മുല്ലപ്പെരിയാറിൽ ധാർമിക വിജയം നേടിയപ്പോഴും തമിഴ്നാടിന് വിശ്വസിക്കാൻ നേരമായില്ല; കോടതി പറഞ്ഞതുകൊണ്ട് ഒറ്റയടിക്ക് രണ്ടടി തുറന്നു ചതിക്കാതിരിക്കട്ടെ; ഇനിയൊരിക്കലും ജലനിരപ്പ് അതിരു കടക്കാൻ അനുവദിക്കരുത്; ആയുസിന്റെ പുസ്തകത്തിന്റെ കണക്കെടുക്കാൻ ആരാണ് തമിഴ്നാടിന് അധികാരം നൽകിയത്?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സുപ്രീംകോടതി ഒടുവിൽ കേരളത്തിന് അനുകൂലമായ നിലപാട് എടുക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുല്ലപ്പെരിയാർ സംബന്ധിച്ച് നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ ഒരു മഴ രക്ഷക്കെത്തിയിരിക്കുന്നു. കേരളത്തിൽ അപ്രതീക്ഷിതമായി എത്തിയ മഴ നമ്മുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയപ്പോൾ പോലും വെള്ളമാണ് പ്രധാനമെന്നും അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് 142 അടിയായി നലനിർത്തണമെന്നും ആയിരുന്നു തമിഴ്നാടിന്റെ വാദം. മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ പൂർണ നിയന്ത്രണത്തിലായിട്ടും അതിൽ നിന്ന് അഞ്ച് നയാ പൈസയുടെ ഗുണം കേരളത്തിന് ലഭിക്കാതിരുന്നിട്ടും കേരളത്തിലെ ജനതയുടെ ജീവൻപോലും ഏറ്റെടുക്കാൻ വയ്യ എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്.
അതിനെ ചോദ്യം ചെയ്യാൻ നമ്മുടെ സർക്കാരിന് പോലും സാധിച്ചില്ല. ഒടുവിൽ ഒരു ഇടുക്കികാരൻ അപ്പിലൂമായി സുപ്രീംകോടതിയിൽ എത്തിയപ്പോൾ സുപ്രീംകോടതി നിർദ്ദേശിക്കുകയാണ് ജലനിരപ്പ് 139 അടിയാക്കി കുറച്ച് നമ്മുടെ ജീവന് രക്ഷിക്കണമെന്ന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നമ്മുടെ അവകാശത്തിനായി നമ്മൾ നടത്തിയ യുദ്ധത്തിൽ നമുക്ക് തുടർച്ചായായി പരാജയം മാത്രമാണ് സംഭവിക്കുന്നത്.
സ്വാഭാവികമായും ഈ വിജയമെങ്കിലും ആഘോഷിക്കുകയാണ് വേണ്ടത്. 142 അടിയാണ് തമിഴ്നാടിന്റെ അവകാശം എന്ന് പറയുകയും അത് 143 അടി വരെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ നിന്ന് 141ൽ നിന്ന് ജലനിരപ്പ് ഉയരുകയാണ്. ഈ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി പറയുമ്പോൾ അണക്കെട്ട് ഒറ്റയടിക്ക് തുറന്നുവിടുമോ എന്നാണ് നമ്മളിൽ പലരും വ്യാകുലപ്പെടുന്നത്. ഇതുവരെയുള്ള തമിഴ്നാടിന്റെ രീതി വെച്ചു നോക്കിയാൽ കേരളത്തിലെ ജനങ്ങളുടെ സ്വത്തോ, ജീവനോ അവർക്ക് പ്രശ്നമേ അല്ല എന്നതിനാൽ സുപ്രീംകോടതിയുടെ തീരുമാനത്തോട് മത്സരിക്കാൻ വേണ്ടി രണ്ടടി വെള്ളം പോലും തുറന്നുവിടാൻ പോലും മടി കാണിക്കില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇടുക്കി അണക്കെട്ട് തുറന്നുവെച്ചിട്ടും രണ്ടടിപോലും ജലനിരപ്പ് കുറഞ്ഞില്ല എന്നതാണ് നമ്മുടെ ചരിത്രമെന്ന് ഓർക്കണം.
അങ്ങനെ വരുമ്പോൾ മുല്ലപ്പെരിയാർ പോലുള്ള പടുകൂറ്റൻ അണക്കെട്ടിൽ നിന്നും രണ്ടടി വെള്ളം ഒറ്റയടിക്ക് തുറന്നുവിട്ടാൽ എന്തായിരിക്കും സംഭവിക്കുക. എന്തുകൊണ്ടാണ് തമിഴ്നാട് 40 ലക്ഷത്തോളം മലയാളികളുടെ ജീവൻ പണയം വച്ചുകൊണ്ട് യുദ്ധം ചെയ്യുന്നതെന്ന് പലരും ചോദിക്കുന്നത്. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടത് ധാർമ്മികമായ ബാധ്യതയാണ്. 116 വർഷം മുൻപ് അഞ്ഞനെയൊര് അണക്കെട്ട് മുല്ലയാറിൽ നിർമ്മിക്കുമ്പോൾ അതിന്റെ പ്രധാന ഉദ്ദേശം മുല്ലയാറും തേനിയു കമ്പവും അടങ്ങുന്ന പ്രധാന പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ വെള്ളം കൊടുക്ക എന്നതായിരുന്നു.
116 വർഷം മുൻപ് മദ്രാസ് പ്രസിഡൻസിയുടെ അധീനതയിൽ ആ അണക്കെട്ട് നിർമ്മിക്കുമ്പോൾ അത് നിർമ്മിച്ചത് കേരളത്തിന്റെ മണ്ണിൽ തന്നെയായിരുന്നു. അന്ന ഭരിച്ചിരുന്നത് വിശാഖം തിരുനാൾ രാജാവായിരുന്നു. രാജാവും മദ്രാസ് പ്രസിഡന്റ്സിയും തമ്മിലുള്ള കരാറിൽ പറഞ്ഞിരുന്നത് ഒരു ഏക്കർ ഭൂമിക്ക് അഞ്ച് രൂപ വീതം നൽകണമെന്നായിരുന്നു. അങ്ങനെ ആയിരം ഏക്കർ ഭൂമി വൃഷ്ടിപ്രദേശമായും 100 എക്കർ ഭൂമി വൃഷ്ടിപ്രദേശമായും വിട്ടുകൊടുക്കുകയായിരുന്നു. 40000 രൂപയായിരുന്നു. തിരുവിതാംകൂറിന് ലഭിച്ച പ്രതിഫലം. 99 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. 1947ൽ ഇന്ത്യ സ്വതന്ത്രം നേടിയതോടെ സ്വാതന്ത്ര്യത്തിന് മുൻപുള്ള എല്ലാ കരാറുകളും അസാധുവായി മാറി.
പ്രത്യേകിച്ച് 1957ൽ കേരളം രൂപീകരിച്ചപ്പോൾ നാട്ടുരാജ്യങ്ങളിലെ നിയമങ്ങളൊക്കെ അസാധുവാണെന്ന് ഇന്ത്യാ ഗവൺമെന്റ് തന്നെ നിയമം കൊണ്ടുവന്നു. 99നൊപ്പം ഒരു ഒൻപത് കൂടി ചേർത്ത് 999 വർഷമാണ് എന്ന് പറഞ്ഞ് കേരളവുമായി മത്സരിക്കാനാണ് കേരളം നടത്തിയത്. 1956,57, 58 എന്നീ കാലഘട്ടത്തിൽ ശ്രമം നടത്തുകയായിരുന്നു. 1970ൽ സിപിഐ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനാണ് ഈ നിയമം കൊണ്ടുവന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍