേസമയം ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത അവർ വ്യക്തമാക്കുകയും ചെയ്തു.
വാസ്തവത്തിൽ ചീഫ് ജസ്റ്റിസ് സീനിയോരിറ്റി മറികടന്ന് ജൂനിയേഴ്സിന് കേസ് കൊടുക്കുന്നതൊന്നും ഒരുപ്രശ്നമേയല്ല.യഥാർഥത്തിൽ പറയാൻ ശ്രമിച്ചത് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിന് വേണ്ടി അല്ലെങ്കിൽ മോദി-അമിത് ഷാ നേതാക്കൾക്ക് വേണ്ടി ജുഡീഷ്യറിയിൽ അതിശക്തമായ ഇടപെടൽ നടത്തുന്നുവെന്ന് തന്നെയാണ്.ഇന്നലെ പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാർ മോദിയും അമിത് ഷായും കൂടി ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ, ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കോളിളക്കമായി മാറുമായിരുന്നു.അത് ഇന്ത്യൻ ജനാധിപത്യത്തെ യഥാർഥത്തിൽ അട്ടിമറിക്കുക തന്നെ ചെയ്യുമായിരുന്നു.സൈനിക ഇടപെടൽ അടക്കമുള്ള കാര്യങ്ങളുടെ ഇടപെടൽ ഉണ്ടാകുമായിരുന്നു.അതൊഴിവാക്കാൻ വേണ്ടിയാണ് മോദിയെയും അമിത് ഷായെയും ഒന്നും പറയാതെ അവരുടെ തലവനായ ചീഫ് ജസ്റ്റിസിന്റെ മേൽ ആരോപണമുന്നയിച്ചത്.അതുകൊണ്ട് തന്നെ ജനാധിപത്യത്തോടുള്ള അവരുടെ ബോധ്യത്തെ ആദരിക്കാതിരിക്കാനാവില്ല.
ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണം ചർച്ച ചെയ്യാൻ ജുഡീഷ്യറിക്ക് പോലും സാധിക്കുന്നില്ല എന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സുപ്രീം കോടതിയും, അല്ലെങ്കിൽ ഇന്തയിലെ ജുഡീഷ്യറിയും തമ്മിലുള്ള സംഘർഷം ഏറെ പഴക്കമുള്ളതാണ്. മോദി സർക്കാർ അധികാരമേറ്റ നാൽ മുതൽ അതേറുകയും ചെയ്തു.ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു.ഒരുപരിധി വരെ അതുശരിയാണ് താനും.ഇന്ന് ആരാണോ സുപ്രീം കോടതിയിൽ സീനിയറായിരിക്കുന്നത് അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കൊളീജിയമാണ കാര്യങ്ങൾ തീരുമാനിക്കുന്നത്.ജസ്റ്റിസ് ചെലമേശ്വറും, കുര്യൻ ജോസഫും പോലെയുള്ളയുള്ളവർ രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയും സീനിയർ ജഡ്ജിമാരുടെ അപ്രമാദിത്വമില്ലാതെയും നിയമനങ്ങൾ കൊളീജിയത്തിൽ വേണമെന്ന സ്വതന്ത്ര നിലപാടുള്ളവരാണ്.കേന്ദ്ര സർ്ക്കാരാവട്ടെ അവർക്ക് താൽപര്യമുള്ളവരെ നിയമിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതാണ് യഥാർഥ പ്രശ്നം.
എക്സിക്യൂട്ടീവിന്റെ കൈയിലേക്ക് അധികാരം കേന്ദ്രീകരിക്കുകയാണെങ്കിൽ ലെജ്ിസ്ലേച്ചറിന് പ്രസക്തിയില്ലാതാവും.ആ എക്സിക്യൂട്ടീവ് പറയുന്്ന കാര്യങ്ങളാണ് ജുഡീഷ്യറി നടപ്പിലാക്കുന്നതെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല.അത്തരമൊരു പ്രവണത ജുഡീഷ്യറി കണ്ടെത്തി എന്നുള്ളതാണ് ഇപ്പോഴത്തെ പ്രസക്തമായ കാര്യം.അതുകൊണ്ട് ഈ ഇടപെടൽ പോസിറ്റാവാണ്. അത് മോദിയും,അമിത് ഷായും തിരിച്ചറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍