ഹർത്താൽ എന്ന തോന്ന്യവാസം നിയന്ത്രിച്ചേ മതിയാവൂ; എന്നാൽ ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തിന്റെ പേരിൽ പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല; ഹർത്താൽ വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും മുമ്പ് സിപിഎം എം വി ജയരാജനെ കൊണ്ട് മാപ്പ് പറയിക്കണം; ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം ഒരുവശത്ത് നിയമനിർമ്മാണസഭയും മറുവശത്ത് കോടതികളും നിൽക്കുന്ന സവിശേഷതയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് തന്നെ നിയമനിർമ്മാണസഭകൾ, അത് സംസ്ഥാനത്തിന്റെതായും, കേന്ദ്രത്തിന്റേതായാലും രാജ്യത്തെ ജനങ്ങളുടെ ക്ഷേമ-സുരക്ഷയ്ക്കായി നിയമം നിർമ്മിക്കുകയും, എക്സിക്യൂട്ടീവ് എന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അടങ്ങുന്ന ഭരണസംവിധാനം നടപ്പിലാക്കുകയും, എക്സിക്യൂട്ടീവും ലജിസ്ലേച്ചറും ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കും, രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും വിധേയമാണ് എന്ന് കോടതികൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന പരസ്പര പൂരകങ്ങളായ സംവിധാനമാണ്. അതുകൊണ്ടുതന്നെ തന്നെ പാർലമെന്റിനോ എക്സിക്യൂട്ടീവിനോ, കോടതിയുടെ മേലോ കോടതിക്ക് പാർലമെന്റിനോ, എക്സിക്യൂട്ടീവിനോ മേലോ അധികാരമില്ല.
ഒരു നിർണായകമായ ഘട്ടത്തിൽ ഒരുവ്യക്തി അല്ലെങ്കിൽ സ്ഥാപനം, അല്ലെങ്കിൽ സമൂഹം, ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ, അതുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് നിലവിലില്ലെങ്കിൽ, അങ്ങനെയൊരു നിയമം വരുന്നത് വരെ നിയമം പ്രഖ്യാപിക്കുന്നതിനുള്ള അധികാരവും കോടതിക്കുണ്ട്. നിർഭാഗ്യവശാൽ ആരും ചോദിക്കാനും പറയാനും ഇല്ല എന്ന തോന്നൽ മൂലം, നമ്മുടെ കോടതികൾ ഒരുപരിധി വരെ അവർക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന, ഭരണഘടനാപരമായ അവകാശങ്ങൾക്ക് അപ്പുറത്തേക്ക് കടന്നുചെല്ലുകയും സ്വയം നിയമനിർമ്മാതാക്കളായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് എങ്ങുമുള്ളത്.
സമാധാനത്തോട് കൂടി കൂട്ടം കൂടാനും പ്രതിഷേധിക്കാനുമുള്ള അധികാരവും അവകാശവും, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകുന്നതാണ്. അത് നിഷേധിക്കാൻ ഒരുകോടതിക്കും അധികാരമില്ല. അതുകൊണ്ടാണ് ഒട്ടേറെത്തവണ ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചെന്നപ്പോൾ പോലും, അത് അംഗീകരിക്കാതെ പോയത്. 2017 ഏപ്രിൽ ഒന്നാം തീയതി സുപ്രീംകോടതിയിലെ ജസ്റ്റിസുമായ കേഹാറും ചന്ദ്രചൂഡും അടങ്ങുന്ന ബഞ്ച്, ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. Hartal can never be unconstitutional.Right to protest is a valuable constitutional right. How can we say hartals are unconstitutional?ഇങ്ങനെയൊരു നിരീക്ഷണം നിലനിൽക്കുമ്പോഴാണ് കേരള ഹൈക്കോടതി ഹർത്താൽ നിരോധിക്കുന്നതിന് തുല്യമായ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന മിന്നൽ ഹർത്താലുകളെ, സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ബന്ദിയാക്കുന്ന ഹർത്താലുകളെ എതിർക്കേണ്ടത് തന്നെയാണ്. എന്നാൽ, അത്തരം നിരോധനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ലംഘിക്കുമ്പോൾ അത് നിയമവിരുദ്ധമാകുന്നു, അതുകൊണ്ടാണ് അറിവുള്ളവർ പറയുന്നത് നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത് എന്ന്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സുപ്രീം കോടതി പോലും ഹർത്താൽ നിരോധനം തള്ളിക്കളഞ്ഞത്.
അതേസമയം, ഒരുവർഷം 100 ഹർത്താലുകൾ നടക്കുന്നത് ഒരിക്കലും ജനാധിപത്യത്തിന് ഗുണകരമല്ല. എന്നാൽ, ഭരണകൂടങ്ങൾ അവരുടെ ധർമം നിറവേറ്റാതിരിക്കുകയും, നിരപരാധികളായ മനുഷ്യരെ പോലും ഭരണകൂടങ്ങളുടെ പിന്തുണയോടുകൂടി, വെട്ടിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യത്തിൽ, സ്വാഭാവികമായ ജനവികാരം രൂപപ്പെടുകയും, അത് ഹർത്താലാകുകയും, അതിന്റെ പേരിൽ ജനകീയ നേതാക്കന്മാരെ പിടിച്ച് ജയിലിൽ ഇടാനും കേസെടുക്കാനും പറയുന്നത് യുക്തിസഹമല്ല. കൗമാരം വിടാത്ത രണ്ടുചെറുപ്പക്കാരെ, സിപിഎം എന്ന നാടുഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയപ്പോൾ സ്വാഭാവികമായി അവിടുത്തെ കോൺഗ്രസ് നേതാക്കന്മാർക്കും പ്രവർത്തകർക്കുമുണ്ടായ വികാരമായിരുന്നു കഴിഞ്ഞ ഹർത്താൽ. ആ ഹർത്താലിൽ ആരെങ്കിലും അക്രമം അഴിച്ചുവിട്ടിട്ടുണ്ടെങ്കിൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിൽ തെറ്റില്ല. എന്നാൽ, അതെല്ലാം ഡീൻ കുര്യാക്കോസ് എന്ന നേതാവിന്റെ മാത്രം ബാധ്യതയാക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഈ അവസരം മുതലെടുത്തുകൊണ്ട് സെൻകുമാർ എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ മുൻ ഡിജിപിക്കെതിരെ, 990 കേസുകൾ ചാർജ് ചെയ്യുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ 990 കേസുകൾ ഉണ്ടായിരുന്നു. ആ കേസുകളിലൊക്കെ സെൻകുമാറിനെ പ്രതി ചേർക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. 189 കേസുകളിൽ ഡീനും, 990 കേസുകളിൽ സെൻകുമാറും അകപ്പെട്ടാൽ, പൗരൻ എന്ന നിലയിൽ എന്തുതരം സംരക്ഷണമാണ് സർക്കാരും കോടതിയും നൽകുന്നത്?
ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് തെറ്റാണ് എന്നുപറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. എന്നാൽ, ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കേസ് എടുക്കുകയും വേണം. അതുകൊണ്ടുതന്നെ കോടതി അധികാരം ലംഘിച്ചിരിക്കുന്നു എന്നു പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. ഇതിലെ ഏറ്റവും പരിഹാസ്യരായ കഥാപാത്രം ഹർത്താൽ വിരുദ്ധ വേഷം കെട്ടിയാടുന്ന സിപിഎമ്മുകാർ തന്നെയാണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും അധികം ഹർത്താൽ നടത്തിയിട്ടുള്ളതും അക്രമം നടത്തിയതും സിപഎമ്മുകാർ തന്നെ. ഒരുപക്ഷേ ബിജെപിയും ആർഎസ്എസും അവർക്കൊപ്പം എത്തിയെന്ന് വരാം. പൊതുവിടങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊതുയോഗങ്ങളും സമ്മളനങ്ങളും നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ ചില്ലുമേടയിലിരുന്നു ശുംഭന്മാർ നടത്തുന്ന വിധിയാണ് എന്ന് പറഞ്ഞയാളാണ്് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടിയിലെ മുൻനിര നേതാവുമായ എം വിജയരാജൻ. അന്ന് ഹൈക്കോടതിയിൽ കേസായപ്പോൾ, തന്റെ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ഒരുകാരണവശാലും ക്ഷമ പറയില്ലെന്നുമാണ് ജയരാജൻ പറഞ്ഞത്. ഹൈക്കോടതി ജയരാജന് വിധിച്ചത് ആറുമാസത്തെ തടവായിരുന്നു. സുപ്രീംകോടതിയിൽ പോയി ശുംഭൻ എന്ന വാക്കിന്റെ നിഷ്ക്കളങ്കത തെളിയിക്കാൻ ശ്രമിച്ചെങ്കിലും കോടതി അത് തെറ്റ് തന്നെയാണെന്ന് കണ്ടെത്തി നാലാഴ്ചത്തെ തടവ് വിധിക്കുകയും ചെയ്തു. ജയരാജൻ തടവിൽ നിന്ന് പുറത്തിറങ്ങിയത് ധീരനായ യോദ്ധാവിനെ പോലെയാണ്. ഇന്നും സിപിഎമ്മിന്റെ നട്ടെല്ലായി ചൂണ്ടിക്കാണിക്കുന്നത് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ആ ജയിൽ വാസമാണ്. ഹർത്താൽ ഇത്ര മോശമാണെങ്കിൽ ഡീനിനും സെൻകുമാറിനും എതിരെ കേസെടുക്കാമെങ്കിൽ, പിണറായി വിജയനും സർക്കാരും ആദ്യം ചെയ്യേണ്ടത് ജയരാജനെ കൊണ്ട് മാപ്പുപറയിക്കുകയാണ്.
ഹർത്താലുകൾ ജനവിരുദ്ധം തന്നെയാണ്. ജനങ്ങളുടെ സ്വൈര ജീവിതം തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ല. അനാവശ്യഹർത്താലുകളും ഒഴിവാക്കണം. എന്നാൽ ജനാധിപത്യത്തിലെ ഏറ്റവും വലിയ പ്രതിഷേധമാർഗ്ഗമായ ഹർത്താലുകളെ ഇല്ലാതാക്കാൻ ഏതുസർക്കാരും, ഏതുകോടതിയും ശ്രമിച്ചാലും അത് ജനാധിപത്യത്തിന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് എന്ന് പറയേണ്ടി വരും.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍