കെ.സി.ആർ.എം. നോർത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10-ന് ഷിക്കാഗോയിൽ
ജോസ് കല്ലിടുക്കിൽ, ഷിക്കാഗോ
രണ്ട് വർഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കലിന്റെ നേതൃത്വത്തിൽ പ്രതിമാസ ടെലികോൺഫ്രൻസ്സ് വഴി അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 10 ശനിയാഴ്ച ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്നതാണ്. സമ്മേളനത്തിന് വേദിയാകുന്നത് മൗണ്ട്പ്രോസ്പക്ടിലെ 834 ഈസ്റ്റ് റാണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളാണ് (സ്യൂട്ട് 13). നവീകരണത്തിലൂടെ കത്തോലിക്കാ സഭയെ കൂടുതൽ സ്വീകാര്യവും മഹത്വപ്പെടുത്തുവാനും ആഗ്രഹിക്കുന്ന ഷിക്കാഗോയിലും അമേരിക്കയിലെ ഇതര നഗരങ്ങളിൽ നിന്നുമുള്ള നിരവധി വിശ്വാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
രാവിലെ കൃത്യം 9.30ന് സമ്മേളനം ഉത്ഘാടനം ചെയ്യപ്പെടും. ഉത്ഘാടന കർമ്മത്തിനും അദ്ധ്യക്ഷപ്രസംഗത്തിനും ശേഷം ഇപ്പോൾ കേരള സമൂഹത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ചർച്ച് ആക്ടിനെ കുറിച്ച് പ്രബന്ധം അവതരിക്കപ്പെടും.
അച്യുതാനന്ദൻ ഗവൺമെന്റിന്റെ അഭ്യർത്ഥനമാനിച്ച് അന്തരിച്ച മുൻ സുപ്രീം കോടതി ജഡ്ജി വി.ആർ.കൃഷ്ണയ്യർ തയ്യാറാക്കി 2009ൽ അന്നത്തെ നിയമമന്ത്രി വിജയകുമാറിന് കൈമാറിയതാണ് ചർച്ച് ആക്ട്. വിശ്വാസികളിൽ ബഹുഭൂരിപക്ഷത്തിനും ബിൽ നിയമമായി മാറണമെന്ന ആഗ്രഹമുള്ളപ്പോഴും, സഭാ നേതൃത്വത്തിന് തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോയെന്ന ഭയത്താൽ സ്വീകരിച്ചിട്ടുള്ള വിരുദ്ധനിലപാടാണ് ഇടത്വലത് ഭരണകൂടങ്ങളെ നിയമനിർമ്മാണവുമായി മുന്നോട്ടു പോകുവാൻ നിരുത്സാഹപ്പെടുത്തുന്നത്. വിശ്വാസ സമൂഹത്തിന്റെ ശക്തമായ സമ്മർദ്ദമാർഗ്ഗങ്ങൾ വഴി മാത്രമേ പ്രസ്തുത നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ എന്നതാണ് കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ ഉറച്ച വിശ്വാസം. പ്രബന്ധാവതരണത്തെ തുടർന്ന് വിഷയത്തെക്കുറിച്ച് 2 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ച നടത്തപ്പെടും. ചർച്ച് ആക്ടിനെകുറിച്ച് ശ്രോതാക്കൾക്കുള്ള സംശയങ്ങൾക്ക് പ്രസിഡന്റ് ചാക്കോ കളരിക്കൽ മറുപടി നൽകും. 2009മുതൽ ഈ നിയമത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം വിഷയത്തെ ആസ്പദമാക്കി നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ളതുമാണ്.
ലഞ്ചിന് ശേഷം 2 PMന് ചേരുന്ന മദ്ധ്യാഹ്ന സെഷനിൽ സംഘടനയുടെ സ്ഥാപനം, റെജിസ്ട്രേഷൻ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സെക്രട്ടറി ജെയിംസ് കുരിക്കാട്ടിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് സംഘടനയെ വടക്കെഅമേരിക്കയിലെ ഏറ്റവും ശക്തമായൊരു ആത്മായ സംഘടനയാക്കി മാറ്റുവാനുള്ള ചർച്ചകൾക്ക് അദ്ദേഹം തന്നെ നേതൃത്വം നൽകും.
ഓഗസ്റ്റ് 10 സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ലൂക്കോസ് പാറേട്ടിന്റെ(പ്രസിഡന്റ് കാനാ) നേതൃത്വത്തിൽ ഒരു കമ്മറ്റി സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ടോമി മേത്തിപ്പാറ, ജോയി ഒറവണക്കുളം, ജോസ് കല്ലിടിക്കിൽ(ഷിക്കാഗോ), ജെയിംസ് കുരിക്കാട്ടിൽ(ഡിട്രോയിറ്റ്), ജോർജ് നെടുവേലിൽ(ഫ്ളോറിഡ), ജോർജ് തൈല(ന്യൂയോർക്ക്), മേരി ജോസ് (ക്ലീവ്ലൻഡ്) എന്നിവരാണ് കമ്മിറ്റിയിലെ ഇതര അംഗങ്ങൾ. സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന സൊവനീറിലേയ്ക്ക് ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർ സൊവനീറിന്റെ ചുമതലയുള്ള സെക്രട്ടറി ജെയിംസ് കുരിക്കാട്ടിലുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. കൂടാതെ ഫാമിലി ഫോട്ടോ നൽകി ഈ സംരഭത്തെ സഹായിക്കുവാൻ താൽപര്യപ്പെടുന്നവർക്കും അദ്ദേഹവുമായി ബന്ധപ്പെടാം. ഈ മെയിൽ ഗൗൃലലസേേസമശഹ@ഴാമശറഹ.രീാ. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സായാഹ്നം 5.30ന് സമ്മേളനം സമാപിക്കും. തുടർന്ന് നടത്തപ്പെടുന്ന സോഷ്യൽ ഹൗറിൽ ഗാനമേളയും ഉൾപ്പെടുത്തിയിട്ടുണ്ട്
കെ.സി.ആർ.എം. നോർത്ത് അമേരിക്കയുടെ ഈ പ്രഥമ സമ്മേളനത്തിലേയ്ക്ക് ഷിക്കാഗോയിലേയും അമേരിക്കയുടെ ഇതരഭാഗത്തുമുള്ള കത്തോലിക്കാ സഭാംഗങ്ങൾക്കൊപ്പം, ഇതര ക്രിസ്തീയ സഭാംഗങ്ങളേയും, പുരോഹിതരേയും, സന്യസ്തരേയും, എല്ലാ മനുഷ്യസ്നേഹികളേയും സംഘാടക സമിതി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇതര നഗരങ്ങളിൽ നിന്നു വരുന്നവർക്ക് ഹോട്ടൽ സൗകര്യങ്ങളെക്കുറിച്ച് വിവരം ആവശ്യമെങ്കിൽ, ടോമി മേത്തിപ്പാറയുമായി ബന്ധപ്പെടാവുന്നതാണ്(ഫോൺ7734050411).
ജോസ് കല്ലിടിക്കിൽ, ചി്ക്കാഗോ, വൈസ് പ്രസിഡന്റ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍