പത്താം ക്ലാസ് പഠിക്കുന്നതുവരെ പെൺകുട്ടികളോട് മിണ്ടാൻ പോലും സാധിക്കാതിരുന്ന ആ കാലത്തിൽ നിന്നും എടാ വാടാ വിളിച്ച് ടിക് ടോക്കിൽ ഒരുമിച്ച് കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ കാലത്തേയ്ക്ക് മാറുമ്പോൾ ഭയപ്പെടുത്തുകയാണ് ഈ ഞെട്ടിക്കുന്ന കാഴ്ചകൾ; ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിൽ കഴിയുമ്പോഴും പരസ്പരം കടിച്ച് രക്തം കുടിച്ച് സ്നേഹിക്കുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നവരായി നമ്മുടെ കുട്ടികൾ എങ്ങനെ മാറുന്നു?
മറുനാടൻ ഡെസ്ക്
ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിച്ചിരുന്നപ്പോൾ ഒപ്പം പഠിച്ചിരുന്ന പെൺകുട്ടികളോട് പോലും വർത്തമാനം പറയാൻ സാധിക്കുമായിരുന്നില്ല. പെൺകുട്ടികളോട് വർത്തമാനം പറയാൻ മടിയുണ്ടായിരുന്നതുകൊണ്ടല്ല അന്നത്തെക്കാലത്ത് അങ്ങനെയൊക്കെ ആയിരുന്നതുകൊണ്ടാണ്. എന്നാൽ കാലം ഒരുപാട് മാറുകയും ഇന്ന് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം വിവേചനമായി മാറുകയും പരസ്പരം സൗഹൃദത്തോടു കൂടി ഇടപഴകുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു. ഈ സമത്വത്തിന് നമ്മൾ നമ്മുടെ നാടിനോട് തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ഒട്ടും അകലമില്ലാത്ത ഈ അടുപ്പം മനുഷ്യന്റെ സത്വം ഉയർത്തുകയാണ്.
കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മാതാപിതാക്കളുടേയും പെൺകുട്ടികളുടേയും ഒക്കെ മുൻപിൽ വച്ച് എടാ വാടാ വിളികളോട് കൂടി ഇടപെടുന്നതും അവർ ഒരുമിച്ച് യാത്ര ചെയ്യുന്നതും വൈകുന്നേരങ്ങളിൽ കഫേകളിൽ പോയി സമയം കളയുന്നതുമൊക്കെ നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി മാറുമ്പോൾ അതേക്കുറിച്ച് വിലപിക്കാനോ ആശ്ചര്യപ്പെടാനോ ശ്രമിക്കുന്നത് സദാചാരപ്പൊലീസ് ചമയുന്നതിന് തുല്യമാണെന്ന് അറിയാം.
ഇത്തരം കാഴ്ച്ചകൾ ഒരിക്കലും എന്നെ അലോസരപ്പെടുത്തിയിട്ടില്ല. പ്രത്യുത ലിംഗവ്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾ സൗഹൃദത്തിന്റെ കാണാക്കയങ്ങൾ തേടുമ്പോൾ ഉണ്ടാകുന്ന ആനന്ദം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ നാളുകളായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. മറയില്ലാതെ സ്നേഹിക്കുമ്പോഴും ആ സ്നേഹത്തിൽ കൗമാരത്തിന്റെ നിഷ്കളങ്കത പൊലിഞ്ഞ് പോവുകയും മയക്കു മരുന്നും മദ്യവും പുകവലിയുമൊക്കെ അവരുടെ സൗഹൃദത്തിന്റെ അലങ്കാരമായി മാറുകയും ചെയ്യുന്ന ദുരന്തം എങ്ങനെയാണ് ആശങ്കപ്പെടുത്താതിരിക്കുന്നത്.
അതിന്റെ മൂർധന്യത്തിൽ അപകടങ്ങളും മരണങ്ങളും പതിവാകുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് പെൺകുട്ടികളുടെ ജീവനാണ് ഇത്തരം പ്രണയ നാടക കുരുക്കിൽപെട്ട് പൊലിഞ്ഞ് പോയത്. അതും അതിക്രൂരമായി പച്ചയ്ക്ക് കത്തിച്ച് കൊല്ലുന്ന ഭീകരത. തിരുവല്ലയിൽ വഴിയേ നടന്നു പോയ പെൺകുട്ടിയെ ചുട്ടു കൊന്നത് മാനസിക രോഗിയായ ഒരു ഒറ്റയാനായിരുന്നു.
ആ പെൺകുട്ടിക്ക് അവനോട് എന്തെങ്കിലും ബന്ധമുണ്ടായിരുന്നു എന്ന് ആർക്കും പറയാൻ കഴിയുന്നില്ല. കൂലിവേലക്കാരായ മാതാപിതാക്കൾ ആഹാരത്തിന് പോലും വകയില്ലാതെ ജീവിക്കുന്നതിനിടയിൽ കത്തിക്കരിഞ്ഞ് പോയ മകള വൊരിയെടുത്തുകൊണ്ട് ഡോക്ടർമാരുടെ കരുണയ്ക്ക് വേണ്ടി ആശുപത്രിയിൽ കാത്തിരുന്ന ദിവസത്തിന്റെ കാഠിന്യം അത് കേട്ടറിഞ്ഞ എന്നേപ്പോലെ ഒരാൾക്ക് സഹിക്കാനാവുന്നതല്ല. എന്നാൽ കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ട നീതു എന്ന പെൺകുട്ടിയുടെ ജീവിത കഥ ഞെട്ടിപ്പിക്കുന്നതാണ്. നിധീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ഇരു വീട്ടുകാരും അറിഞ്ഞ്കൊണ്ട് തന്നെ സൗഹൃദത്തിന്റെ കാണാക്കയങ്ങളിലേക്ക് അവർ നടന്നു പോവുകയും ചെയ്തിരുന്നു.
അവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിറഞ്ഞ് നിൽക്കുന്നത് ഭ്രാന്തമായ പ്രണയത്തിന്റെയും തീവ്രമായ ഇഷ്ടത്തിന്റെയും ഭീകരമായ വിശ്വാസങ്ങളുടേയും ഒക്കെ കൂടിക്കുഴഞ്ഞ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. പരസ്പരം ഇഷ്ടത്തോടെ കടിക്കുകയും ആ കടിയിൽ ചോരയെടുത്ത് കുടിക്കുകയും ഒക്കെ ചെയ്യുന്ന വൈചിത്ര്യത്തെ ഭ്രാന്ത് എന്നോ പ്രണയമെന്നോ അല്ല വിളിയ്ക്കേണ്ടത്. നേരെ മറിച്ച് മാറി വരുന്ന നമ്മുടെ കൗമാര സ്വപ്നങ്ങളുടെ ഞെട്ടിക്കുന്ന ദുരന്തങ്ങൾ എന്ന് തന്നെയാണ് വിളിയ്ക്കേണ്ടത്.
Stories you may Like
- നീതു പദ്ധതി തയ്യറാക്കിയത് ഒറ്റയ്ക്കോ? ഗിൽബർട്ടും പ്രതിയായേക്കും
- ചൈനീസ് ബന്ധത്തിൽ ടിക്ക് ടോക്കിന് യുഎസിനും അടിതെറ്റുന്നു
- കാടിളക്കിയെത്തിയ കാട്ടുപോത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ കഥ
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ്; മലയാളി യുവതിക്കും കൂട്ടുകാരികൾക്കും ലക്ഷങ്ങളുടെ സമ്മാനം:
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍