കൊടിസുനിയെയും ബിനോയ് കോടിയേരിയെയും എല്ലാത്തരം ധൂർത്തിനെയും ന്യായീകരിക്കുന്ന സൈബർ സഖാക്കൾ പി.ശ്രീരാമകൃഷ്ണനെ കണ്ടുപഠിക്കട്ടെ; കണ്ണടവിവാദത്തിൽ പിശക് പറ്റിയപ്പോൾ തിരുത്താൻ കാട്ടിയ ആ അന്തസ്സുണ്ടല്ലോ അതാണ് വേണ്ടത്; ഇതുപോലെയുള്ള നേതാക്കളാണ് സിപിഎമ്മിന് വേണ്ടതെന്ന് നിരീക്ഷിക്കുന്നു ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: കണ്ണാടി വിവാദം പെട്ടെന്ന് അങ്ങനെ കേരളീയ ജീവിതത്തിൽ നിന്ന് മായ്ച്ച് കളയാൻ കഴിയുമോ? ഒരിക്കൽ കൂടി സ്പീക്കർ കൂടി ഉൾപെട്ട കണ്ണാടി വിവാദമാണ് ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. കാരണം നമ്മുടെ പൊതുജീവിതത്തിന് ഏറെ കളങ്കം വരുത്തിയ ഒന്നായിരുന്നു ആ വിവാദം.49,500 രൂപ കൊടുത്ത് സ്പീക്കറും, 29,500 കൊടുത്ത് ആരോഗ്യ മന്ത്രി കണ്ണാടി വാങ്ങുക, അത്രയും വില കൊടുത്ത് എംഎൽഎമാർ കണ്ണാടി വാങ്ങുക, ഇതുവലിയ നാണക്കേട് തന്നെയാണ്.ഇതിനൊപ്പം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ചികിൽസാചെലവിന്റെ കണക്കുകളും കേട്ടു.പൊതുസമൂഹത്തെ ഇതേറെ ഞെട്ടിച്ചത് പൊതുഖജനാവിനോട് ഇവർക്ക് ഇത്ര കൂറുമാത്രമേയുള്ളല്ലോ എന്ന തിരിച്ചറിവിലാണ്.ഈ വിവാദത്തിനിടെയിലും വേദനിപ്പിക്കുന്ന ചില ആരോപണങ്ങൾ ഉണ്ടായി. അത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കുറിച്ചുള്ള ആരോപണങ്ങളായിരുന്നു.
പി.ശ്രീരാമകൃഷ്ണൻ സിപിഎം നേതാക്കളിലെ ധാർഷ്ട്യമില്ലാത്ത, സൗമ്യനായ നേതാവാണ്.തന്റെ പൊതുജീവിതത്തിലും, മണ്ഡലത്തിലും നന്മ പ്രസരിപ്പിച്ച നേതാവാണ്. അദ്ദേഹം ഇതുവരെ പേരുദോഷം കേൾപ്പിക്കുകയോ, ആരോപണവിധേയനാവുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സ്പീക്കർ 49,500 രൂപയുടെ കണ്ണട വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ജനങ്ങൾക്ക് ഷോക്കായി.കെ.മുരളീധരനോ, തോമസ് ചാണ്ടിയോ ഒക്കെ കണ്ണാടി മേടിക്കുന്നത് പോലല്ല ശ്രീരാമകൃഷ്ണൻ കണ്ണാടി വാങ്ങിക്കുന്ന പ്രശ്നം.ശ്രീരാമകൃഷ്ണന് ഇതെന്തുസംഭവിച്ചുവെന്ന് അന്വേഷിക്കാതെ വയ്യ.
ഈ ചോദ്യങ്ങൾക്കിടയിൽ സ്പീക്കർ മറുപടിയുമായി എത്തി. അതിൽ സൗമ്യതയും സൗമനസ്യവുമുണ്ടായിരുന്നു.പൊതുജീവിതത്തിൽ ഒരിക്കലും ധൂർത്തിന്റെ പേരിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടില്ല.കണ്ണട വിവാദത്തെ ചൊല്ലി പ്രചരിക്കുന്ന പരിഹാസങ്ങളും, നർമോക്തികളും, ക്രൂരമായ വിധിയെഴുത്തുകളും നിർഭാഗ്യകരമെന്നേ പറയേണ്ടു.
ഏതെങ്കിലും സമയത്ത് ആർഭാടകരമായ കണ്ണട ഫ്രെയിമുകൾ ഉപയോഗിച്ചിട്ടില്ല. സുഹൃത്തുക്കൾ വിദേശങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വിലയേറിയ ഫ്രെയിമുകൾ പോലും സ്നേഹപൂർവം നിരസിച്ചിട്ടേയുള്ളു.കഴിഞ്ഞ രണ്ടുവർഷമായി കാഴ്ചയുമായി ബന്ധപ്പെട്ടതല്ലാത്ത ചില ബുദ്ധിമുട്ടുകൽ വന്നിട്ടുണ്ട്.എന്നാൽ ഒഫ്താൽമോളജിസ്റ്റ് നിർദ്ദേശിച്ച വിലയേറിയ കണ്ണട ആവശ്യമായിരുന്നോ,കടയിൽ നിന്ന് പറഞ്ഞ കാര്യങ്ങൽ ശരിയാണോ തുടങ്ങിയ കാര്യങ്ങളിൽ സൂക്ഷമപഠനം നടത്തുന്നതിൽ എനിക്ക് പിഴവ് വന്നിട്ടുണ്ട്.
ശ്രീരാമകൃഷ്ണന്റെ മുൻകാല ജീവിതവും, കണ്ണടവിവാദത്തിലെ വിശദീകരണവും ചേർത്ത് വായിക്കുമ്പോൾ അദ്ദേഹത്തിനേറ്റ് അപമാനം കേരളീയ സമൂഹത്തിനുണ്ടായ പിശകാണെന്ന് പറയേണ്ടി വരും.കാരമം യുവജനക്ഷേമ ബോർഡിന്റെ ചെയർമാനായിരുന്നപ്പോൾ ഒരു നയാപൈസ ടിഎ എഴുതി വാങ്ങിയിട്ടില്ല.മാത്രമല്ല ധൂർത്തിനോ, അഴിമതിക്കോ വഴിപ്പെടാത്ത വ്യക്തിയുമാണ്.
ശ്രീരാമകൃഷ്ണന് കണ്ണിന് മാത്രമല്ല പേശീബലം കുറയുന്ന രോഗവുമുണ്ടെന്നാണ് അറിയുന്നത്.തന്റെ പൊതുജീവിതത്തെ ബാധിക്കാത്ത പ്രശ്നമായതുകൊണ്ട് അത് പൊചുചർച്ചയാക്കാൻ അദ്ദേഹം ഇഷ്ടപെടുന്നില്ല. മാന്യമായ പ്രതികരണത്തിന് മാത്രമാണ് അദ്ദേഹം മുതിർന്നത്.പറ്റിയ പിശകിനെ ന്യായീകരിക്കാനും തുനിഞ്ഞില്ല. ധൂർത്തിനെ ആഘോഷിക്കുന്നവർക്ക് ന്യായീകരിക്കാൻ ശ്രീരാമകൃഷ്ണൻ ഒരുദാഹരണമല്ല. കാരണം അദ്ദേഹത്തിന്റെ പൊതുജീവിതം കളങ്കമറ്റതും തെറ്റുപറ്റിയാൽ തിരുത്താൻ മന:സാക്ഷി കാട്ടുന്ന അന്തസുറ്റതുമാണ്.
വിവാദത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ, പഴി ചാരാനോ അദ്ദേഹം ഒരുങ്ങിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സിപിഎം സൈബർ സഖാക്കൾ ഇക്കാര്യം കണ്ടുപഠിക്കണം.ഒരുകാര്യവുമില്ലാതെ കുറ്റങ്ങളെ ന്യായീകരിക്കുന്ന, കൊടിസുനിയെ ന്യായീകരിക്കുന്ന, ബിനോയ് കോടിയേരിയെ ന്യായീകരിക്കുന്ന എല്ലാ ധൂർത്തിനെയും ന്യായീകരിക്കുന്ന സഖാക്കൾ പി.ശ്രീരാമകൃഷ്ണനെ മാതൃകയാക്കണം. അദ്ദേഹം തന്റെ രോഗവിവരം പൊതുചർച്ചയാക്കാനോ, തെറ്റ് മറച്ചുപിടിക്കാനോ ശ്രമിച്ചില്ല.അദ്ദേഹത്തിന്റെ കുറ്റസ്സമ്മതം കണ്ടുപഠിക്കണം.പി.ശ്രീരാമകൃഷ്ണനെ പോലെയുള്ള നേതാക്കളാണ് സിപിഎമ്മിന് വേണ്ടത്.
Stories you may Like
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടം
- വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
- ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍